താൾ:CiXIV39.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

൮൨൨. ഭക്തിയാലെമുക്തി യുക്തിയാലെഉക്തി—
(ഭയത്താലെഭക്തി–നയത്താലെയുക്തി)
൮൨൩. ഭണ്ഡാരത്തിൽപണംഇട്ടപൊലെ—
(ഭിക്ഷക്കവന്നവൻപെണ്ടിക്കുമാപ്പിള്ള(൬൫൯)
൮൨൪. ഭൊജനംഇല്ലാഞ്ഞാൽഭാജനംവെണം—
൮൨൫. മകംപിറന്നമങ്ക-പൂരാടംപിറന്നപുരുഷൻ—
൮൨൬. മകരം(മെടം)വന്നാൽമറിച്ചെണ്ണെണ്ടാ—
൮൨൭. മക്കൾഉണ്ടെങ്കിൽപടെക്കൽകാണാം
൮൨൮. മക്കൾക്കുമടിക്കിലുംമരുമക്കൾക്കുവളപ്പിലുംചവിട്ടരുതു—
൮൨൯. മങ്ങലിക്കുപൂളുവെക്കുന്നതുപൊലെ—
൮൩൦. മച്ചിയറിയുമൊഈറ്റുനൊവു—പെറ്റവൾക്കറിയാം
പിള്ളവരുത്തം ൮൩൧. മഞ്ഞച്ചെരമലൎന്നുകടിച്ചാൽമലനാട്ടിൽഎങ്ങുംമ
രുന്നില്ല— ൮൩൨. മടിയിൽഅരിഉണ്ടെങ്കിൽപെങ്ങളെവീടുചൊ
ദിക്കെണമൊ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/74&oldid=193300" എന്ന താളിൽനിന്ന് ശേഖരിച്ചത്