താൾ:CiXIV39.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

ത്തഫലം—കൊടാതെഒരുകാണികൊടുത്താൽ
കോടികൊടുത്തഫലം—
൪൫൯. കൊട്ടംപൊളിഞ്ഞാൽഭഗവതിപട്ടുവത്തു—
൪൬൦. കൊട്ടയിൽഉപദെശംഅങ്ങാടിയിൽപാട്ടു—
(കൊട്ടയിൽഅകത്തുമന്ത്രം—അ—പ)
൪൬൧. കോണംകൊടുത്തുപുതപ്പുവാങ്ങി—
൪൬൨. കൊന്തലഇല്ലെങ്കിൽനാന്തലവെണം—
൪൬൩. കോപത്തിന്നുകണ്ണില്ല—
൪൬൪. കൊപിക്കുകുരണ—
൪൬൫. കൊരിക്കണ്ടവാഴയാകാദൂരക്കണ്ടനാരിയാകാ—
൪൬൬. കൊൽഇവിടെഉറെച്ചുആലയുംചക്കുംഇനിഒക്കാ
നുള്ളു—
൪൬൭. കൊളാമ്പിക്കതൂക്കിയഒടുപൊലെ
൪൬൮. കൊഴിക്കനെല്ലുംവിത്തുംഒക്കും—
൪൬൯. കൊഴിയിറച്ചിതിന്നുമാറുണ്ടുകൊഴിപ്പൂചൂടുമാറു
ണ്ടൊ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/46&oldid=193340" എന്ന താളിൽനിന്ന് ശേഖരിച്ചത്