താൾ:GaXXXIV5 2.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെഹെസ്കേൽ ൪൭. അ. Ezekiel, XLVII. 337

<lg n="">ള്ളം; പിന്നേ ആയിരം അളന്നു എന്നെ കടത്തിച്ചാറേ, അരകൾ വരേ
</lg><lg n="൫">വെള്ളം, പിന്നേ ആയിരം അളന്നാറേ, എനിക്കു കടന്നുകൂടാത്ത തോ
ട് ആയി, വെള്ളമാകട്ടേ പൊങ്ങി നീന്തുന്ന നീരായമായി കടപ്പാൻ വ
</lg><lg n="൬">ഹിയാത്ത തോടു. — അവൻ എന്നോടു: മനുഷ്യപുത്ര കണ്ടുവോ? എന്നു
</lg><lg n="൭">പറഞ്ഞു നദീതീരത്തിന്മേൽ എന്നെ മടക്കി നടത്തി. മടങ്ങിയാറെ ഇ
താ തോട്ടിൽ ഇക്കരേയും അക്കരേയും ഏറേ പെരിക മരങ്ങൾ നിന്നു
</lg><lg n="൮">കണ്ടു. അവൻ എന്നോടു പറഞ്ഞു: ഈ വെള്ളം (യൎദ്ദന്യ) പൂൎവ്വമണ്ഡല
ത്തേക്ക് ഒഴുകി (അറബ)പ്പടുഭൂമിയിൽ ഇറങ്ങി കടലിൽ ചെല്ലുന്നു, കട
</lg><lg n="൯">ലിൽ അയച്ചൂടുന്നത് (ഉപ്പു)നീൎക്കു സൌഖ്യം വരുവാനേ. വിശേഷിച്ചു
ഇരട്ടിപ്പുഴ ചെല്ലുന്ന ദിക്കുതോറും തിങ്ങിനിറയുന്ന പ്രാണി ഒക്കയും ജീ
വിക്കും മീനും അത്യന്തം പെരുകും, ഈ വെള്ളം അവിടേ വരുമ്പോൾ,</lg><lg n="൧൦">ഉപ്പുനീർ മാറും, പുഴ വന്നു കൂടുന്നേടത്തു സകലവും ജീവിക്കും. ആ കടല്ക്ക
രേ മീൻപിടിക്കാൻ നിന്നു ഏഗദി മുതൽ ഏനെഗ്ലൈംവരെയും വലവീ
ച്ചു നടത്തും, മീനിന്റേ ജാതികൾ വങ്കടലിലേ മത്സ്യം കണക്കേ അത്യ
</lg><lg n="൧൧">ന്തം വളരേ ആകും. അതിന്റെ ചൊത്തും ചളികളും മാറിവരാതേ ഉ
</lg><lg n="൧൨">പ്പളത്തിന്നു കൊടുക്കപ്പെടുന്നു. നദീതീരത്ത് ഇക്കരയും അക്കരയും തി
ന്നുന്ന ഫലമുള്ള പല മരങ്ങൾ ഒക്കയും ഉളവാകും, അതിൻ ഇല വാടാ
തു ഫലം ഒറുങ്ങാതു മാസംതോറും പഴം പഴുക്കും അതിലേ വെള്ളം വി
ശുദ്ധസ്ഥലത്തിങ്കന്നു ജനിക്കയാൽ തന്നേ. അതിൻ ഫലം തീനിന്നും
ഇലകൾ മരുന്നിന്നും ആം.

</lg>

</lg><lg n="൧൩">യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നിങ്ങൾ ഇസ്രയേൽഗോത്ര
ങ്ങൾ പന്ത്രണ്ടിന്നും ദേശത്തെ അവകാശം ആക്കി പക്കുക്കേണ്ടുന്ന അ
</lg><lg n="൧൪">തിർ ഇതത്രേ: (യോസേഫിന്നു രണ്ടു പങ്ക് ആക്ക!). നിങ്ങടേ അഛ്ശ
ന്മാൎക്കു കൊടുപ്പാൻ ഞാൻ കൈ ഉയൎത്തുകകൊണ്ടു (പന്തിരുവരിൽ) അവ
നവന്നു സമമായി അവകാശം കിട്ടും, ഇങ്ങനേ ഈ ദേശം നിങ്ങൾക്ക്
</lg><lg n="൧൫">അവകാശമായി അടങ്ങും. — ദേശത്തിൻ അതിർ ആവിതു: വടക്കുപുറ
</lg><lg n="൧൬">ത്തു വങ്കടൽ തൊട്ടു ഹെത്ത്ലോൻ വഴിയായി ചദാദിന്നു, ഹമാ ബേരോ
ഥയും, ദമഷ്ക് അതിരിന്നും ഹമത്തതിരിന്നും മദ്ധ്യേ ഉള്ള സിബ്രൈം,
</lg><lg n="൧൭">ഹൌരാന്റേ അതിരോടു ചേൎന്ന് നടു ഹചേർ, ഇങ്ങനേ അതിർ കട
ലിൽനിന്നു ദമഷ്കിൽ അതിരായ ഹചരേനോൻ ഓളം എത്തും, വട
</lg><lg n="൧൮">ക്കോട്ടോ ഹമത്തല്ലോ അതിർ. ഇതത്രേ വടക്കുപുറം. കിഴക്കുപുറമോ:
ഹൌരാൻ ദമഷ്ക് ഗില്യാദ് ഇവറ്റിനും ഇസ്രയേൽനാട്ടിന്നും നടുവിൽ
</lg>22

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/343&oldid=192441" എന്ന താളിൽനിന്ന് ശേഖരിച്ചത്