താൾ:CiXIV39.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

൯൮൬. സങ്കടക്കൊഴിക്കപണംഒന്നു—
൯൮൭. സമുദ്രത്തിൽമുക്കിയാലുംപാത്രത്തിൽപിടിപ്പതെവ
രും— ൯൮൮. സമ്പത്തുകാലത്തുതൈപത്തുവെച്ചാൽആപത്തുകാ
ലത്തുകായ്പത്തുതിന്നാം—
൯൮൯. സാരംഅറിയുന്നവൻസൎവ്വജ്ഞൻ—
൯൯൦. സാളവരുമ്പൊൾസ്വരവരാസാരവരുമ്പൊൾസാ
ളവരാരണ്ടുംകൂടിവരുമ്പൊൾഅവസരവരാ
൯൯൧. സുഖദുഃഖാദികൾവെള്ളത്തിൽഇട്ടഉതളങ്ങപൊലെ
(സുഖത്തിൽപിന്നെദുഃഖംദുഃഖത്തിൽപിന്നെ
സുഖം) ൯൯൨. സുൽതാൻപക്കീറായാലുംപക്കീർസുല്ത്താനായാലുംതരംഅ
റിയിക്കും ൯൯൩. സൂക്ഷിച്ചുനൊക്കിയാൽകാണാത്തതുംകാണാം—(കാ
ണാത്തവനുംകാണും—)
൯൯൪. സൂചിപൊയവഴിക്കെനൂലുംപൊകും—
൯൯൫. സെതുവിങ്കൽപൊയാലുംശനിപ്പിഴവിടാതു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/88&oldid=193283" എന്ന താളിൽനിന്ന് ശേഖരിച്ചത്