താൾ:Bhashabharatham Vol1.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാരം കണക്കഗററവർതൻ പേരശേഷമുരയ്ക്കുവാൻ 127

മുഖ്യരാമിവരെച്ചൊന്നേനാഖ്യാനമിവർമൂലമാം. 128


64. അംശാവതരണം

ബ്രാഹ്മണരിൽ നിന്നു ക്ഷത്രിയവംശത്തിന്റെ ഉൽപത്തിയും ൮ദ്ധിയും. അന്നു നാട്ടിൽ വിളയാടിയിരുന്ന സുഭിക്ഷത. അസുരോത് പത്തി. അവരുടെ ഭാരം കൊണ്ടു പീഡിതയായ ഭ്രഭേവി ബ്രഹ്മാവിനെ അഭയം പ്രാപിക്കുന്നതും ദേവന്മാരെല്ലാ സ്വാംശംകൊണ്ടു ഭൂമിയിൽ അവതരിക്കാൻ ബ്രഹ്മാവു ദേവന്മാരോടാജ്ഞാപിക്കുന്നതും. ജനമേജയൻ പറഞ്ഞു

 ഇപ്പറഞ്ഞുള്ളവരെയുമിപ്പോൾ ചൊല്ലാത്തപേരെയും നന്നായി 

കേൾക്കേണമൂഴിശർതന്നെയും മററു പേരെയും.
എന്തിന്നീ ദേവകല്പന്മാർ മന്നിൽ വന്നു പിറന്നതും?
എന്നോടീ യോഗ്യരെപ്പറ്റിചൊന്നാലും നല്ലവണ്ണമേ. 2

വൈശമ്പായൻ പറഞ്ഞു
 ഇതു ദേവരഹസ്യം താനിതി കേൾപ്പുണ്ടു ഭ്രപതേ!
സ്വയം ഭ്രവിനു കൈകൂപ്പി സ്വയം ചൊല്ലാമിതിന്നു ഞാൻ 3

 മൂവേ‍ഴവട്ടം ന്രുപരെയു൮യിങ്കൽ മുടിച്ചടന്
ജാമദഗ്ന്യൻ തപംചെയ്തു ‍ശ്രീമഹേന്ദ്രമഹാദ്രിയിൽ. 4

ഭാർഗ്ഗവൻ ക്ഷത്രിയന്മാരെയൊക്കെക്കൊന്നു മുടിച്ചുതിൽ
ക്ഷത്രിയസ്രീക‍‍ൾ സന്താനസിദ്ധിക്കായ്കക്കായ് ക്കൂടിവിപ്രരിൽ. 5

അവരായ് സംഗമം ചെയ്തു സുപ്രതബ്രാഹ്മണേന്ദ്രരും
ഋതുതോറും കാമമൂല,മല്ലില്ല തൂവിലെന്നിയെ. 6

അപ്പോളവളിൽ നിന്നുണ്ടായ് ഗർഭം ക്ഷത്രിയകൾക്കഹോ!
എപ്പേർക്കും വീര്യവാന്മാരായുല്പാദിച്ചിതു പുത്രരും; 7

ആണ്മക്കൾ പെണ്മക്കളുമായി കാണ്മാതായ് ക്ഷത്രവദ്ധനം
ഏവം തപസ്സെഴും ഭ്രമിദേവരാൽ ക്ഷത്രയാജനെ 8

ധർമ്മത്തൊടുണ്ടായ് വദീധിച്ചു ദീർഗ്ഘായുസുള്ള സന്തതി,
 ബ്രാഹ്മണശ്രേഷ്ടമായ് വന്നു മുന്മട്ടേ നാലു ജാതിയും 9

 ഋതുതോറും ചെന്നു കാമിച്ചല്ലില്ല തുവിലെന്നിയേ.
അ൮ണ്ണമന്യഭൂതങ്ങൾ തിര്യഗ്യോനിഗതങ്ങളും 1

ഋതുവിൽ ഭാര്യയായ് ചേരുന്നിതു ഹേ ഭരതേത്തമ!
 വെക്കം വർദ്ധിച്ചു ധർമ്മത്താൽ ദീർഗ്ഘായുസ്സുള്ള സന്തതി. 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/194&oldid=156512" എന്ന താളിൽനിന്ന് ശേഖരിച്ചത്