താൾ:GaXXXIV5 2.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെഹെസ്കേൽ ൪൮. അ. Ezekil, XLVIII. 339

<lg n="">യിരം, പടിഞ്ഞാറോട്ടു വീതി പതിനായിരം, കിഴക്കോട്ടു വീതി പതിനാ
യിരം, തെക്കോട്ടു നീളം ഇരുപത്തയ്യായിരം, ഇങ്ങനേ ഉള്ളതിൻ നടു
</lg><lg n="൧൧">വിൽ യഹോവയുടേ വിശുദ്ധസ്ഥലം ആക. ഇസ്രയേൽപുത്രന്മാർ ഉഴ
ലുകയിൽ ലേവ്യരെ പോലേ ഉഴലാതേ എന്റേ വിചാരണ കാത്തുകൊ
</lg><lg n="൧൨">ണ്ട ചാദോൿപുത്രന്മാരിൽ ആർ വിശുദ്ധീകരിക്കപ്പെട്ടവൻ, അങ്ങന
ത്തേ പുരോഹിതന്മാൎക്കു ദേശമീത്തിൽനിന്നുള്ള നന്മീത്താക, അതു ലേ
</lg><lg n="൧൩">വ്യരുടേ അതിരിന്മേൽ ഊർ അതിവിശുദ്ധം.— ലേവ്യന്മാൎക്കോ പുരോ
ഹിതന്മാരിടേ അതിൎക്കു നേർ വരയായി ഇരുപത്തയ്യായിരം നീളത്തി
ലും പതിനായിരം വീതിയിലിം (ഓർ അംശം) ആക; നീളം ഒക്കയും
</lg><lg n="൧൪">ഇരുപത്തയ്യായിരവും വീതി (ഒക്കയും പതിനായിരവും തന്നേ. അതിൽ
ഒട്ടും വിൽകയും അരുതു മാറ്റിക്കൊടുക്കയും അരുതു. ഈ ദേശപ്രഥമം
</lg><lg n="൧൫">യഹോവെക്കു വിശുദ്ധമാകയാൽ അന്യകൈവശം ആകരുതു.— ആ ഇ
രുപത്തയ്യായിരത്തെ നോക്കി വീതിയിൽ ശേഷിച്ചുള്ള ഐയായിരമോ
പട്ടണത്തിന്നും പാൎപ്പിന്നും മൈതാനത്തിന്നും ബാഹ്യനിലമാക, പട്ടണം
</lg><lg n="൧൬">അതിൻ നടുവിൽ നില്ക്കും. ആയതിന്റേ അളവുകൾ ആവിതു: വട
ക്കുപുറം നാലായിരത്ത് അഞ്ഞൂറു, പടിഞ്ഞാറുപുറം നാലായിരത്ത്
</lg><lg n="൧൭">അഞ്ഞൂറു. പട്ടണത്തിന്നു മൈതാനമോ: വടക്കോട്ടു ഇരുനൂറ്റമ്പതു, തെ
ക്കോട്ട് ഇരുനൂറ്റമ്പതു, കിഴക്കോട്ട് ഇരുനൂറ്റമ്പതു, പടിഞ്ഞാറോട്ട്
</lg><lg n="൧൮">ഇരുനൂറ്റമ്പതും ആക. വിശുദ്ധമീത്തിന്നു നേർ വരയായി നീള
ത്തിൽ ശേഷിപ്പുള്ള കിഴക്കേ പതിനായിരവും പടിഞ്ഞാറെ പതിനായി
രവും വിശുദ്ധമീത്തിന്ന് അപ്പുറത്തും അതിൻ അനുഭവം പട്ടണത്തിൽ
</lg><lg n="൧൯">വേല ചെയ്യുന്നവൎക്കു ഉപജീവനത്തിന്നും ആക. പട്ടണത്തു വേല
ക്കാർ എന്നാൽ ഇസ്രയേൽഗോത്രങ്ങൾ എല്ലാറ്റിലും ഉണ്ടായവർ ആ
</lg><lg n="൨൦">നിലം നടക്കാവു. മീത്തു മുഴുവനും ഇരുപത്തയ്യായിരത്തിൽ പെരുകിയ
ഇരുപത്തയ്യായിരം. പട്ടണട്ഠിൽ സ്വമ്മായി വിശുദ്ധമീത്തിൽ കാലം
</lg><lg n="൨൧">ശം നിങ്ങൾ എടുക്കും.— വിശുദ്ധമീത്തിന്നും പട്ടണസ്വത്തിന്നും ഇപ്പു
റത്തും അപ്പുറത്തും ശേഷിപ്പുള്ളതു മന്നവന്ന് ആക (൪൫, ൭). മീത്തിലേ
ഇരുപത്തയ്യായിരം മുതൽ കിഴക്കേ അതിരോളം ഉള്ള ഭൂമിയും പടിഞ്ഞാ
റോട്ടു ഇരുപത്തയ്യായിരം മുതൽ പടിഞ്ഞാറേ അതിരോളം ഉള്ളതും ഗോ
ത്രാംശങ്ങളോടു വേർവരയായി മന്നവന്റേതു. ഇതിൻ നടുവിലത്രേ വി
</lg><lg n="൨൨">ശുദ്ധമീത്തും ഭവനവിശുദ്ധസ്ഥലവും ആക. ഇങ്ങനേ ലേവ്യസ്വത്തി
</lg>22*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/345&oldid=192445" എന്ന താളിൽനിന്ന് ശേഖരിച്ചത്