താൾ:CiXIV35.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

കൊടാപിരിഞ്ഞാൽപൊറാ(അ.രാ.)-നരയാ,ഇളയാ,ഫലിയാ(വൈ.
ശ.)കൊപിയാ,(കെ.രാ)—ഇരാ,ഇരിയാ,ഈ രണ്ടും ഒക്കും(കെ. രാ.)
ഇപ്പൊഴത്തെവാക്കിൽ-ക്ക- തന്നെവെണ്ടതു-പഴഞ്ചൊല്ലിൽഇരി
ക്കാ, കക്കാ,ഇടിക്കാ, അടിക്കാ,എന്നിവ്വണ്ണം-നടക്കാഎന്നതല്ലാതെ
നടവാഎന്നതമിഴ്‌രൂപംപാട്ടിലുംഇല്ല- കടാതെ(കടക്കാതെ)മ
റായ്ക-(മറക്കായ്ക)എന്നിങ്ങിനെ പ്രകൃതിയിലെഅ കാരത്തിന്നു(§൨൧൯)
ലൊപംവരുന്നതെഉള്ളു-

§൨൭൬. മറഭാവിയുടെപുരുഷന്മാരെചൊല്ലുന്നു—

പ്ര. ഏ- പറയാൻ- മ. കെളായല്ലൊ ഉ. കൊള്ളെൻ.
ഉള്ളാൾ,ഉറങ്ങാൾ എന്നുമെനല്കൻ
(കൃ.ഗാ)
കുടിയാൾ (വൈ) ഒഴിഞ്ഞിരി
യെൻ(രാ.ച)
ബ., അറിയാർ,വിടാർ,നില്ലാർ,(കൃ. ഗാ-)

§൨൭൭. ഈമൂലരൂപത്തിൽത്രികാലങ്ങൾഉളവായപ്രകാരംശെഷം
ദ്രമിളഭാഷകളിൽകാണ്മാൻഇല്ല— വൎത്തമാനംആവിതു-ഇന്നുആയ
തുകൂടിയമറഭാവിഅതുദുൎല്ലഭമായിഉന്നുഎന്നാകും—

അബ-കൂടായിന്നു(ഭാഗ.)പറ്റായിന്നു,ചെയ്യായിന്നു-അരുതാ
യിന്നു.(മ. ഭാ.) താരായിന്നു(കൃ.ഗാ.)-

ബല- സ്പൎശിയായുന്നു (ത.സ.)പൂജിയായുന്നു.(ദെ. മാ.)-വധിക്കാ
യിന്നു-(വ്യ.മാ)

§൨൭൮. മൂലരൂപംപൊരാഎന്നുവെച്ചുവെറെ ഭാവിരൂപങ്ങ
ളെയുംചിലർനിൎമ്മിച്ചിരിക്കുന്നു-(ഉ-ം-കൂടായുമ്പൊൾ- ത.സ-ഏ
തും കളയായ്വൂ.ത.സ).

§൨൭൯. വൎത്തമാനത്തിൽയകാരംചെൎന്നുവരികയാൽആരായുന്നു,
ആരാഞ്ഞുഎന്നതിന്നുഒത്തവണ്ണം ഭൂതം ജനിക്കും-വൎത്തമാനഭാവി
കളെക്കാൾഇത്അധികംകെൾ്ക്കുന്നു—

൧., വരാഞ്ഞു, വാരാഞ്ഞു.(കൃ.ഗാ.)ഉണ്ണാഞ്ഞു,പറയാഞ്ഞു,
അന്യായപ്പെടാഞ്ഞു(കെ.ഉ.)

൨., കൊടാഞ്ഞു(ഉ.രാ.)പൊറാഞ്ഞു (മ.ഭാ.)കെളാഞ്ഞു,സഹി

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/87&oldid=191880" എന്ന താളിൽനിന്ന് ശേഖരിച്ചത്