താൾ:CiXIV39.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

൮൩൩. മണ്ണുതിന്നുന്നമണ്ഡലിയെപ്പൊലെ
൮൩൪. മതൃത്തപാലിന്നില്ലാത്തതൊപുളിച്ചമൊറ്റിന്നു
൮൪൫. മധുരത്തിൽഉത്തമംവായ്മധുരം
൮൩൬. മനകെട്ടിമലയാളൻകെട്ടു—
൮൩൭. മനസ്സിൽചക്കരമതൃക്കയില്ല—
൮൩൮. മനസ്സൊപ്പമായാൽഉലക്കമെലുംകിടക്കാം(൨൪൯)
൮൩൯. മനൊരഞ്ജനരഞ്ജനഎങ്കിൽചാണകകുന്തിയും
സമ്മന്തി—
൮൪൦. മരത്തിന്നവെർബലംമനുഷ്യന്നുബന്ധുബലം(൪൪൬)
൮൪൧. മരത്തിന്നുകായിഘനമൊ
൮൪൨. മരത്തൊക്കിന്നുമണ്ണുണ്ട
൮൪൩. മരന്നൊക്കികൊടിയിടെണം—
(ആളെനൊക്കിപെണ്ണുംമരംനൊക്കികൊടിയും)
൮൪൪. മരുന്നുംവിരുന്നുംമൂന്നുനാൾ
൮൪൫. മറക്കലം-തുറക്കലംപിന്നെപനക്കലംപിന്നെയ
തുപാല്ക്കലം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/75&oldid=193299" എന്ന താളിൽനിന്ന് ശേഖരിച്ചത്