"സ്പന്ദിക്കുന്ന അസ്ഥിമാടം/പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> പച്ച സപ്തവര്‍ണ്ണങ്ങളേ, നിങ്ങളില്‍ പച്ചയ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 2: | വരി 2: | ||
പച്ച |
പച്ച |
||
സപ്തവർണ്ണങ്ങളേ, നിങ്ങളിൽ പച്ചയെ- |
|||
സ്സൽക്കരിക്കുന്നതാണെന്റെ ചിത്തം. |
|||
സുന്ദരസ്വപ്നങ്ങളർപ്പിക്കയാ, ണതിൻ |
|||
സുന്ദരസ്വപ്നങ്ങളര്‍പ്പിക്കയാ, ണതിന്‍ |
|||
മന്ദഹാസങ്ങളെനിയ്ക്കു നിത്യം. |
മന്ദഹാസങ്ങളെനിയ്ക്കു നിത്യം. |
||
ഈ മഹാവിശ്വപ്രകൃതിയ്ക്കുകൂടിയു- |
ഈ മഹാവിശ്വപ്രകൃതിയ്ക്കുകൂടിയു- |
||
മാ മഞ്ജുവർണ്ണമാണേറ്റമിഷ്ടം. |
|||
മാ മഞ്ജുവര്‍ണ്ണമാണേറ്റമിഷ്ടം. |
|||
മിന്നിച്ചിരിയ്ക്കുമതിൻ മുന്നിലെത്തിയാൽ |
|||
മിന്നിച്ചിരിയ്ക്കുമതിന്‍ മുന്നിലെത്തിയാല്‍ |
|||
കണ്ണും കരളും |
കണ്ണും കരളും കുളുർക്കുമൊപ്പം. |
||
അത്ഭുതമാന്ത്രികശക്തിയൊന്നുണ്ടതി- |
അത്ഭുതമാന്ത്രികശക്തിയൊന്നുണ്ടതി- |
||
നൊപ്പിയെടുക്കുവാൻ വേദനകൾ. |
|||
നൊപ്പിയെടുക്കുവാന്‍ വേദനകള്‍. |
|||
അത്രയ്ക്കഴകുറ്റ |
അത്രയ്ക്കഴകുറ്റ മാരിവില്ലിൽക്കൂടി |
||
മദ്ധ്യത്തിലാണതിൻ ദേവനൃത്തം. |
|||
മറ്റാറു |
മറ്റാറു വർണ്ണങ്ങൾ, മുമ്മൂന്നിരുവശം |
||
പറ്റിനി, ന്നാടുമതിനൊടൊപ്പം! |
പറ്റിനി, ന്നാടുമതിനൊടൊപ്പം! |
||
ആ നീലലോഹിതം, മത്തുപിടിപ്പിയ്ക്കു- |
ആ നീലലോഹിതം, മത്തുപിടിപ്പിയ്ക്കു- |
||
മാകർഷണത്തിൻ സഗർവ്വചിഹ്നം. |
|||
മാകര്‍ഷണത്തിന്‍ സഗര്‍വ്വചിഹ്നം. |
|||
ഉത്തേജനത്തിൻ സ്ഫുലിംഗം കൊളുത്തുവാൻ |
|||
ശക്തിയില്ലാത്തതാ, ണിന്ദ്രനീലം. |
ശക്തിയില്ലാത്തതാ, ണിന്ദ്രനീലം. |
||
സുന്ദരമാണെന്നിരിയ്ക്കിലും, ലേശവും |
സുന്ദരമാണെന്നിരിയ്ക്കിലും, ലേശവും |
||
സ്പന്ദനമില്ലാത്തതാണു, നീലം. |
സ്പന്ദനമില്ലാത്തതാണു, നീലം. |
||
ഭാവശാന്തസ്മേരസാന്ദ്രമാണെങ്കിലും |
ഭാവശാന്തസ്മേരസാന്ദ്രമാണെങ്കിലും |
||
കേവലം |
കേവലം നിർജ്ജീവമാണു, പീതം. |
||
ആപാതരമ്യമാ, മാപ്പീതലോഹിതം |
ആപാതരമ്യമാ, മാപ്പീതലോഹിതം |
||
സ്വാപാത്മകം, സദാ ശോകമൂകം, |
സ്വാപാത്മകം, സദാ ശോകമൂകം, |
||
ആപത്തിൻ മുദ്രയായ് തീർന്നിടട്ടെന്നൊരു |
|||
ശാപം വഹിയ്ക്കുന്നതാണ്, ശോണം. |
ശാപം വഹിയ്ക്കുന്നതാണ്, ശോണം. |
||
മങ്കമാർതൻ തളിർച്ചുണ്ടിലും, നെറ്റിയിൽ- |
|||
മങ്കമാര്‍തന്‍ തളിര്‍ച്ചുണ്ടിലും, നെറ്റിയില്‍- |
|||
ക്കുങ്കുമപ്പൊട്ടിലും, |
ക്കുങ്കുമപ്പൊട്ടിലും, ചെന്നണഞ്ഞാൽ, |
||
പിന്നീടതിനൊരു ശാപമോക്ഷം! |
പിന്നീടതിനൊരു ശാപമോക്ഷം! |
||
ദിവ്യഹരിതശുഭമയവർണ്ണമേ, |
|||
ദിവ്യഹരിതശുഭമയവര്‍ണ്ണമേ, |
|||
ഭവ്യദമാണു നിന്മന്ദഹാസം. |
ഭവ്യദമാണു നിന്മന്ദഹാസം. |
||
നീമാത്രം, നീമാത്രം, |
നീമാത്രം, നീമാത്രം, നിർമ്മലം, നിസ്തുലം, |
||
നീമാത്രം, നീമാത്രം, നിത്യദീപ്തം! |
നീമാത്രം, നീമാത്രം, നിത്യദീപ്തം! |
||
ഉൾപ്പുക്കിരിപ്പീല നിന്നിലൊരിയ്ക്കലു- |
|||
മപ്രിയദർശനരേഖപോലും. |
|||
മപ്രിയദര്‍ശനരേഖപോലും. |
|||
ഈ വിശ്വകർത്താവിൻ സാങ്കൽപികോജ്ജ്വല- |
|||
ഈ വിശ്വകര്‍ത്താവിന്‍ സാങ്കല്‍പികോജ്ജ്വല- |
|||
ഭാവാത്മകസ്വപ്നമാണയേ നീ! |
ഭാവാത്മകസ്വപ്നമാണയേ നീ! |
||
നീയെന്റെ ജീവനും ജീവനാം |
നീയെന്റെ ജീവനും ജീവനാം ദേവിതൻ |
||
നീരാളസാരിയിൽച്ചേർന്നശേഷം, |
|||
നീരാളസാരിയില്‍ച്ചേര്‍ന്നശേഷം, |
|||
ആകമ്രവർണ്ണമേ, ഹാ, നിനക്കുള്ള നി- |
|||
ന്നാകർഷകത്വമിരട്ടിയായി! |
|||
ന്നാകര്‍ഷകത്വമിരട്ടിയായി! |
|||
അത്തങ്കമേനിയണിയിച്ചണിയിച്ചോ- |
അത്തങ്കമേനിയണിയിച്ചണിയിച്ചോ- |
||
രപ്സരസ്സാക്കി നീയെന്റെ |
രപ്സരസ്സാക്കി നീയെന്റെ മുൻപിൽ! |
||
മറ്റൊന്നിനുമില്ലതിനുള്ള വൈഭവം |
മറ്റൊന്നിനുമില്ലതിനുള്ള വൈഭവം |
||
മത്സരിക്കാനില്ല നിന്നോടൊന്നും. |
മത്സരിക്കാനില്ല നിന്നോടൊന്നും. |
||
സപ്തവർണ്ണങ്ങളിൽ നിന്നെയാ, ണാകയാൽ |
|||
സൽക്കരിക്കുന്നതെൻചിത്തമേറ്റം! |
|||
സല്‍ക്കരിക്കുന്നതെന്‍ചിത്തമേറ്റം! |
|||
മംഗളവർണ്ണമേ, വിട്ടുമാറീടാതെ- |
|||
യെങ്ങു |
യെങ്ങു ഞാൻ പോകിലു, മെത്തിടും നീ. |
||
തപ്ത 'സഹാറ' |
തപ്ത 'സഹാറ' യിൽക്കൂടിയും, ശാദ്വല- |
||
സ്വപ്നമായ് |
സ്വപ്നമായ് നിൽപതാണാർദ്രമേ, നീ! |
||
താവകദർശനമാത്രയിലെത്തു, മെൻ- |
|||
താവകദര്‍ശനമാത്രയിലെത്തു, മെന്‍- |
|||
ദേവി, യെന്മുന്നി, ലെങ്ങാകിലും |
ദേവി, യെന്മുന്നി, ലെങ്ങാകിലും ഞാൻ! |
||
ഉത്തേജനാസ്പദമാ, |
ഉത്തേജനാസ്പദമാ, യെന്മിഴികൾക്കൊ- |
||
രുത്സവമായ്, നീ ലസിയ്ക്കു |
രുത്സവമായ്, നീ ലസിയ്ക്കു മേന്മേൽ!! |
||
15-3-1120 |
15-3-1120 |
||
</poem> |
</poem> |
04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
പച്ച
സപ്തവർണ്ണങ്ങളേ, നിങ്ങളിൽ പച്ചയെ-
സ്സൽക്കരിക്കുന്നതാണെന്റെ ചിത്തം.
സുന്ദരസ്വപ്നങ്ങളർപ്പിക്കയാ, ണതിൻ
മന്ദഹാസങ്ങളെനിയ്ക്കു നിത്യം.
ഈ മഹാവിശ്വപ്രകൃതിയ്ക്കുകൂടിയു-
മാ മഞ്ജുവർണ്ണമാണേറ്റമിഷ്ടം.
മിന്നിച്ചിരിയ്ക്കുമതിൻ മുന്നിലെത്തിയാൽ
കണ്ണും കരളും കുളുർക്കുമൊപ്പം.
അത്ഭുതമാന്ത്രികശക്തിയൊന്നുണ്ടതി-
നൊപ്പിയെടുക്കുവാൻ വേദനകൾ.
അത്രയ്ക്കഴകുറ്റ മാരിവില്ലിൽക്കൂടി
മദ്ധ്യത്തിലാണതിൻ ദേവനൃത്തം.
മറ്റാറു വർണ്ണങ്ങൾ, മുമ്മൂന്നിരുവശം
പറ്റിനി, ന്നാടുമതിനൊടൊപ്പം!
ആ നീലലോഹിതം, മത്തുപിടിപ്പിയ്ക്കു-
മാകർഷണത്തിൻ സഗർവ്വചിഹ്നം.
ഉത്തേജനത്തിൻ സ്ഫുലിംഗം കൊളുത്തുവാൻ
ശക്തിയില്ലാത്തതാ, ണിന്ദ്രനീലം.
സുന്ദരമാണെന്നിരിയ്ക്കിലും, ലേശവും
സ്പന്ദനമില്ലാത്തതാണു, നീലം.
ഭാവശാന്തസ്മേരസാന്ദ്രമാണെങ്കിലും
കേവലം നിർജ്ജീവമാണു, പീതം.
ആപാതരമ്യമാ, മാപ്പീതലോഹിതം
സ്വാപാത്മകം, സദാ ശോകമൂകം,
ആപത്തിൻ മുദ്രയായ് തീർന്നിടട്ടെന്നൊരു
ശാപം വഹിയ്ക്കുന്നതാണ്, ശോണം.
മങ്കമാർതൻ തളിർച്ചുണ്ടിലും, നെറ്റിയിൽ-
ക്കുങ്കുമപ്പൊട്ടിലും, ചെന്നണഞ്ഞാൽ,
പിന്നീടതിനൊരു ശാപമോക്ഷം!
ദിവ്യഹരിതശുഭമയവർണ്ണമേ,
ഭവ്യദമാണു നിന്മന്ദഹാസം.
നീമാത്രം, നീമാത്രം, നിർമ്മലം, നിസ്തുലം,
നീമാത്രം, നീമാത്രം, നിത്യദീപ്തം!
ഉൾപ്പുക്കിരിപ്പീല നിന്നിലൊരിയ്ക്കലു-
മപ്രിയദർശനരേഖപോലും.
ഈ വിശ്വകർത്താവിൻ സാങ്കൽപികോജ്ജ്വല-
ഭാവാത്മകസ്വപ്നമാണയേ നീ!
നീയെന്റെ ജീവനും ജീവനാം ദേവിതൻ
നീരാളസാരിയിൽച്ചേർന്നശേഷം,
ആകമ്രവർണ്ണമേ, ഹാ, നിനക്കുള്ള നി-
ന്നാകർഷകത്വമിരട്ടിയായി!
അത്തങ്കമേനിയണിയിച്ചണിയിച്ചോ-
രപ്സരസ്സാക്കി നീയെന്റെ മുൻപിൽ!
മറ്റൊന്നിനുമില്ലതിനുള്ള വൈഭവം
മത്സരിക്കാനില്ല നിന്നോടൊന്നും.
സപ്തവർണ്ണങ്ങളിൽ നിന്നെയാ, ണാകയാൽ
സൽക്കരിക്കുന്നതെൻചിത്തമേറ്റം!
മംഗളവർണ്ണമേ, വിട്ടുമാറീടാതെ-
യെങ്ങു ഞാൻ പോകിലു, മെത്തിടും നീ.
തപ്ത 'സഹാറ' യിൽക്കൂടിയും, ശാദ്വല-
സ്വപ്നമായ് നിൽപതാണാർദ്രമേ, നീ!
താവകദർശനമാത്രയിലെത്തു, മെൻ-
ദേവി, യെന്മുന്നി, ലെങ്ങാകിലും ഞാൻ!
ഉത്തേജനാസ്പദമാ, യെന്മിഴികൾക്കൊ-
രുത്സവമായ്, നീ ലസിയ്ക്കു മേന്മേൽ!!
15-3-1120