Jump to content

താൾ:Kodiyaviraham.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

79

ർദ്ധ് നിമുകക്കുമ്മാറുമറക്കാകുന്നിലേതും. അവരവരോരോ കുരളപറഞ്ഞാൽ താനേകഠിനം കലഹം ഭാവിച്ചരികിൽ വരിമ്പോൾ പെരികോരനാസ്ഥാഭാവം ഭാവിച്ചമ്പിൽ വരുമ്മാറെന്നുമറപ്പൂ മടിയിലിരുത്തിത്തരളംകുരളം കുരകമലം കൊണ്ടിടയിലനക്കിക്കനിവൊടുവന്നു മുകന്നുമുകന്നക്കവിളിണ തന്മേലാചുംബ്യാചുംബ്യാസ്വാദ്യോന്മിഷദാനന്ദംപൂണ്ടധരമധൂളിംപായംപായം കണ്ടുരഹസ്യമ്മന്ത്രിക്കുമ്മാറെന്നുമറപ്പൂ ബാലാമേന്മേലേവംചിന്തിച്ചഴകിനൊടെ ഴുന്നീറ്റാരാമേ പോയ് പൂന്തോപ്പികളിൽ ചെന്നുനിന്നും പുതുതായിവിരിയും പൂംകുലയിച്ചെന്നഭിനവമാദ്ധ്വീകരണ മഴപെയ്തിച്ചിടയിൽപൂമ്പൊടി ചൊരിയിച്ചിളകിക്കൂകും കോകിലജാലേവരിവണ്ടിണ്ടമുരണ്ടു മുരണ്ടു ചുരുണ്ടിളകിതിങ്ങിപ്പൊങ്ങും പാദപശാഖാഗ്രേ ചെന്നിതവിയമകരന്ദാംബുനി ധൌ പാഞ്ഞതിമൃദുഗരുതാത്തലഭാജാന്തിർത്ഥനാൽകിപ്പേടകളോടേകൂടി ക്രീഡിച്ചീടിന സമയേ മധുമദരണിതംകലമനസാം മദനമഹീപതി സേനാനീനാം അതിമധുരം ചില കൂകലിലിടചേർത്തൊപ്പം കൂകുംനൽപതഗാനാംമദന ക്രീഡാപരതന്ത്രത പൂണ്ടണിമണിതദ്ധ്വനി മേളവിചിത്രേ ലീലോദ്യാനേ മന്ദഞ്ചെന്നങ്ങഭി മതതോഴിയെയരികിൽ വളിച്ചിട്ടിവിടേപ്പണ്ടുകിടപ്പൂ ഞങ്ങളിരിപ്പുണ്ടത്ര കളിപ്പുണ്ടത്ര സരോരുഹനയനേ കുരനകപോതം കുത്തിയിരുന്നെത്രനാളെത്രസുഖിപ്പൂ നിസ്ത്രപമിവിടെക്കമലാകരതടകരവകവി പിനെ മല്ലിക പൂത്തതു ചൊൽവാൻവന്നൂ കാചനശബരീ ദൃഷടാസ്മാഭിഃ കാണേന്നംഗം കാഞ്ഞുതുടങ്ങീകാംക്ഷിതമേതും കണ്ടീലിന്നും മദുമദപികമൊവി കേൾക്കുന്നേരം ടെവികളിലയ്യാ കടുകനൽ വീഴും മലയാനിലനിവനറുകല കൊൽവാനരികിൽ വരുന്നൂ സരസിജചൂർണ്ണം ധൂ

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/79&oldid=213721" എന്ന താളിൽനിന്ന് ശേഖരിച്ചത്