§108.] THE WOMAN TAKEN IN ADULTERY. 211
ഷ്യന്നും ഒരുനാളൂം സംസാരിച്ചില്ല എന്നു പറഞ്ഞപ്പോൾ സൻഹെദ്രിനിലേ
പറീശന്മാർ ചൊടിച്ചു, പ്രമാണികൾ ആരാനും അവനിൽ വിശ്വസിക്കുന്നു
വോ? അല്ല വേദം അറിയാത്ത മൂഢന്മാർ അത്രെ, അവർ ശാപഗ്രസ്തർ* എ
ന്നു കേട്ടാറെ നിക്കൊദേമൻ യേശുവിൽ വിശ്വസിക്കുന്നു എന്നു പറയാതെ ധ
ൎമ്മപ്രകാരം ന്യായവിസ്താരം വേണ്ടേ (൫ മോ. ൧൯, ൧൫) എന്നു ബുദ്ധി പറ
ഞ്ഞു. അവരോ ഇത്തിരി വിരോധം സഹിയാഞ്ഞു, എലീയാ യോനാ (നാ
ഹും ഹൊശയ) എന്നവരുടെ ജനനത്തെ കോപമ്മൂലം മറന്നോ മറച്ചോ, നീയും
ഗലീലക്കാരനോ? ഗലീലയിൽനിന്നു പ്രവാചകൻ സാക്ഷാൽ ഉദിക്കുന്നില്ല
എന്നു പറഞ്ഞു.
§108.
THE WOMAN TAKEN IN ADULTERY.
വ്യഭിചാരിണിക്കുള്ള വിധി.
JOHN VIII.
1 Jesus went unto the mount of Olives.
2 And early in the morning he came again 3 And the scribes and Pharisees brought 4 They say unto him, Master, this woman 5 Now Moses in the law commanded us, that 6 This they said, tempting him, that they 7 So when they continued asking him, he |
is without sin among you, let him first cast a 8 And again he stooped down, and wrote on 9 And they which heard it, being convicted 10 When Jesus had lifted up himself, and 11 She said, No man, Lord. And Jesus said |
ബലാൽക്കാരേണ പിടിപ്പാൻ കഴിയാഞ്ഞപ്പോൾ ഉപായേന യേശുവെ
വാക്കിൽ കുടുക്കേണ്ടതിന്നു പറീശർ വൈദികരോട്ടു കൂടി നിരൂപിച്ചിതു: നാം
ആരെയും കൊല്ലരുത് എന്നു രോമകല്പന ഉണ്ടല്ലോ. വ്യഭിചാരിണിയെ കൊ
ല്ലുവാൻ മോശെ കല്പിച്ചു (൩ മോശ. ൨൦, ൧൦). ഈ വകയിൽ കൈസരോ
ദേവാജ്ഞയോ ഏതു പ്രമാണം എന്നിങ്ങിനെ പരീക്ഷിക്കേണ്ടതിനു ഒരു വ്യ
ഭിചാരിണിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ അവൻ
ചോദ്യം കേട്ട ഉടനെ കുനിഞ്ഞു വിരൽകൊണ്ടു നിലത്തിൽ എഴുതി (വാക്ക് എ
ഴുതിയോ എന്നറിയുന്നില്ല. വെറുതെ കുനിഞ്ഞു എഴുതി എന്നു തോന്നുന്നു). അ
വർ പിന്നേയും ചോദിച്ചാറെ പാപം ഇല്ലാത്തവൻ അവളിൽ ഒന്നാമത്തേ
കല്ല് എറിക എന്നു ചൊല്ലി അവൾ്ക്ക് മരണഭയവും പരീക്ഷിക്കാൎക്ക് പാപ
ബോധവും നാണവും മുഴുത്തുവരുവോളം പിന്നേയും കുനിഞ്ഞെഴുതി. തീൎപ്പി
ന്റെ സൂക്ഷ്മമോ: വെറും ധൎമ്മപ്രകാരം വിസ്തരിച്ചാൽ കല്ലെറിക എന്ന ശി
ക്ഷെക്കു അവൾ പാത്രം എന്ന് ഒരു വിധേന സമ്മതിച്ചെങ്കിലും, ഇങ്ങിനെ
*പഠിക്കാത്തവനു ദേവഭക്തി ഇല്ല ജീവിച്ചെഴനീല്പും ഇല്ല എന്നതു റബ്ബിമാരുടെ ഡംഭവാചകം.
27*