താൾ:CiXIV39.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

൮൭൨. മുളനാഴിക്കമുറിച്ചപന്തിയിൽ
൮൭൩. മുളയാകുമ്പൊൾനഖംകൊണ്ടുനുള്ളാംപിന്നെമഴു
വിട്ടുമുറിച്ചാലുംനീങ്ങാ—
൮൭൪. മുളയിൽഅറിയാംവിള—
൮൭൫. മുള്ളിന്മെൽഇലവീണാലുംഇലമെൽമുള്ളുവീണാലും
നാശംഇലെക്ക—
൮൭൬. മുള്ളുപിടിക്കിലുംമുറുക്കനെപിടിക്കെണം—
൮൭൭. മുഴങ്ങാൻനില്ക്കുന്നനായിന്റെതലയിൽതെങ്ങാപറി
ച്ചിട്ടാലൊ—
൮൭൮. മൂക്കിന്മെൽഇരുന്നുവായിൽകാഷ്ഠിക്കരുതു—
൮൭൯. മൂക്കില്ലാനാട്ടിൽമുറിമൂപ്പൻ—(വമ്പൻ)
൮൮൦. മൂക്കുതൊടുവാൻനാവുനീളംപൊരാ—
൮൮൧. മൂക്കുമുങ്ങിയാൽമൂവാൾക്കൊമുപ്പതിറ്റാൾക്കൊ—
(മൂക്കുനനഞ്ഞാൽമുവാൾക്കപൊലുംമുപ്പതിറ്റാൾക്ക
പൊലും—)
൮൮൨. മൂഢൻ൨കൈയിലും൪ചിരട്ടപിടിച്ചുപൊം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/78&oldid=193295" എന്ന താളിൽനിന്ന് ശേഖരിച്ചത്