ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-56-
ക്കെട്ടി വടക്കൻഞായവും തെക്കൻകൂന്തലും ഞെറിഞ്ഞു വെച്ച് ആനമുഖം വെച്ചു ചന്തം വരുത്തി,
ആവക മുതലുകൾ-----പിടിക്ക'വേണം
എന്നുറച്ചു ചാപ്പനോടുകൂടിപ്പുറപ്പെടുന്ന'തച്ചോളിച്ചന്തു',
ഈവക പെണ്ണുങ്ങൾ\---\ഭൂമീലുണ്ടോ മാനത്തിന്നെങ്ങാനും\−–-\പൊട്ടിവീണോ ഭൂമീന്നു തനിയെ\−−–\മുളച്ചുവന്നോ എന്തുനിറമെന്നു\−-–\ചൊല്ലേണ്ടുഞാൻ കുന്നത്തുകൊന്നയും\−--\പൂത്തപോലെ ഇളമാവിൻതയ്യു\—−-\തളൎത്തപോലെ കുരുത്തോലയായതിൻ/---/വൎണ്ണംപോലെ കുന്നിക്കുരുവിന്റെ/---/വൎണ്ണംപോലെ വയനാടൻമഞ്ഞൾ/---/മുറിച്ചപോലെ
എന്നു താഴത്തുമഠത്തിലെ മാതുക്കുട്ടിയെക്കണ്ടു
ഭ്രമിച്ചു കൈകേറ്റംചെയ്ത കണ്ടൎമേനവനെ
'തച്ചോളി ഓതിരം' വെട്ടി ഒമ്പതു തുണ്ടാക്കി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Noufalshaf എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |