ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-91-
എന്നോ,
(പാണർ)
ഭഗവാന്താനണിയുന്നിന
നാഗങ്ങളെ വിളിക്കാ
തിരുമുടി'ക്കു ജടാഭാരങ്ങൾ
നാഗം കൊണ്ടണിഞ്ഞിതാ-
എന്നോ മനസ്സിൽ തോന്നുന്നതു ശ്രുതിക്കൊത്തു സ്വരിച്ചാൽ മതിയെന്നു കൈരളി സമ്മതിച്ചു.
(ബലി ഉഴിച്ചിൽ)
പുതുമേനിവെണ്ണ-കട്ടുമിഴിങ്ങി
കോട്ടാകൊണ്ടും-വീണു മുരുങ്ങും
കെട്ടിയൊരുറികയർ-വെട്ടിയറുത്തും
* * * * *
മഞ്ഞക്കൂറകൾ കിങ്ങിണിപൂണ്ടും
മാമഴ പെയ്തു-തൊഴിപ്പതിനായി
മണ്ടിനടന്നാ-ഗൊവൎദ്ധനമല
വെണ്ണീൎതേച്ചു-വെളുപ്പിച്ചുടനെ
(പഴയ പാട്ടുകൾ)
.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
