താൾ:അരുണോദയം രണ്ടാം ഭാഗം.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കര് ഊനം കൈവിട്ടു കണ്ടാഴമുടുതുകിലിൽ ച്ചെന്നു പററിപ്പിടിപ്പാ- നേനം പാടുമിങ്ങും കുടിലഗതി വഹി- ച്ചോടിയെത്താതെ മേന്മേൽ മാനത്തെ ത്തന്നെ നോക്കിപ്പകിരികൾ വഴിപോൽ- പ്പൊക്കി; സന്മാജിയാവാൻ നൂനം കാംക്ഷിക്കുവാനാൽ ചെരാതു പരപരീ താപമുണ്ടാവതുണ്ടോ? നാവാൽ വാൻ പ്രയാസപ്പെടുമൊളിയു ടയർ- രെ തട്ടു മേലോട്ടു പൊങ്ങി പ്പൂവായ് പ്പെട്ടെന്നു പൊട്ടിപ്പലവഴി ചിതറി ത്താഴെ വീഴാൻ തുടങ്ങി, ആ വാനത്തുള്ള താരാനികരമരിക്കില്ല. പ്പൊട്ടൽ കേട്ടിട്ടു ഞെട്ടി. ബ്രീവാസ്തുകംക്കൊണ്ടു നില്ലംനിലയിളകിമറിച ഞഞ്ഞങ്ങു വീഴുന്നപോലെ. പാരം പീയൂഷപൂരം മിഴിയിൽ വഴിയുമാ. റാവെടിക്കെട്ടു തൃശ്ശൂർ പ്പുരത്തെ എടിയോടിച്ചൊരു നിലയിൽ മഹാ കേമമായ്ത്തീന്നശേഷം പൂരമ്യാംഗീലലാമം കയറിയ പുതുതാം വാഹനം മെല്ലെ നീങ്ങി തീരംഗസ്ഥാനമെന്നായ് ജനത കരുതുവാ രമ്മവീട്ടിലെത്തി.