താൾ:Subadrarjjanam 1901.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇവിടെത്തന്നെ ഇരിയ്ക്കേണമെന്നുണ്ടോ? ഇദ്ദേഹത്തിന്റെ ഗന്മോഹനമായിരിക്കുന്ന രൂപംകൊണ്ടും ഈ വിധമുള്ള വാക്കുകളെക്കൊണ്ടും യതിത്വത്തിങ്കൽ തന്നെ ജനിയ്ക്കു സംശയം ജനിയ്ക്കുന്നു.

[പ്രകാശം]


ഭഗവൻ! സുകൃതിലഭ്യമായിരിയ്ക്കുന്ന ഭവൽപാദശുശ്രൂഷണത്താൻ സുഖസമൃദ്ധിയ്ക്കല്ലാതെ ക്ഷീണത്തിന്ന കാരണമുണ്ടൊ? അജ്ജുൎനൻ

അതില്ല, എന്നാൽ


സുഭാഷിണിയനല്പമായ് ശ്രമമയേ
നിനക്കില്ലയേ
ന്നിരിയ്ക്കിലിതുകാലമെന്തിതിനു
മൂലമേണേക്ഷണേ
തുഷാരജലബിന്ദുചേന്നൎധിക
കാന്തിപൂണ്ടൊരുനൽ
സരോരുഹസമാനമായൂവയുഖം
ഭവിച്ചീടുവാൻ;

(൧൦)

സുഭദ്ര. [ആത്മഗതം]

ഈ യോഗിയുടെ ശൃംഗാരരസത്തോടു കൂടിയിരിയ്ക്കുന്ന വാക്കുകൾ എന്റെ സംശയത്തെ വദ്ധിൎപ്പിക്കുന്നു. എന്നുമാത്രമല്ല, ഇദ്ദേഹം

എന്നെക്കാണുന്നനേരഷസിസരഭസം

പ്രേമമോടേറെനോക്കും
പിന്നെത്തെല്ലൊന്നുചിന്തിച്ചധികവിവശനായ്
ദീഗ്ഘൎമായ്നിശ്വസിയ്ക്കും
എന്നംഗംപാത്തുൎപേത്തുംൎപുളകിതതനുവായ്
തെല്ലുചൊൽവാൻശ്രമിയ്ക്കും
മന്ദംമന്ദംപണിപ്പെട്ടൊരുമൊഴിപറയും
പിന്നെമൗനംധരിയ്ക്കും.

(൧൧)

എല്ലാ അവസ്ഥകൊണ്ടും ഇദ്ദേഹം നിഷ്കളങ്കനായിരിക്കുന്ന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/63&oldid=171499" എന്ന താളിൽനിന്ന് ശേഖരിച്ചത്