താൾ:GaXXXIV3.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൮ ൨പെത്രൻ.൩.അ.

<lg n="">ന്നെതീക്കായിട്ടുനിക്ഷെപിക്കപ്പെട്ടുന്യായവിധിയുംഭക്തിഹീ
നമനുഷ്യരുടെനാശവുംസംഭവിക്കുന്നദിവസത്തിലെക്ക്കാ
ക്കപ്പെട്ടിരിക്കുന്നുഎന്നുംഅവൎക്കുതൊന്നാത്തത്‌മനസ്സില്ലാ</lg><lg n="൮">യ്കയാൽഅത്രെആകുന്നു–നിങ്ങൾക്കൊപ്രിയമുള്ളവ
രെകൎത്താവിമ്മുമ്പിൽഒരുനാൾ൧൦൦൦വൎഷംപൊലെയും
൧൦൦൦വൎഷമൊരുനാൾപൊലെയും(സങ്കി൧൦,൪)എന്നുഇ</lg><lg n="൯">ത്ഒന്നുതൊന്നാതിരിക്കരുതു–ചിലർഇത്‌താമസംഎന്നു
വിചാരിക്കുന്നപ്രകാരംകൎത്താവ്‌വാഗ്ദത്തത്തെകുറിച്ചുതാ
മസിക്കുന്നില്ല–ഒരുത്തരുംനശിച്ചുപൊകാതെഎല്ലാവരും
മാനസാന്തരത്തിലെക്കപൊരുവാൻഅവൻഇഛ്ശിച്ചുനമ്മൊ</lg><lg n="൧൦">ടുദീൎഘക്ഷമാവാൻആകുകെഉള്ളു–കൎത്താവിൻദിവസമൊ
(രാത്രിയിൽ)കള്ളനെപൊലെവരുംആയതിൽവാനങ്ങൾമു
ഴങ്ങിഒഴിഞ്ഞു(ആദി)ഭൂതങ്ങൾകത്തിയഴിഞ്ഞുംഭൂമിയും
അതിലുള്ളപണികളുംവെന്തുംപൊകും–ഇങ്ങിനെഇവയൊ</lg><lg n="൧൧">ക്കയുംഅഴിയെണ്ടിയിരിക്കെനിങ്ങൾവിശുദ്ധനടപ്പുകളിലും</lg><lg n="൧൨">ഭക്തികളിലുംഎത്രമുതിൎന്നിരിക്കെണ്ടു–വാനങ്ങൾചുട്ടഴിഞ്ഞു
ആദിഭൂതങ്ങൾവെന്തുതകുന്നദെവദിവസത്തിന്റെവരവി</lg><lg n="൧൩">നെപാൎത്തുംഉഴറിച്ചുംകൊണ്ടുതന്നെ–അവന്റെവാഗ്ദത്ത
പ്രകാരമൊനീതിവസിക്കുന്നപുതുവാനങ്ങളുംപുതുഭൂമിയുംനാം
പാൎത്തിരിക്കുന്നു–

</lg><lg n="൧൪">അതുകൊണ്ടുപ്രിയമുള്ളവരെനിങ്ങൾഇവറ്റെകാത്തി
രിക്കെസമാധാനത്തിന്നായിഅവമ്മുമ്പിൽകറയുംകളങ്കവും</lg><lg n="൧൫">ഇല്ലാതെകാണപ്പെടുവാൻശ്രമിച്ചു–നമ്മുടെകൎത്താവിന്റെ
ദീൎഘക്ഷമയെരക്ഷഎന്നുവിചാരിപ്പിൻ–അപ്രകാരംന
മ്മുടെപ്രിയസഹൊദരനായപൌലുംതനിക്കുനല്കപ്പെട്ടജ്ഞാ</lg><lg n="൧൬">നത്തിന്നുതക്കവണ്ണംനിങ്ങൾ്ക്കും–പിന്നെഇവറ്റെകൊണ്ടു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/272&oldid=196320" എന്ന താളിൽനിന്ന് ശേഖരിച്ചത്