താൾ:GaXXXIV5 2.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൩൮. അ. Ezekiel, XXXVIII. 317

<lg n="൧൦"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: അന്നു സംഭവിപ്പിതു: നി
ന്റേ ഹൃദയത്തിൽ കാൎയ്യങ്ങൾ തോന്നും, നീ ദുൎവ്വിചാരം വിചാരിച്ചു പറ
</lg><lg n="൧൧"> യും: തുറന്ന ഊരുകളുള്ള നാട്ടിൽ ഞാൻ കരേറി മതിലും തഴുതും കുത
കും എന്നിയേ ഒക്കയും മതിൽ ഇല്ലാതേ പാൎത്തു നിൎഭയമായി വസിക്കുന്ന
സ്വസ്ഥന്മാരെകൊള്ളേ ചെല്ലേണ്ടതു കൊള്ളയിടുവാനും കവൎച്ച പറിപ്പ
</lg><lg n="൧൨"> നും തന്നേ. വീണ്ടും കുടിയിരുത്തിയ പാഴിടങ്ങൾക്കും ജാതികളിൽനി
ന്നു കൂട്ടിയ ശേഷം ഭൂമിയുടേ നാഭിയിങ്കൽ വസിച്ചുനിന്നു കൊള്ളക്കൊടു
ക്കയും ഇടവാടും നടത്തിന്ന വൻശത്തിന്നും എതിരേ ഞാൻ കൈ തിരിക്ക
</lg><lg n="൧൩"> ട്ടേ! എന്നിട്ടു ശബാ ദ്ദാനും തൎശിശ് വൎത്തകന്മാരും അങ്ങേ ചെറുകോ
ളരികൾ ഒക്കയും നിന്നോടു പറയും: കൊള്ള ഇടുവാനോ വന്നതു? കവ
ൎച്ച പറിപ്പാൻ നിന്റേ സമൂഹം സ്വരൂപിച്ചതോ? വെള്ളി പൊന്നും എ
ടുക്ക സമ്പത്തും ലാഭവും കിട്ടുക ഏറിയ കൊള്ള അവപരിക്ക വേണം
</lg><lg n="൧൪"> എന്നോ? - അതുകൊണ്ടു മനുഷ്യപുത്ര ഗോഗിനോടു പ്രവചിച്ചു പറക:
യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: അത് ഉള്ളതല്ലോ? എൻ ജനമാ
യ ഇസ്രയേൽ നിശ്ചിന്തയായി പാൎക്കുമന്നു നീ ഗ്രഹിച്ച ഉടനേ വടക്കിൻ
</lg><lg n="൧൫"> അറ്റത്തിള്ള നിൻ ഇടം വിട്ടു വരും, നീയും കുതിരപ്പുറത്ത് ഏറിയ
ബഹുവംശങ്ങളുമായി വലിയ സമൂഹവും പെരുത്ത സേനയുമായി ഒക്ക
ത്തക്ക എൻ ജനമായ ഇസ്രയേലിന്ന് എതിരേ ഐ കരേറി മേഘം പോ
</lg><lg n="൧൬"> ലേ ദേശത്തെ മൂടും. ദിവസങ്ങളുടേ അവസാനത്തിൽ ഇതു സംഭവി
ക്കും. ഹേ ഗോഗേ ജാതികളുടേ കണ്ണുകൾക്കു ഞാൻ നിങൽ വിശുദ്ധനാ
യി കാട്ടുമ്പോൾ അവർ എന്നെ അറിയേണ്ടതിന്നു ഞാൻ നിന്നെ എൻ
ദേശത്തിന്ന് എതിരേ വരുത്തും.
</lg>

<lg n="൧൭"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: പണ്ടേ ദിവസങ്ങളിൽ എൻ
ദാസരായ ഇസ്രയേല്പ്രവാചകന്മാരെകൊണ്ടു ഞാൻ ഉരെച്ച്യ് കുറിച്ചിട്ടു
ഉള്ളവൻ നീയോ? നിന്നെ അവരെകൊള്ളേ വരുത്തും എന്ന് അവർ ആ
</lg><lg n="൧൮"> ദിവസങ്ങളിൽ ആണ്ടുകൾകൊണ്ടു പ്രവചിച്ചുപോന്നുവല്ലോ? അന്നു
ഗോഗ് ഇസ്രയേൽനാട്ടിൽ വരുന്നാളിൽ സംഭവിപ്പിതു, എന്നു യഹോ
</lg><lg n="൧൯"> വാകൎത്താവിൻ അരുളപ്പാടു, എൻ ഊഷ്മാവ് എൻ മൂക്കിൽ കിളരും,
എൻ എരിവിലും ചീറ്റത്തീയിലും ഞാൻ ഉരെച്ചിതു: അന്ന് ഇസ്രയേൽ
</lg><lg n="൨൦"> നാട്ടിൽ വലിയ കുലുക്കം ഉണ്ടാകും സത്യം. കടലിലേ മീനുകളും വാന
ത്തു പക്ഷിയും വയലിലേ മൃഗവും മണ്ണിൽ ഊരുന്ന ഇഴജാതി ഒക്കയും
ഭൂമിപ്പരപ്പിൽ ഉള്ള മനുഷ്യരും എല്ലാം എൻ മുമ്പിൽനിന്നു കുലുങ്ങും,
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/323&oldid=192392" എന്ന താളിൽനിന്ന് ശേഖരിച്ചത്