താൾ:CiXIV27.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬

ർമരിച്ചതിനാൽഅതുസ്വൎഗ്ഗീയാഹാരമല്ലഎന്നുസിദ്ധമല്ലൊ–മൃത്യു
വെജയിക്കുന്നസ്വൎഗ്ഗീയജീവൻആവശ്യമുള്ളവൎക്കഇതാഎന്നിൽ
ഉണ്ടു-ഈആഹാരംലൊകത്തിന്നുകൊടുക്കുന്നവഴിയൊഎന്റെ
മാംസത്തെകഷ്ടമരണങ്ങളിൽഎല്പിച്ചതിനാൽതന്നെ

ഇതിന്നിമിത്തംഅധികംവാദംഉണ്ടായപ്പൊൾയെശുഎ
ത്രയുംകഠിനമായഉപദെശംചൊല്ലിജ്ഞാനഗൎവ്വികളൊടുസത്യ
ത്താൽഅഹങ്കരിച്ചുതുടങ്ങി(൫൨-൫൮)-ആമെൻ ആമെൻഞാ
ൻനിങ്ങളൊടുപറയുന്നിതു–൧,മനുഷ്യപുത്രന്റെമാംസരക്ത
ങ്ങൾഅനുഭവിച്ചല്ലാതെനിങ്ങൾമരിച്ചവരത്രെ-(യെശുവെമു
ഴുവനുംവിശെഷാൽഅവന്റെമരണത്തെയുംനിത്യവിശ്വാസത്താ
ലുംവിശന്നുചെരുന്നസഭാസംസൎഗ്ഗത്താലുംആഹാരംആക്കിയാലെ
മനുഷ്യജീവൻഎന്നുപറയാവു)-൨.,യെശുമാംസംതിന്നുരക്തം
കുടിക്കുന്നവൻനിത്യജീവനുള്ളവനുംഅന്ത്യദിനംഎഴുനീല്പവനും
ആകുന്നു-(യെശുവിന്റെമരണത്തെസകലത്തിന്നുംമീതെആഹാ
രവുംഭൊഗവുംആശ്രയവുംആക്കിയാൽസകലമരണങ്ങളിൽനി
ന്നുംമഹത്വമുള്ളഎഴുനീല്പുലഭിക്കും)—൩.,എൻമാംസംമാത്രം
സത്യമായആഹാരവുംഎൻരക്തംമാത്രംസത്യമായപാനവുംത
ന്നെ(ശെഷംഎല്ലാംവിശപ്പിനെയുംദാഹത്തെയുംനന്നായിതീ
ൎക്കുകയില്ലതൃപ്തിഎന്നാലെഉള്ളു)—൪.,എന്നെഅയച്ചപിതാ
വ്എന്റെആത്മദെഹിദെഹങ്ങളെതന്നാൽതന്നെപൊറ്റുന്ന
തുപൊലെഞാൻഎന്നെഅനുഭവിക്കുന്നവരെപൊറ്റിജീവി
പ്പിച്ചുപൊരുന്നുണ്ടു–

ഇതുപെസഹെക്ക്എത്രയുംയൊഗ്യമായപ്രസംഗം-പഴയ
ഇസ്രയെലിന്നുമരണത്തെവീടുകളിൽനിന്നുവൎജ്ജിക്കുന്നരക്ത
വുംമാംസവുംഉണ്ടായല്ലൊ-ഇനിഒരുവൎഷംകഴിഞ്ഞാൽതാനും
സൎവ്വലൊകത്തിന്നുംബലിയുംആഹാരവുമാകുംഎന്നുകണ്ടുയെശു
18.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/144&oldid=189895" എന്ന താളിൽനിന്ന് ശേഖരിച്ചത്