താൾ:CiXIV39.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

൮൮൩. മൂത്തെടത്തൊളമെകാതൽഉണ്ടാകും
൮൮൪. മൂത്തൊർവാക്കുംമുതുനെല്ലിക്കയുംമുമ്പിൽകൈ
ക്കുംപിന്നെമതൃക്കും—
൮൮൫. മൂന്നൊന്നായാൽമൂക്കൊലപ്പെരുവഴിതുണ—
൮൮൬. മൂരിയൊടുചൊദിച്ചിട്ടുവെണമൊനുകംവെപ്പാൻ
(മൂൎഖനെതിന്നുന്നനാട്ടിൽചെന്നാൽമൂൎഖനെതി
ന്നണം(൫൩൦)
൮൮൭. മൂലംമറന്നാൽവിസ്മൃതി
൮൮൮. മൂവർകൂടിയാൽമുറ്റംഅടിക്കാ—
൮൮൯. മൂളിയവീട്ടിൽതീക്കുപൊകരുത്
൮൯൦. മെല്ലെതിന്നാൽമുള്ളുംതിന്നാം
൮൯൧. മെല്ലനെഒഴുകുംവെള്ളംകല്ലിനെകുഴിയചെല്ലും
൮൯൩. മെടിനൊക്കിയാൽഅറിയാം—
൮൯൪. മെല്പെട്ടുമിന്നൽപൊലെപൊങ്ങിദെഹിയുംകീഴ്പെ
ട്ടുദാരുപൊലെവീണുദെഹവും—
൮൯൫. മൊർവില്ക്കുന്നതായെഊരിലെപ്രാവൎത്യം(പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/79&oldid=193294" എന്ന താളിൽനിന്ന് ശേഖരിച്ചത്