"സ്പന്ദിക്കുന്ന അസ്ഥിമാടം/ശാലിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> ശാലിനി ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 3: | വരി 3: | ||
ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി- |
ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി- |
||
ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി. |
|||
ലെന്നെക്കുറിച്ചുള്ളൊരോര്‍മ്മമാത്രം മതി. |
|||
മായരുതാത്തളിർച്ചുണ്ടിലൊരിയ്ക്കലും |
|||
മായരുതാത്തളിര്‍ച്ചുണ്ടിലൊരിയ്ക്കലും |
|||
മാമകചിത്തംകവർന്നൊരാസ്സുസ്മിതം. |
|||
മാമകചിത്തംകവര്‍ന്നൊരാസ്സുസ്മിതം. |
|||
താവകോൽക്കർഷത്തിനെൻജീവരക്തമാ- |
|||
താവകോല്‍ക്കര്‍ഷത്തിനെന്‍ജീവരക്തമാ- |
|||
ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, |
ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാൻ. |
||
എങ്കിലുമങ്ങതൻ പ്രേമസംശുദ്ധിയിൽ |
|||
എങ്കിലുമങ്ങതന്‍ പ്രേമസംശുദ്ധിയില്‍ |
|||
ശങ്കയുണ്ടാകില്ലെനിയ്ക്കൽപമെങ്കിലും. |
|||
ശങ്കയുണ്ടാകില്ലെനിയ്ക്കല്‍പമെങ്കിലും. |
|||
ആയിരമംഗനമാരൊത്തുചേർന്നെഴു- |
|||
ആയിരമംഗനമാരൊത്തുചേര്‍ന്നെഴു- |
|||
മാലവാലത്തിൻ നടുക്കങ്ങു നിൽക്കിലും, |
|||
ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ- |
ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ- |
||
ഗാനാർദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ! |
|||
അന്യ, രസൂയയാ, ലേറ്റം വികൃതമാ- |
അന്യ, രസൂയയാ, ലേറ്റം വികൃതമാ- |
||
യങ്ങതൻ ചിത്രം വരച്ചുകാണിയ്ക്കിലും, |
|||
കാണുമെന്നല്ലാ, |
കാണുമെന്നല്ലാ, തതിൻ പങ്കമൽപമെൻ- |
||
പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും! |
പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും! |
||
കാണും പലതും |
കാണും പലതും പറയുവാനാളുകൾ |
||
ഞാനൊരാളല്ലാതറിവതില്ലങ്ങയെ; |
ഞാനൊരാളല്ലാതറിവതില്ലങ്ങയെ; |
||
അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു |
അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു |
||
സിന്ധുരബോധം |
സിന്ധുരബോധം പുലർത്തുവോളല്ല ഞാൻ. |
||
ദു:ഖത്തിനല്ല |
ദു:ഖത്തിനല്ല ഞാനർപ്പിച്ചതങ്ങേയ്ക്കു |
||
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം. |
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം. |
||
താവകോൽക്കർഷത്തിനാലംബമാവണം |
|||
താവകോല്‍ക്കര്‍ഷത്തിനാലംബമാവണം |
|||
പാവനപ്രേമാർദ്രമെൻ ഹൃദയാർപ്പണം. |
|||
പാവനപ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം. |
|||
ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ |
ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ |
||
മന്ദസ്മിതം കണ്ടു |
മന്ദസ്മിതം കണ്ടു കൺകുളിർത്താൽ മതി!! |
||
5-4-1120 |
5-4-1120 |
||
45 |
45 |
||
ആരു നീ ശങ്കരീ, |
ആരു നീ ശങ്കരീ, സങ്കൽപസായൂജ്യ- |
||
സാരസചേതനസംശുദ്ധിമാതിരി? |
സാരസചേതനസംശുദ്ധിമാതിരി? |
||
3-5-1109. |
3-5-1109. |
||
വരി 40: | വരി 40: | ||
അനുരാഗലോലനാ, യന്തിയിലിന്നുനി- |
അനുരാഗലോലനാ, യന്തിയിലിന്നുനി- |
||
ന്നനുപമാരാമത്തിൽ വന്നു ഞാ, നോമലേ! |
|||
പരിചിതനല്ലാത്ത ഞാനടുത്തെത്തവേ |
പരിചിതനല്ലാത്ത ഞാനടുത്തെത്തവേ |
||
ചിരിവന്നുപോയിതാ |
ചിരിവന്നുപോയിതാ മുല്ലകൾക്കൊക്കെയും! |
||
12-5-1119 |
12-5-1119 |
||
47 |
47 |
||
ജീവിതയാത്രയി, ലിത്ര |
ജീവിതയാത്രയി, ലിത്ര നാൾ, നീയൊരു |
||
ഭാവനമാത്രയായ് നിന്നിരുന്നു. |
ഭാവനമാത്രയായ് നിന്നിരുന്നു. |
||
എങ്കിലു, മപ്പൊഴും |
എങ്കിലു, മപ്പൊഴും നിൻ ചുറ്റും ഞാനൊരു |
||
തങ്കക്കിനാവായ് പറന്നിരുന്നു! |
തങ്കക്കിനാവായ് പറന്നിരുന്നു! |
||
25-5-1119 |
25-5-1119 |
||
വരി 55: | വരി 55: | ||
48 |
48 |
||
അനുരാഗലോലസ്മിതാർദ്രമായി- |
|||
അനുരാഗലോലസ്മിതാര്‍ദ്രമായി- |
|||
ട്ടനുപമേ, നിന്മൃദുമുഗ്ദ്ധചിത്തം |
ട്ടനുപമേ, നിന്മൃദുമുഗ്ദ്ധചിത്തം |
||
വിമലാനുഭൂതികളേകിയേകി |
വിമലാനുഭൂതികളേകിയേകി |
||
വികസിച്ചു |
വികസിച്ചു നിൽപിതെന്മുന്നിലേവം |
||
സുരഭിലമാക്കുകയാണിതിന്നെൻ- |
|||
സുരഭിലമാക്കുകയാണിതിന്നെന്‍- |
|||
സുലളിതസങ്കൽപമേഖലകൾ- |
|||
സുലളിതസങ്കല്‍പമേഖലകള്‍- |
|||
31-12-1119 |
31-12-1119 |
||
വരി 66: | വരി 66: | ||
പ്രണയഭാരംകൊണ്ടിനിയൊരക്ഷര- |
പ്രണയഭാരംകൊണ്ടിനിയൊരക്ഷര- |
||
മരുളുവാൻപോലുമരുതാതെ, |
|||
മരുളുവാന്‍പോലുമരുതാതെ, |
|||
മരുവുന്നു നിന്റെ വരവും കാത്തു, |
മരുവുന്നു നിന്റെ വരവും കാത്തു, ഞാൻ |
||
മഹിതചൈതന്യസ്ഫുരണമേ! |
മഹിതചൈതന്യസ്ഫുരണമേ! |
||
അകലത്താകാശം തലകുനിച്ചു നി- |
അകലത്താകാശം തലകുനിച്ചു നി- |
||
ന്നലകടലുടൽ പുണരവേ, |
|||
പിടയുകയാണെൻഹൃദയവു, മേതോ |
|||
പിടയുകയാണെന്‍ഹൃദയവു, മേതോ |
|||
തടവലിൽപ്പെട്ടു തളരുവാൻ! |
|||
തടവലില്‍പ്പെട്ടു തളരുവാന്‍! |
|||
നിമേഷമോരോന്നും തവ സമാഗമ- |
നിമേഷമോരോന്നും തവ സമാഗമ- |
||
നിരഘസന്ദേശമറിയിക്കെ; |
നിരഘസന്ദേശമറിയിക്കെ; |
||
ഭരിതജിജ്ഞാസം, വിഫലമായ്, നിന്നെ- |
ഭരിതജിജ്ഞാസം, വിഫലമായ്, നിന്നെ- |
||
ത്തിരയുന്നൂ, കഷ്ട, |
ത്തിരയുന്നൂ, കഷ്ട, മിരുളിൽ ഞാൻ ... |
||
5-2-1120 |
5-2-1120 |
||
50 |
50 |
||
നിശ്ചയം, നിന്നെ |
നിശ്ചയം, നിന്നെ മറക്കാൻ കഴിഞ്ഞെങ്കിൽ |
||
നിത്യശാന്തിയ്ക്കൊരതിഥിയായേനെ |
നിത്യശാന്തിയ്ക്കൊരതിഥിയായേനെ ഞാൻ |
||
ആവതും നോക്കി |
ആവതും നോക്കി മറക്കുവാൻ നിന്നെ ഞാ- |
||
നാവാതവശനായ് |
നാവാതവശനായ് നിൽപൂ ഞാ, നോമലേ!! .... |
||
27-4-1120 |
27-4-1120 |
||
വരി 90: | വരി 90: | ||
അക്കളിത്തോഴനകന്നുപോയെങ്കിലു- |
അക്കളിത്തോഴനകന്നുപോയെങ്കിലു- |
||
മൊക്കുന്നതില്ല മേ |
മൊക്കുന്നതില്ല മേ വിസ്മരിച്ചീടുവാൻ. |
||
മൽസ്വപ്നരംഗം മുകർന്നിടാറുണ്ടിന്നു- |
|||
മല്‍സ്വപ്നരംഗം മുകര്‍ന്നിടാറുണ്ടിന്നു- |
|||
മത്സുഹൃത്തിൻ സുഖസാഹചര്യോത്സവം! |
|||
27-4-1120 |
27-4-1120 |
||
52 |
52 |
||
വാനിൻ വിമലവിശാലനഗരിയിൽ |
|||
വാനിന്‍ വിമലവിശാലനഗരിയില്‍ |
|||
വാണരുളീടും |
വാണരുളീടും ജഗൽപിതാവേ! |
||
കത്താത്തതെന്താണാ |
കത്താത്തതെന്താണാ നക്ഷത്രദീപങ്ങൾ |
||
കഷ്ടമവിടെയും യുദ്ധമുണ്ടോ? |
കഷ്ടമവിടെയും യുദ്ധമുണ്ടോ? |
||
അല്ലെങ്കി, ലെന്തിനാണാ നല്ല നാട്ടിലു- |
അല്ലെങ്കി, ലെന്തിനാണാ നല്ല നാട്ടിലു- |
||
വരി 106: | വരി 106: | ||
മങ്ങേയ്ക്കുമങ്ങു ശത്രുക്കളുണ്ടോ? |
മങ്ങേയ്ക്കുമങ്ങു ശത്രുക്കളുണ്ടോ? |
||
ആനിലയ്ക്കത്ഭുതമെന്തു, ണ്ടീക്കീടത്തി- |
ആനിലയ്ക്കത്ഭുതമെന്തു, ണ്ടീക്കീടത്തി- |
||
നായിരം |
നായിരം വൈരികളുത്ഭവിക്കാൻ? .... |
||
14-3-1120 |
14-3-1120 |
||
വരി 112: | വരി 112: | ||
അമലജലപൂരിതേ, |
അമലജലപൂരിതേ, |
||
നർമ്മദേ, ശർമ്മദേ, |
|||
നര്‍മ്മദേ, ശര്‍മ്മദേ, |
|||
മമ ജഡമിതൊന്നു നീ |
മമ ജഡമിതൊന്നു നീ |
||
കൊണ്ടുപോകണമേ! |
കൊണ്ടുപോകണമേ! |
||
തവ തടശിലാതലം |
തവ തടശിലാതലം |
||
സാക്ഷിയാണെന്മന- |
സാക്ഷിയാണെന്മന- |
||
സ്സിവിടെ |
സ്സിവിടെ ബലിയർപ്പിയ്ക്കൂ- |
||
മോരോ തുടിപ്പിനും! |
മോരോ തുടിപ്പിനും! |
||
പ്രണയമയചിന്തയാ- |
പ്രണയമയചിന്തയാ- |
||
ലോളമിളകുമെൻ- |
|||
ലോളമിളകുമെന്‍- |
|||
വ്രണിതഹൃദയത്തിന്റെ |
വ്രണിതഹൃദയത്തിന്റെ |
||
ശോകാത്മകസ്വരം, |
ശോകാത്മകസ്വരം, |
||
സ്ഫടികസലിലാകുലേ, |
സ്ഫടികസലിലാകുലേ, |
||
വീർപ്പിടും മേലിൽ, നിൻ- |
|||
വീര്‍പ്പിടും മേലില്‍, നിന്‍- |
|||
തടവിടപസഞ്ചയ- |
തടവിടപസഞ്ചയ- |
||
ച്ഛായാതലങ്ങളിൽ!! .... |
|||
ച്ഛായാതലങ്ങളില്‍!! .... |
|||
12-2-1108 |
12-2-1108 |
||
54 |
54 |
||
ഇനിയും |
ഇനിയും രാധതൻ മിഴിനീരീ വൃന്ദാ- |
||
വനികയിലെത്ര പൊഴിയണം? |
വനികയിലെത്ര പൊഴിയണം? |
||
കരിമുകിൽവർണ്ണനിനിയുമെന്നോടു |
|||
കരിമുകില്‍വര്‍ണ്ണനിനിയുമെന്നോടു |
|||
കഴിയാറായില്ലേ പരിഭവം? |
കഴിയാറായില്ലേ പരിഭവം? |
||
18-9-1107 |
18-9-1107 |
||
വരി 140: | വരി 140: | ||
ഞാനെന്തുചെയ്യട്ടെ തമ്പുരാനേ? |
ഞാനെന്തുചെയ്യട്ടെ തമ്പുരാനേ? |
||
വേനലിൽ ഞാറു കരിഞ്ഞുപോയി. |
|||
ആവതിലേറെയായ് |
ആവതിലേറെയായ് ഞങ്ങൾ നിത്യം |
||
ത്ലാവിട്ടു തേവി നനച്ചു നോക്കി. |
ത്ലാവിട്ടു തേവി നനച്ചു നോക്കി. |
||
പച്ചക്കൂമ്പാദ്യം പൊടിച്ചതെല്ലാ- |
പച്ചക്കൂമ്പാദ്യം പൊടിച്ചതെല്ലാ- |
||
മുച്ചക്കൊടും വെയിലേറ്റുവാടി. |
മുച്ചക്കൊടും വെയിലേറ്റുവാടി. |
||
വേലചെയ്യാതില്ല വേണ്ടുവോളം |
വേലചെയ്യാതില്ല വേണ്ടുവോളം |
||
കാലം |
കാലം പിഴച്ചാൽ പിന്നെന്തുചെയ്യും? |
||
നാലഞ്ചിടമഴ |
നാലഞ്ചിടമഴ പെയ്തുവെങ്കിൽ |
||
നാശമൊന്നും വരില്ലായിരുന്നു. |
നാശമൊന്നും വരില്ലായിരുന്നു. |
||
8-5-1113 |
8-5-1113 |
||
വരി 153: | വരി 153: | ||
56 |
56 |
||
അഗതികൾ ഞങ്ങൾതൻ ശോകഭാര- |
|||
മലിവറ്റലോകത്തിലാരറിയും? |
മലിവറ്റലോകത്തിലാരറിയും? |
||
പുലർവെട്ടം വീണുതുടങ്ങിടുമ്പോൾ |
|||
പുലര്‍വെട്ടം വീണുതുടങ്ങിടുമ്പോള്‍ |
|||
പുലമാടം കൈവിട്ടു ഞങ്ങളെല്ലാം. |
പുലമാടം കൈവിട്ടു ഞങ്ങളെല്ലാം. |
||
നുകവും കരിക്കോലും തോളിലേന്തി- |
നുകവും കരിക്കോലും തോളിലേന്തി- |
||
പ്പകലത്തെ വേലയ്ക്കു യാത്രയാകും. |
പ്പകലത്തെ വേലയ്ക്കു യാത്രയാകും. |
||
വെയിലില്ല, ചൂടില്ല, വേനലില്ല, |
വെയിലില്ല, ചൂടില്ല, വേനലില്ല, |
||
മഴയില്ല, മഞ്ഞില്ല, |
മഴയില്ല, മഞ്ഞില്ല, വർഷമില്ല, |
||
പകലെന്നും രാവെന്നും ഭേദമില്ല, |
പകലെന്നും രാവെന്നും ഭേദമില്ല, |
||
പണിതന്നെ;-തീരാത്ത ജോലിതന്നെ! |
പണിതന്നെ;-തീരാത്ത ജോലിതന്നെ! |
||
വരി 177: | വരി 177: | ||
സൂര്യനുദിച്ചു, ജഗത്തിലെല്ലാം |
സൂര്യനുദിച്ചു, ജഗത്തിലെല്ലാം |
||
ചാരുപ്രകാശം തിരയടിച്ചു. |
ചാരുപ്രകാശം തിരയടിച്ചു. |
||
ആലസ്യനിദ്രയിൽനിന്നിനിയും |
|||
ആലസ്യനിദ്രയില്‍നിന്നിനിയും |
|||
ലോകമുണർന്നിട്ടില്ലെന്തു ചെയ്യും? |
|||
ജോലിത്തിരക്കുകൾ വാരിയേകും |
|||
കാലത്തിൻ യാനത്തിനില്ലമാന്തം. |
|||
ഇന്നലെക്കണ്ടതല്ലിന്നു ലോകം; |
ഇന്നലെക്കണ്ടതല്ലിന്നു ലോകം; |
||
ഇന്നത്തെ ലോകമിതല്ല നാളെ. |
ഇന്നത്തെ ലോകമിതല്ല നാളെ. |
||
നിത്യം ചലനം പുരോഗമന- |
നിത്യം ചലനം പുരോഗമന- |
||
മെത്തിപ്പിടിയ്ക്കുവാനുദ്യമിപ്പൂ. |
മെത്തിപ്പിടിയ്ക്കുവാനുദ്യമിപ്പൂ. |
||
അന്തര, മന്തരം- |
അന്തര, മന്തരം-നമ്മൾ കാണു- |
||
മെന്തിലും കണ്ടിടാമീ വിശേഷം!! |
മെന്തിലും കണ്ടിടാമീ വിശേഷം!! |
||
8-6-1110 |
8-6-1110 |
||
വരി 191: | വരി 191: | ||
58 |
58 |
||
പഞ്ചഭൂതാഭിയുക്തമെൻഗാത്രം |
|||
പഞ്ചഭൂതാഭിയുക്തമെന്‍ഗാത്രം |
|||
നെഞ്ചിടിപ്പറ്റടിയുമക്കാലം, |
നെഞ്ചിടിപ്പറ്റടിയുമക്കാലം, |
||
ആദിമൂലത്തിൽ വീണ്ടും തിരിച്ചെൻ- |
|||
ഭൂതപഞ്ചകം ചേരുന്ന നേരം, |
ഭൂതപഞ്ചകം ചേരുന്ന നേരം, |
||
ഉജ്ജ്വലാംഗി, |
ഉജ്ജ്വലാംഗി, നിൻ ക്രീഡാസരസ്സിൽ |
||
മജ്ജലാംശം |
മജ്ജലാംശം ലയിച്ചിരുന്നെങ്കിൽ! |
||
അത്തളിരെതിർപ്പൊൻകുളിർക്കൈയിൽ- |
|||
അത്തളിരെതിര്‍പ്പൊന്‍കുളിര്‍ക്കൈയില്‍- |
|||
ത്തത്തിടും |
ത്തത്തിടും മണിത്താലവൃന്തത്തിൽ, |
||
മത്തടിച്ചാർത്തു മദ്വാതഭൂത- |
|||
മെത്തിനിന്നു |
മെത്തിനിന്നു ലസിച്ചിരുന്നെങ്കിൽ! |
||
ഉദ്രസസ്വപ്നസുസ്മേരയായ്, നീ |
ഉദ്രസസ്വപ്നസുസ്മേരയായ്, നീ |
||
നിദ്രചെയ്യുമപ്പൂമച്ചിനുള്ളിൽ |
|||
നിദ്രചെയ്യുമപ്പൂമച്ചിനുള്ളില്‍ |
|||
പ്രേമസാന്ദ്രത നിത്യം |
പ്രേമസാന്ദ്രത നിത്യം വഴിഞ്ഞെൻ- |
||
വ്യോമഭൂതം |
വ്യോമഭൂതം ത്രസിച്ചിരുന്നെങ്കിൽ! |
||
നിന്മണിമച്ചിൽ നിത്യം നിശയിൽ |
|||
നിന്നിടും |
നിന്നിടും സ്വർണ്ണദീപനാളത്തിൽ, |
||
ചെന്നണഞ്ഞു |
ചെന്നണഞ്ഞു ചേർന്നെന്നനലാംശം |
||
മിന്നി മിന്നിജ്ജ്വലിച്ചിരുന്നെങ്കിൽ! |
|||
മിന്നി മിന്നിജ്ജ്വലിച്ചിരുന്നെങ്കില്‍! |
|||
ദേവി, നിൻപദസ്പർശനഭാഗ്യം |
|||
ദേവി, നിന്‍പദസ്പര്‍ശനഭാഗ്യം |
|||
താവി നിൽക്കുമാപ്പൂങ്കാവനത്തിൽ, |
|||
താവി നില്‍ക്കുമാപ്പൂങ്കാവനത്തില്‍, |
|||
വിദ്രുമദ്രുമച്ഛായയിൽ വീണെൻ- |
|||
വിദ്രുമദ്രുമച്ഛായയില്‍ വീണെന്‍- |
|||
മൃദ്വിഭാഗം |
മൃദ്വിഭാഗം ശയിച്ചിരുന്നെങ്കിൽ!! .... |
||
24-4-1120 |
24-4-1120 |
||
</poem> |
</poem> |
04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ശാലിനി
ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി.
മായരുതാത്തളിർച്ചുണ്ടിലൊരിയ്ക്കലും
മാമകചിത്തംകവർന്നൊരാസ്സുസ്മിതം.
താവകോൽക്കർഷത്തിനെൻജീവരക്തമാ-
ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാൻ.
എങ്കിലുമങ്ങതൻ പ്രേമസംശുദ്ധിയിൽ
ശങ്കയുണ്ടാകില്ലെനിയ്ക്കൽപമെങ്കിലും.
ആയിരമംഗനമാരൊത്തുചേർന്നെഴു-
മാലവാലത്തിൻ നടുക്കങ്ങു നിൽക്കിലും,
ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ-
ഗാനാർദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ!
അന്യ, രസൂയയാ, ലേറ്റം വികൃതമാ-
യങ്ങതൻ ചിത്രം വരച്ചുകാണിയ്ക്കിലും,
കാണുമെന്നല്ലാ, തതിൻ പങ്കമൽപമെൻ-
പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും!
കാണും പലതും പറയുവാനാളുകൾ
ഞാനൊരാളല്ലാതറിവതില്ലങ്ങയെ;
അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു
സിന്ധുരബോധം പുലർത്തുവോളല്ല ഞാൻ.
ദു:ഖത്തിനല്ല ഞാനർപ്പിച്ചതങ്ങേയ്ക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം.
താവകോൽക്കർഷത്തിനാലംബമാവണം
പാവനപ്രേമാർദ്രമെൻ ഹൃദയാർപ്പണം.
ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ
മന്ദസ്മിതം കണ്ടു കൺകുളിർത്താൽ മതി!!
5-4-1120
45
ആരു നീ ശങ്കരീ, സങ്കൽപസായൂജ്യ-
സാരസചേതനസംശുദ്ധിമാതിരി?
3-5-1109.
46
അനുരാഗലോലനാ, യന്തിയിലിന്നുനി-
ന്നനുപമാരാമത്തിൽ വന്നു ഞാ, നോമലേ!
പരിചിതനല്ലാത്ത ഞാനടുത്തെത്തവേ
ചിരിവന്നുപോയിതാ മുല്ലകൾക്കൊക്കെയും!
12-5-1119
47
ജീവിതയാത്രയി, ലിത്ര നാൾ, നീയൊരു
ഭാവനമാത്രയായ് നിന്നിരുന്നു.
എങ്കിലു, മപ്പൊഴും നിൻ ചുറ്റും ഞാനൊരു
തങ്കക്കിനാവായ് പറന്നിരുന്നു!
25-5-1119
48
അനുരാഗലോലസ്മിതാർദ്രമായി-
ട്ടനുപമേ, നിന്മൃദുമുഗ്ദ്ധചിത്തം
വിമലാനുഭൂതികളേകിയേകി
വികസിച്ചു നിൽപിതെന്മുന്നിലേവം
സുരഭിലമാക്കുകയാണിതിന്നെൻ-
സുലളിതസങ്കൽപമേഖലകൾ-
31-12-1119
49
പ്രണയഭാരംകൊണ്ടിനിയൊരക്ഷര-
മരുളുവാൻപോലുമരുതാതെ,
മരുവുന്നു നിന്റെ വരവും കാത്തു, ഞാൻ
മഹിതചൈതന്യസ്ഫുരണമേ!
അകലത്താകാശം തലകുനിച്ചു നി-
ന്നലകടലുടൽ പുണരവേ,
പിടയുകയാണെൻഹൃദയവു, മേതോ
തടവലിൽപ്പെട്ടു തളരുവാൻ!
നിമേഷമോരോന്നും തവ സമാഗമ-
നിരഘസന്ദേശമറിയിക്കെ;
ഭരിതജിജ്ഞാസം, വിഫലമായ്, നിന്നെ-
ത്തിരയുന്നൂ, കഷ്ട, മിരുളിൽ ഞാൻ ...
5-2-1120
50
നിശ്ചയം, നിന്നെ മറക്കാൻ കഴിഞ്ഞെങ്കിൽ
നിത്യശാന്തിയ്ക്കൊരതിഥിയായേനെ ഞാൻ
ആവതും നോക്കി മറക്കുവാൻ നിന്നെ ഞാ-
നാവാതവശനായ് നിൽപൂ ഞാ, നോമലേ!! ....
27-4-1120
51
അക്കളിത്തോഴനകന്നുപോയെങ്കിലു-
മൊക്കുന്നതില്ല മേ വിസ്മരിച്ചീടുവാൻ.
മൽസ്വപ്നരംഗം മുകർന്നിടാറുണ്ടിന്നു-
മത്സുഹൃത്തിൻ സുഖസാഹചര്യോത്സവം!
27-4-1120
52
വാനിൻ വിമലവിശാലനഗരിയിൽ
വാണരുളീടും ജഗൽപിതാവേ!
കത്താത്തതെന്താണാ നക്ഷത്രദീപങ്ങൾ
കഷ്ടമവിടെയും യുദ്ധമുണ്ടോ?
അല്ലെങ്കി, ലെന്തിനാണാ നല്ല നാട്ടിലു-
മല്ലിതി, ലേവം, തമസ്ക്കരണം?
അംഗീകൃതേകാധിനായകനായിടു-
മങ്ങേയ്ക്കുമങ്ങു ശത്രുക്കളുണ്ടോ?
ആനിലയ്ക്കത്ഭുതമെന്തു, ണ്ടീക്കീടത്തി-
നായിരം വൈരികളുത്ഭവിക്കാൻ? ....
14-3-1120
53
അമലജലപൂരിതേ,
നർമ്മദേ, ശർമ്മദേ,
മമ ജഡമിതൊന്നു നീ
കൊണ്ടുപോകണമേ!
തവ തടശിലാതലം
സാക്ഷിയാണെന്മന-
സ്സിവിടെ ബലിയർപ്പിയ്ക്കൂ-
മോരോ തുടിപ്പിനും!
പ്രണയമയചിന്തയാ-
ലോളമിളകുമെൻ-
വ്രണിതഹൃദയത്തിന്റെ
ശോകാത്മകസ്വരം,
സ്ഫടികസലിലാകുലേ,
വീർപ്പിടും മേലിൽ, നിൻ-
തടവിടപസഞ്ചയ-
ച്ഛായാതലങ്ങളിൽ!! ....
12-2-1108
54
ഇനിയും രാധതൻ മിഴിനീരീ വൃന്ദാ-
വനികയിലെത്ര പൊഴിയണം?
കരിമുകിൽവർണ്ണനിനിയുമെന്നോടു
കഴിയാറായില്ലേ പരിഭവം?
18-9-1107
55
ഞാനെന്തുചെയ്യട്ടെ തമ്പുരാനേ?
വേനലിൽ ഞാറു കരിഞ്ഞുപോയി.
ആവതിലേറെയായ് ഞങ്ങൾ നിത്യം
ത്ലാവിട്ടു തേവി നനച്ചു നോക്കി.
പച്ചക്കൂമ്പാദ്യം പൊടിച്ചതെല്ലാ-
മുച്ചക്കൊടും വെയിലേറ്റുവാടി.
വേലചെയ്യാതില്ല വേണ്ടുവോളം
കാലം പിഴച്ചാൽ പിന്നെന്തുചെയ്യും?
നാലഞ്ചിടമഴ പെയ്തുവെങ്കിൽ
നാശമൊന്നും വരില്ലായിരുന്നു.
8-5-1113
56
അഗതികൾ ഞങ്ങൾതൻ ശോകഭാര-
മലിവറ്റലോകത്തിലാരറിയും?
പുലർവെട്ടം വീണുതുടങ്ങിടുമ്പോൾ
പുലമാടം കൈവിട്ടു ഞങ്ങളെല്ലാം.
നുകവും കരിക്കോലും തോളിലേന്തി-
പ്പകലത്തെ വേലയ്ക്കു യാത്രയാകും.
വെയിലില്ല, ചൂടില്ല, വേനലില്ല,
മഴയില്ല, മഞ്ഞില്ല, വർഷമില്ല,
പകലെന്നും രാവെന്നും ഭേദമില്ല,
പണിതന്നെ;-തീരാത്ത ജോലിതന്നെ!
പ്രതിദിനയത്നമിതിനു കിട്ടും
പ്രതിഫലമോ, വെറും പട്ടിണിയും!
ആരുമൊരവലംബ-
മില്ലാത്തോരാണു ഞങ്ങ-
ളാരാരു ഞങ്ങളെ-
ക്കുറിച്ചു പാടും?
6-4-1113
57
നേരം വെളുത്തു-വെളിച്ചമായീ
കൂരിരുളെല്ലാമകലെയായീ
സൂര്യനുദിച്ചു, ജഗത്തിലെല്ലാം
ചാരുപ്രകാശം തിരയടിച്ചു.
ആലസ്യനിദ്രയിൽനിന്നിനിയും
ലോകമുണർന്നിട്ടില്ലെന്തു ചെയ്യും?
ജോലിത്തിരക്കുകൾ വാരിയേകും
കാലത്തിൻ യാനത്തിനില്ലമാന്തം.
ഇന്നലെക്കണ്ടതല്ലിന്നു ലോകം;
ഇന്നത്തെ ലോകമിതല്ല നാളെ.
നിത്യം ചലനം പുരോഗമന-
മെത്തിപ്പിടിയ്ക്കുവാനുദ്യമിപ്പൂ.
അന്തര, മന്തരം-നമ്മൾ കാണു-
മെന്തിലും കണ്ടിടാമീ വിശേഷം!!
8-6-1110
58
പഞ്ചഭൂതാഭിയുക്തമെൻഗാത്രം
നെഞ്ചിടിപ്പറ്റടിയുമക്കാലം,
ആദിമൂലത്തിൽ വീണ്ടും തിരിച്ചെൻ-
ഭൂതപഞ്ചകം ചേരുന്ന നേരം,
ഉജ്ജ്വലാംഗി, നിൻ ക്രീഡാസരസ്സിൽ
മജ്ജലാംശം ലയിച്ചിരുന്നെങ്കിൽ!
അത്തളിരെതിർപ്പൊൻകുളിർക്കൈയിൽ-
ത്തത്തിടും മണിത്താലവൃന്തത്തിൽ,
മത്തടിച്ചാർത്തു മദ്വാതഭൂത-
മെത്തിനിന്നു ലസിച്ചിരുന്നെങ്കിൽ!
ഉദ്രസസ്വപ്നസുസ്മേരയായ്, നീ
നിദ്രചെയ്യുമപ്പൂമച്ചിനുള്ളിൽ
പ്രേമസാന്ദ്രത നിത്യം വഴിഞ്ഞെൻ-
വ്യോമഭൂതം ത്രസിച്ചിരുന്നെങ്കിൽ!
നിന്മണിമച്ചിൽ നിത്യം നിശയിൽ
നിന്നിടും സ്വർണ്ണദീപനാളത്തിൽ,
ചെന്നണഞ്ഞു ചേർന്നെന്നനലാംശം
മിന്നി മിന്നിജ്ജ്വലിച്ചിരുന്നെങ്കിൽ!
ദേവി, നിൻപദസ്പർശനഭാഗ്യം
താവി നിൽക്കുമാപ്പൂങ്കാവനത്തിൽ,
വിദ്രുമദ്രുമച്ഛായയിൽ വീണെൻ-
മൃദ്വിഭാഗം ശയിച്ചിരുന്നെങ്കിൽ!! ....
24-4-1120