താൾ:CiXIV39.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

൪൯൪. ചന്തിയില്ലാത്തവൻഉന്തിനടക്കും—ചരതമില്ലാത്ത
വൻപരതിനടക്കും—
൪൯൫. ചന്ദനംചാരിയാൽമിന്നാറിമണക്കൂല്ല—
൪൯൬. ചവിട്ടിയാൽകടിക്കാത്തപാമ്പില്ല—
൪൯൭. ചാകാത്തത്എല്ലാംതിന്നാം—
൪൯൮. ചാക്യാരുടെആസനംപൊലെ—
൪൯൯. ചാക്യാരെചന്തിവണ്ണത്താന്റെമാറ്റു
൫൦൦. ചാക്കില്ലാത്തനാൾആർപിറന്നു—
൫൦൧. ചാട്ടത്തിൽപിഴെച്ചകുരങ്ങുപൊലെ—
൫൦൨. ചാൺവെട്ടിയാൽമുളംനീളം
൫൦൩. ചാന്തുംചന്ദനവുംഒരുപൊലെ—
൫൦൪. ചാരിയാൽചാരിയതുമണക്കും
൫൦൫. ചാലിയന്റെഒടംപൊലെ—
൫൦൬. ചാലിയർതിരുമുല്ക്കാഴ്ചവെച്ചപ്പൊലെ—
൫൦൭. ചിന്തയില്ലാത്തവന്നുശീതമില്ല
൫൦൮. ചിരിച്ചൊളംദുഃഖം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/49&oldid=193336" എന്ന താളിൽനിന്ന് ശേഖരിച്ചത്