താൾ:CiXIV39.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

൭൯൯. പെരുവഴിത്തൂവെക്കരമില്ല—
൮൦൦. പെറ്റമ്മെക്കചൊറുകൊടുത്തൊമുത്തച്ചിക്കരിയ
ളപ്പാൻ—
൮൦൧. പെറ്റവൾഉണ്ണുന്നതുകണ്ടുമച്ചികൊതിച്ചാൽകാൎയ്യ
മൊ(കണ്ടുവറടികതംപാഞ്ഞാൽഎന്തുഫലം–)
൮൦൨. പെടിക്കകാടുദെശംപൊരാ
൮൦൩. പെട്ടുമുട്ടെക്കപട്ടിണിയിടല്ല—
൮൦൪. പൊട്ടൻപറഞ്ഞതെപട്ടെരിയുംവിധിക്കും—
൮൦൫. പൊൻതൂക്കുന്നെടത്തുപൂച്ചെക്കെന്തു–(പൊന്നുരുക്കുന്നെ
ടത്തു)—
൮൦൬. പൊന്നാരംകുത്തിയാൽഅരിഉണ്ടാകയില്ല—
൮൦൭. പൊന്നുകാക്കുന്നഭൂതംപൊലെ—
൮൦൮. പൊന്നുവെക്കെണ്ടയിടത്തിൽപൂവെങ്കിലുംവെക്കെ
ണം—
൮൦൯. പൊന്നുഒന്നുപണിപലതു—
൮൧൦. പൊൻസൂചികൊണ്ടുകുത്തിയാലുംകണ്ണുപൊം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/72&oldid=193303" എന്ന താളിൽനിന്ന് ശേഖരിച്ചത്