താൾ:CiXIV39.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരചനുംഇല്ലപുരുഷനുമില്ല—
൪൪. അരചൻവീണാൽപടഉണ്ടൊ
൪൫. അരണകടിച്ചാൽഉടനെമരണം
൪൬. അരണെക്കുമറതി—
(അരണയുടെബുദ്ധിപൊലെ) ൪൭. അരപ്പലംനൂലിന്റെകുഴെക്ക്
൪൮. അരികെപൊകുമ്പൊൾഅരപ്പലംരൊഞ്ഞുപോകും
൪൯. അരിയുംതിന്നുആശാരിച്ചിയെയുംകടിച്ചുപിന്നെയും
നായിന്റെപല്ലിന്നുമൊറുമൊറുപ്പു—
൫൦. അരിയെറിഞ്ഞാൽആയിരംകാക്ക
൫൧. അരിശംവിഴുങ്ങിയാൽഅമൃത്ആയിരംവിഴുങ്ങിയാൽ
ആണല്ല—
൫൨. അരുതാഞ്ഞാൽ ആചാരം ഇല്ല ഇല്ലാഞ്ഞാൽ ഓശാ
രവുംഇല്ല—
൫൩. അരെച്ചതുകൊണ്ടുപൊയിടിക്കരുതു—
൫൪. അരെച്ചുതരുവാൻപലരുംഉണ്ടുകുടിപ്പാൻതാനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/13&oldid=193391" എന്ന താളിൽനിന്ന് ശേഖരിച്ചത്