താൾ:CiXIV128a 2.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

എന്റെവചനങ്ങളെകെട്ടുഅനുസരിക്കുന്നവൻതന്റെവീടുഒരുപാറമെൽ
പണിചെയ്തുബുദ്ധിമാനായമനുഷ്യനൊട്സദൃശനാകുന്നുമഴവെള്ളങ്ങ
ൾവൎദ്ധിച്ചുവീട്ടിന്മെൽഅലച്ചാലുംകാറ്റുകൾഅടിച്ചാലുംപാറമെൽസ്ഥാ
പിച്ചിരിക്കകൊണ്ടുഅത്വീഴുകയില്ലവചനംകെട്ടുഅനിസരിക്കാത്തവൻമ
ണലിന്മെൽവീടുപണിചെയ്തുഭൊഷനായമനുഷ്യനൊടുതുല്യനാകുന്നുമഴ
വെള്ളങ്ങൾവൎദ്ധിച്ചലെച്ചുകാറ്റ്അടിക്കുമ്പൊൾഅതുവീഴുമല്ലൊഅതിന്റെവീ
ഴ്ചഎത്രയുംവലുതായിരിക്കുംഎന്നുപറകയുംചെയ്തു.

൧൦.യെശുചെയ്തഅതിശയങ്ങൾ

യരുശലെംസമീപത്തുബെത്ഥെസ്ദഎന്നകുളത്തിലെവെള്ളംരൊഗശാന്തി
ക്കുഎത്രയുംവിശെഷമായിരുന്നുദൈവശൽതിയാൽആവെള്ളംകലങ്ങു
മ്പൊൾയാതൊരുരൊഗിഎങ്കിലുംമുമ്പെഅതിൽമുഴുകിയാൽസൌഖ്യംവ
രുംഅവിടെദൎമ്മിഷ്ഠന്മാർദീനക്കാൎക്ക്വെണ്ടിഅഞ്ചുമണ്ഡപങ്ങളെഉണ്ടാ
ക്കിയിരിക്കകൊണ്ടുപലരൊഗികളുംവെള്ളത്തിന്റെകലക്കമുണ്ടാകുമ്പൊ
ൾമുഴുക്കെണ്ടതിനായികാത്തിരുന്നു.യെശുയരുശലെമിൽപെരുനാളിന്നു
വന്നുദീനക്കാരെകാണ്മാൻബെത്ഥെസ്ദയിപൊയപ്പൊൾമുപ്പത്തെട്ടു
വൎഷംരൊഗിയായികിടന്നൊരുമനുഷ്യനെകണ്ടുനിണക്ക്സ്വസ്ഥനാവാ
ൻമനസ്സുണ്ടൊഎന്നുചൊദിച്ചാറെഅവൻകൎത്താവെഈവെള്ളത്തിൽ
കലക്കമുണ്ടാകുമ്പൊൾഎന്നെകുളത്തിൽകൊണ്ടുപൊവാൻആരുമുണ്ടാ
കുന്നില്ലപണിപ്പെട്ടുഞാൻതന്നെപൊവാൻതുടങ്ങിയാൽഉടനെമറ്റൊരു
ത്തൻവെള്ളത്തിൽഇറങ്ങിമുഴുകുന്നുഎന്നുപറഞ്ഞശെഷംയെശുനീഎ
ഴുനീറ്റുനിന്റെകിടക്കഎടുത്തുനടക്കഎന്നുകല്പിച്ചപ്പൊൾഅവൻഎഴു
നീറ്റുകിടക്കഎടുത്തുനടന്നുസ്വസ്ഥനായിവരികയുംചെയ്തു—പിന്നെയെ
ശുകഫൎന്നഹൂംപട്ടണത്തിലെക്ക്വന്നപ്പൊൾരൊമശതാധിപൻതന്റെ
പ്രിയനായവെലക്കാരൻദീനംപിടിച്ചുമരിപ്പാറായപ്പൊൾഅവനെ
സൌഖ്യമാക്കെണമെന്നുചിലയഹൂദമുഖ്യസ്ഥന്മാരെഅയച്ചുഅവർയെശു
വിനെകണ്ടുശതാധിപൻനമ്മുടെജാതിയെസ്നെഹിച്ചുഞങ്ങൾക്കൊരുപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/18&oldid=190926" എന്ന താളിൽനിന്ന് ശേഖരിച്ചത്