താൾ:GaXXXIV1.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ മത്തായി ൧. അ.

<lg n="">നെ ജനിപ്പിച്ചു ഇവളിൽ നിന്ന ക്രിസ്തു എന്ന പറയപ്പെടുന്ന യെശു
</lg><lg n="൧൭"> അവതരിച്ചു✱ ആകയാൽ തലമുറകളൊക്കയും അബ്രഹാം മുതൽ
ദാവീദ വരെയും പതിന്നാല തലമുറകളും ദാവീദ മുതൽ ബാബെ
ലൊനിക്ക അടിമയിലകപ്പെട്ട നാൾ വരെയും പതിന്നാല തലമുറ
കളും ബാബെലൊനിക്ക അടിമയിലകപ്പെട്ട നാൾ മുതൽ ക്രിസ്തു വ
രെയും പതിനാല തലമുറകളും ആകുന്നു✱</lg>

<lg n="൧൮">എന്നാൽ യെശു ക്രിസ്തു വിന്റെ അവതാരം ഇപ്രകാരമായിരുന്നു
അവന്റെ മാതാവായ മരിയ യൊസെഫിന വിവാഹം നിശ്ചയി
ക്കപ്പെട്ടിരുന്നാറെ അവർ കൂട്ടി വരുന്നതിന്റെ മുമ്പെ അവൾ പരി
</lg><lg n="൧൯">ശുദ്ധാത്മാവിങ്കൽനിന്ന ഗൎഭിണിയായികാണപ്പെട്ടു✱ എന്നാൽ അവ
ളുടെ ഭൎത്താവായ യൊസെഫ നീതിമാനാകകൊണ്ടും അവൾക്ക ലൊ
കാപവാദം വരുത്തുവാൻ മനസ്സില്ലായ്ക കൊണ്ടും അവളെ രഹസ്യമാ
</lg><lg n="൨൦">യിട്ട ഉപെക്ഷിപ്പാൻ വിചാരിച്ചു✱ എന്നാറെ അവൻ ഇപ്രകാരം
നിരൂപിച്ചിരിക്കുമ്പൊൾ കണ്ടാലും കൎത്താവിന്റെ ദൂതൻ അവന
ഒരു സ്വപ്നത്തിൽ കാണപ്പെട്ട പറഞ്ഞു ദാവിദിന്റെ പുത്രനായ
യെസെഫെ നിന്റെ ഭാൎയ്യയായ മറിയയെ കൈക്കൊൾവാൻ ശ
ങ്കിക്കെണ്ട എന്തുകൊണ്ടെന്നാൽ അവളിൽ ഉല്പാദിക്കപ്പെട്ടിരിക്കുന്ന
</lg><lg n="൨൧">ത പരിശുദ്ധാത്മാവിനാൽ ആകുന്നു✱ അവൾ ഒരു പുത്രനെ പ്ര
സവിക്കും നീ അവന്ന യെശു എന്ന പെർ വിളിക്കയും ചെയ്യും എ
ന്തുകൊണ്ടെന്നാൽ അവൻ തന്റെ ജനങ്ങളെ അവരുടെ പാപങ്ങ
</lg><lg n="൨൨">ളിൽനിന്ന രക്ഷിക്കും✱ എന്നാൽ ഇപ്രകാരമൊക്കയും ഉണ്ടായത
കൎത്താവിനാൽ ദീൎഘദൎശി മൂലമായി പറയപ്പെട്ടത നിവൃത്തിയാകെ
</lg><lg n="൨൩">ണ്ടുന്നതിന്ന ആയിരുന്നു✱ അത കണ്ടാലും ഒരു കന്യക ഗൎഭിണി
യാകും ഒരു പുത്രനെ പ്രസവിക്കയും ചെയ്യും അവന്ന അവർ ദൈ
വം നമ്മൊടു കൂട ഉണ്ട എന്ന അൎത്ഥമുള്ള എമാനുവെൽ എന്ന
</lg><lg n="൨൪"> പെർ വിളിക്കയും ചെയ്യും എന്നുള്ളതാകുന്നു അപ്പൊൾ യൊ
സെഫ നിദ്രയിങ്കൽനിന്ന എഴുനീറ്റ കൎത്താവിന്റെ ദൂതൻ അവ
നൊട കല്പിച്ച പ്രകാരം ചെയ്തു അവന്റെ ഭാൎയ്യയെ കൈക്കൊള്ളു
</lg><lg n="൨൫">കയും ചെയ്തു✱ അവൾ അവളുടെ പ്രഥമ പുത്രനെ പ്രസവിക്കു
വൊളത്തിന്ന അവൻ അവളെ അറിഞ്ഞതുമില്ല അവന്ന യെശു
എന്ന പെർ വിളിക്കയും ചെയ്തു✱</lg>

൨. അദ്ധ്യായം

൧ വിദ്വാന്മാർ ക്രിസ്തുവിന്റെ അടുക്കൽ വരുന്നത.— ൧൧ അ
വർ അവനെ വന്ദിക്കുന്നത.— ൧൪ യൊസഫ എജിപ്തി
ലെക്ക ഓടിപൊകുന്നത.

<lg n="">പിന്നെ എറൊദെസ രാജാവിന്റെ നാളുകളിൽ യെഹൂദിയാ
യിലെ ബെതലഹെമിൽ യെശു അവതരിച്ചതിന്റെ ശെഷം കണ്ടാ
</lg><lg n="൨">ലും വിദ്വാന്മാർ കിഴക്കുനിന്ന യെറുശലെമിലെക്ക വന്ന✱പറഞ്ഞു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/12&oldid=176916" എന്ന താളിൽനിന്ന് ശേഖരിച്ചത്