താൾ:GaXXXIV1.pdf/604

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൨ യെഹൂദാ

<lg n="">ണങ്ങുന്ന ഫലമുള്ളവയും ഫലമില്ലാത്തവയും രണ്ടു പ്രാവശ്യം ചത്ത</lg><lg n="൧൩">വയും വെരൊടെ പറിക്കപ്പെട്ടവയുമായുള്ള വൃക്ഷങ്ങളും✱ തങ്ങളുടെ
സ്വന്ത ലജ്ജകളെ നുരപ്പിച്ച കൊപിക്കുന്ന കടൽ തിരകളും തങ്ങ
ൾക്ക എന്നെന്നെക്കും അന്ധതമസ്സ വെക്കപ്പെട്ടിരിക്കുന്ന വക്രന</lg><lg n="൧൪">ക്ഷത്രങ്ങളും ആകുന്നു✱ ആദം മുതർ എഴാമത്തവനായ ഹനൊ
ക്കും ഇവരെ കുറിച്ച മുമ്പിൽ കൂട്ടി ദീൎഘദൎശനം പറഞ്ഞു അത ക
ണ്ടാലും കൎത്താവ തന്റെ പതിനായിരം പരിശുദ്ധന്മാരൊടു കൂ</lg><lg n="൧൫">ടി✱ എല്ലാവരിലും ന്യായവിധിയെ നടത്തുവാനായിട്ടും അവ
രുടെ ഇടയിൽ ഭക്തികെടുള്ളവരെ ഒക്കയും അവർ ഭക്തികെടാ
യി ചെയ്തിട്ടുള്ള തങ്ങളുടെ സകല ഭക്തികെടായുള്ള ക്രിയകളെ കുറി
ച്ചും ഭക്തികെട്ടുള്ള പാപികൾ തനിക്ക വിരൊധമായി പറഞ്ഞിട്ടു
ള്ള സകല കഠിനവാക്കുകളെ കുറിച്ചും ബൊധം വരുത്തുവാനായി</lg><lg n="൧൬">ട്ടും വരുന്നു✱ ഇവർ പിറുപിറ പറയുന്നവരും സങ്കടം പറഞ്ഞു
നടക്കുന്നവരും തങ്ങളുടെ മൊഹങ്ങളിൻ പ്രകാരം നടക്കുന്നവരു
മാകുന്നു ഇവരുടെ വായ വലിപ്പങ്ങളെ പറഞ്ഞ പ്രയൊജനത്തെ</lg><lg n="൧൭"> കുറിച്ച (മനുഷ്യരുടെ) മുഖങ്ങളെ ആശ്ചൎയ്യമായി നൊക്കുന്നു✱ എ
ന്നാൽ പ്രിയമുള്ളവരെ നിങ്ങൾ നമ്മുടെ കൎത്താവായ യെശു ക്രിസ്തു
വിന്റെ അപ്പൊസ്തൊലന്മാരാൽ മുമ്പെ പറയപ്പെട്ട വചനങ്ങളെ</lg><lg n="൧൮"> ഓൎത്തുകൊൾവിൻ✱ ഒടുക്കത്തെ കാലത്തിൽ തങ്ങളുടെ ഭക്തികെ
ട്ടുള്ള മൊഹങ്ങളിൻ പ്രകാരം നടക്കുന്ന ഹാസ്യക്കാരുണ്ടാകുമെന്ന</lg><lg n="൧൯"> അവർ നിങ്ങളൊടു പറഞ്ഞുവല്ലൊ ഇവർ വെർപിരിഞ്ഞു</lg><lg n="൨൦"> കൊണ്ട ആത്മാവില്ലാതെ കാമസ്വഭാവക്കാർ തന്നെ ആകുന്നു✱ എ
ന്നാൽ പ്രിയമുള്ളവരെ നിങ്ങൾ നിങ്ങളുടെ മഹാ ശുദ്ധമുള്ള വിശ്വാ
സത്തിന്മെൽ നിങ്ങളെ തന്നെ ഉറപ്പായി കെട്ടിക്കൊണ്ട പരിശു</lg><lg n="൨൧">ദ്ധാത്മാവിങ്കൽ പ്രാൎത്ഥിച്ച✱ നിങ്ങളെ തന്നെ ദൈവത്തിന്റെ
സ്നെഹത്തിൽ കാത്ത നിത്യജീവങ്കലെക്ക നമ്മുടെ കൎത്താവായ യെ</lg><lg n="൨൨">ശു ക്രിസ്തുവിന്റെ കരുണക്കായ്ക്കൊണ്ട കാത്തിരിപ്പിൻ✱ നിങ്ങൾ</lg><lg n="൨൩"> വ്യത്യാസം ചെയ്തു കൊണ്ട ചിലരൊട കരുണ ചെയ്വിൻ✱ എന്നാൽ
ചിലരെ ഭയത്തൊട അഗ്നിയിൽനിന്ന വലിച്ച രക്ഷിച്ച ജഡ</lg><lg n="൨൪">ത്താൽ കറപ്പെട്ട കപ്പായത്തെയും ദ്വെഷിപ്പിൻ✱ എന്നാൽ നി
ങ്ങളെ വീഴ്ചകൂടാതെ രക്ഷിപ്പാനും കുറ്റമില്ലാത്തവരായി മഹാ ആ
നന്ദത്തൊടു കൂടി തന്റെ മഹത്വത്തിന്റെ സന്നിധിയിൽ നി</lg><lg n="൨൫">ങ്ങളെ നിൎത്തുവാനും പ്രാപ്തിയുള്ളവനായും✱ എക ജ്ഞാനിയാ
യുമുള്ള നമ്മുടെ രക്ഷിതാവാകുന്ന ദൈവത്തിന്ന പുകഴ്ചയും മഹ
ത്വവും ആധിപത്യവും അധികാരവും ഇപ്പൊഴും എന്നെന്നെക്കും
ഉണ്ടായിരിക്കട്ടെ ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/604&oldid=177508" എന്ന താളിൽനിന്ന് ശേഖരിച്ചത്