താൾ:CiXIV39.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

തുപൊലെ—
൨൮൪. കട്ടൊനെകാണാഞ്ഞാൽകണ്ടവനെപിടിച്ചുകഴു
വെറ്റാം—
൨൮൫. കണ്ടതെല്ലാംകൊണ്ടാൽകൊണ്ടതെല്ലാംകടം—
൨൮൬. കണ്ടംകൊണ്ടവനെപിണ്ടംവെക്കും
൨൮൭. കണ്ടമീൻഎല്ലാംകറിക്കാകാ—
൨൮൮. കണ്ടറിയാഞ്ഞാൽകൊണ്ടറിയും—
൨൮൯. കണ്ടാൽഅറിയാംകൊണ്ടാൽകൊടുക്കുന്നതു—
൨൯൦. കണ്ടിമുഖത്തുമീൻഅടുത്തപൊലെ
൨൯൧. കണ്ടിയിരിക്കെമതിൽതുള്ളരുത്—
൨൯൨. കണ്ണുചിമ്മിഇരുട്ടാക്കി—
൨൯൩. കണ്ണുപൊയാൽഅറിയാംകണ്ണിന്റെകാഴ്ച—
൨൯൪. കണ്ണെത്താക്കുളംചെന്നെത്താവയൽനഞ്ഞുംനാ
യാട്ടുംമറുമരുന്നില്ലാത്തആന്തയും—
൨൯൫. കണ്ണൊടുകൊള്ളെണ്ടതുപുരികത്തൊടായ്പൊയി—
൨൯൬. കത്തിവാളൊടുചൊദിച്ചിട്ടൊകാടുവയക്കുക—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/32&oldid=193359" എന്ന താളിൽനിന്ന് ശേഖരിച്ചത്