താൾ:Samkshepavedartham 1772.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കളയുന്നില്ല ഉപവിയുടെ എരിവകെടുത്തുന്നെയുള്ളുഎന്നാൽ അറിഞ്ഞും കൊണ്ട ഉള്ളപാവദൊഷങ്ങൾ ചാവദൊഷത്തിന്നപെട്ടു വഴിആകുന്നത

ഗു ചാവദൊഷത്തിന്ന എന്തൊരശിക്ഷയുള്ളു

ശി എന്നന്നെക്കുമായ നരകത്തിലെ ദുഷ്കൎമ്മങ്ങൾ ചാവദൊഷത്തിന്നടുത്തശിക്ഷയായത

ഗു പാവദൊഷത്തിന്ന എന്തൊരശിക്ഷയുള്ളു

ശി ഇഹലോകത്തിൽ എംകിലും ബെസ്പുൎക്കാനയിൽ എംകിലും ക്ഷെമിക്കെണ്ടുന്ന ഭൈംകരമായദുരിതങ്ങൾ പാവദൊഷത്തിന്നടുത്ത ശിക്ഷായത എന്നാൽ ഇത എന്നന്നെക്കുമുള്ളത അല്ല കാലംകൊണ്ടകഴിയുന്നഒരശിക്ഷെയുള്ളു


ഗു






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/259&oldid=169367" എന്ന താളിൽനിന്ന് ശേഖരിച്ചത്