താൾ:CiXIV39.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

ടുണ്ടൊ—
൬൫൨. നാണംകെട്ടവനെകൊലംകെട്ടും–(ഭൂതംകെട്ടിക്കൂടും)
൬൫൩. നാഥനില്ലാത്തനിലത്തുപടആകാ—
൬൫൪. നായകംപറിച്ചപതക്കംപൊലെ
൬൫൫. നായാട്ടുനായ്ക്കൾതമ്മിൽകടിച്ചാൽപന്നികുന്നുകയറും
൬൫൬. നായായിപിറക്കിലുംതറവാട്ടിപിറക്കെണം—
൬൫൭. നായിനടുക്കടലിൽചെന്നാലുംനക്കീട്ടെകുടിക്കും—
൬൫൮. നായിനെകാണുമ്പൊൾകല്ലുകാണുന്നില്ല—
൬൫൯. നായിന്റെവാൽഒടകുഴലിലിട്ടുവലിച്ചാലുംനെരെ
യാകയില്ല—
൬൬൦. നായിപത്തുപെറ്റിട്ടുംഫലമില്ല—പശുഒന്നുപെറ്റാലും
മതി—
൬൬൧. നായക്കാഷ്ഠത്തിന്നുധൂപംകാട്ടൊല്ല—
൬൬൨. നായക്കാഷ്ഠത്തിന്നുമെല്ക്കാട്ടംഉണ്ടെങ്കിൽനായ്ക്കാട്ട
വുംവിലപൊകും—
൬൬൩. നാറ്റാൻകൊടുത്താൽനക്കരുത്—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/61&oldid=193319" എന്ന താളിൽനിന്ന് ശേഖരിച്ചത്