താൾ:CiXIV128-2.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൯ —

൧൧. യേശു ചെയ്തു അതിശയങ്ങൾ

(തുടൎച്ച.)

ചില കാലം കഴിഞ്ഞാറെ, യേശു ശിഷ്യന്മാരോ
ടും വലിയ ജനസംഘത്തോടും കൂട യാത്രയായി നയ്യി
ൻ പട്ടണസമീപത്തെത്തിയപ്പോൾ, ഒരു വിധവ
യുടെ മരിച്ച ഏക ഒഉത്രനെ കുഴിച്ചിടുവാൻ കൊണ്ടു
വന്നതും മഹാ ദുഃഖിതയായ അമ്മയേയും കണ്ടു, ക
നിവു തോന്നി കരയല്ല എന്നു വിലക്കി, ശവം എടു
ത്തവർ നിന്നാറെ, പ്രേതമഞ്ചം തൊട്ടു കുഞ്ഞിയോടു
എഴുനീൽക്ക എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു
പറഞ്ഞ ഉടനെ, മരിച്ചവൻ എഴുനീറ്റിരുന്നു സംസാ

രിച്ചു തുടങ്ങിയപ്പോൾ, യേശു അവനെ മാതാവിന്നാ
യി കൊടുത്തു; ആയത് കണ്ടപ്പോൾ, ജനങ്ങൾ വള
രെ ഭയപ്പെട്ടു, ദൈവം തന്റെ ജനത്തെ കടാക്ഷിച്ചു
വലിയ പ്രവാചകനെ അയച്ചു എന്നു പറഞ്ഞു, ദൈ
വത്തെ സ്തുതിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/31&oldid=182627" എന്ന താളിൽനിന്ന് ശേഖരിച്ചത്