താൾ:GaXXXIV1.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮ മത്തായി ൧൨. അ.

<lg n="">അവരൊടു പറഞ്ഞു നിങ്ങളിൽ യാതൊരു മനുഷ്യൻ തനിക്ക ഒരു ആ
ടുണ്ടായിട്ട അത ശബത ദിവസത്തിൽ ഒരു കുഴിയിൽ വീണാൽ</lg><lg n="൧൨"> അതിനെ പിടിച്ച കരെറ്റാതെ ഇരിക്കുന്നവനാകുമൊ✱ ആക
യാൽ ഒരു ആടിനെക്കാൾ ഒരു മനുഷ്യൻ എത്രയും വിശെഷപ്പെ
ട്ടിരിക്കുന്നു എന്നതുകൊണ്ട ശാബത ദിവസത്തിൽ നന്മ ചെയ്യുന്നത</lg><lg n="൧൩"> ന്യായമാകുന്നു✱ അപ്പൊൾ അവൻ ആ മനുഷ്യനൊട പറഞ്ഞു
നിന്റെ കയ്യെ നീട്ടുക എന്നാറെ അവൻ അതിനെ നീട്ടി അ
ത മറ്റതിനെപ്പൊലെ സൌഖ്യമായി യഥാസ്ഥാനപ്പെടുകയും
ചെയ്തു✱</lg>

<lg n="൧൪">എന്നാറെ പറിശന്മാർ പുറപ്പെട്ട തങ്ങൾ അവനെ എങ്ങിനെ
സംഹരിക്കെണ്ടു എന്ന അവന വിരൊധമായിട്ട ആലൊചന ചെ</lg><lg n="൧൫">യ്തു✱ എന്നാൽ യെശു അതിനെ അറിഞ്ഞപ്പൊൾ അവിടെനി
ന്ന വാങ്ങി പൊയി വളര പുരുഷാരങ്ങളും അവന്റെ പിന്നാലെ</lg><lg n="൧൬"> ചെന്നു അവൻ അവരെ എല്ലാവരെയും സൌഖ്യമാക്കി✱ തന്നെ</lg><lg n="൧൭"> പ്രസിദ്ധനാക്കരുതെന്ന അവരെ വിലക്കുകയും ചെയ്തു എശാ
യ ദീൎഘദൎശിയാൽ പറയപ്പെട്ടത നിവൃത്തിയാകെണ്ടുന്നതിന്നായി</lg><lg n="൧൮">രുന്നു✱ അത കണ്ടാലും ഞാൻ തിരഞ്ഞെടുത്തിട്ടുള്ള എന്റെ ഭൃ
ത്യൻ എന്റെ ആത്മാവ അവങ്കൽ നന്നായി ഇഷ്ടപ്പെടുന്നു എ
ന്റെ സ്നെഹിതൻ ഞാൻ എന്റെ ആത്മാവിനെ അവന്റെ മെൽ
ആക്കും അവൻ പുറജാതികൾക്ക വിധിയെ അറിയിക്കുയും ചെയ്യും✱</lg><lg n="൧൯"> അവൻ ശണ്ഠയിടുക എങ്കിലും നിലവിളിക്ക എങ്കിലും ഒരുത്തൻ
വീഥികളിൽ അവന്റെ ശബ്ദത്തെ കെൾക്ക എങ്കിലും ചെയ്കയി</lg><lg n="൨൦">ല്ല✱ അവൻ വിധിയെ ജയത്തിന്ന കൊണ്ടുപൊകുവൊളം അ
വൻ ചതഞ്ഞിട്ടുള്ള ഞാങ്ങണയെ മുറിക്കയില്ല മങ്ങി കത്തുന്ന തി</lg><lg n="൨൧">രിയെ കെടുത്തുകയുമില്ല✱ അവന്റെ നാമത്തിൽ പുറജാതികൾ
ആശ്രയിക്കയും ചെയ്യും✱</lg>

<lg n="൨൨">അപ്പൊൾ പിശാച ബാധിച്ചവനായും കുരുടനായും ഊമയാ
യുമുള്ള ഒരുത്തൻ അവന്റെ അടുക്കൽ കൊണ്ടുവരപ്പെട്ടു എന്നാ
റെ അവൻ അവനെ സൌഖ്യമാക്കി എന്നതുകൊണ്ട കുരുടനായും</lg><lg n="൨൩"> ഉൗമയായുമുള്ളവൻ സംസാരിക്കയും കാണുകയും ചെയ്തു✱ ജനങ്ങ
ളൊക്കയും വിസ്മയിച്ച ഇവൻ ദാവീദിന്റെ പുത്രനാകുന്നില്ലയൊ</lg><lg n="൨൪"> എന്നും പറഞ്ഞു✱ എന്നാൽ പറിശന്മാർ അതിനെ കെട്ടാറെ ഇ
വൻ പിശാചുക്കളുടെ പ്രമാണിയായ ബെത്സബുബിനെ കൊണ്ട അ
ല്ലാതെ പിശാചുക്കളെ പുറത്താക്കി കളയുന്നില്ല എന്ന പറഞ്ഞു✱</lg><lg n="൨൫"> എന്നാറെ യെശു അവരുടെ നിരൂപണങ്ങളെ അറിഞ്ഞ അവ
വരൊട പറഞ്ഞു തനിക്കു താൻ വിരൊധമായി പിരിഞ്ഞിരിക്കു
ന്ന രാജ്യം എല്ലാം നശിച്ചു പൊകുന്നു തനിക്കു താൻ വിരൊധമാ
യി പിരിഞ്ഞിരിക്കുന്ന യാതൊരു നഗരമൊ ഭവനമൊ നില്ക്കയി</lg><lg n="൨൬">ല്ല✱ സാത്താനും സത്താനെ പുറത്താക്കിക്കളയുന്നു എങ്കിൽ അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/38&oldid=176942" എന്ന താളിൽനിന്ന് ശേഖരിച്ചത്