താൾ:CiXIV268.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൦

കുന്നുഎന്നുപറഞ്ഞാറെഅവർഒരുമിച്ചുവാതിൽക്കലെക്കപുറപ്പെട്ടു— വാനപ
ട്ടണംഎത്രയുംഉയൎന്നപൎവ്വതത്തിന്മെൽഇരിക്കുന്നെങ്കിലുംതെജൊമയന്മാർ
ഇരുവരുംനശ്ചരമായവസ്ത്രങ്ങൾപുഴയിൽഅഴിഞ്ഞുപൊയസഞ്ചാരികളെകൈ
പിടിച്ചുനടത്തുകകൊണ്ടുമെഘങ്ങളുടെമീതെഅടിസ്ഥാനമുള്ളപട്ടണത്തി
ന്നായിവായുമാൎഗ്ഗത്തൂടെകടപ്പാൻകഴിവുണ്ടായിപുഴവിട്ടുപൊന്നത്കൊണ്ടും
ഇത്രമഹത്വമുള്ളകൂട്ടാളികൾഉണ്ടാകകൊണ്ടുംപ്രസാദിച്ചുതമ്മിൽസംസാരിച്ചു
കയറുകയുംചെയ്തു—

തെജൊമയന്മാർആസകലമഹത്വത്തെയുംഅവരൊടുഅറിയിച്ചു—അവിടെചി
യൊൻപൎവ്വതമായസ്വൎഗ്ഗീയയരുശലെമുംഅസംഖ്യദൈവദൂതന്മാരുടെകൂട്ട
വുംതികഞ്ഞുചമഞ്ഞനീതിമാന്മാരുടെആത്മാക്കളുംഉണ്ടു—(എബ്ര.൧൨,൨൦,൨൪)
നിങ്ങൾഇപ്പൊൾദൈവത്തിന്റെപരദീസയിൽപ്രവെശിച്ചുജീവവൃക്ഷത്തെക
ണ്ടുഅതിന്റെവാടാത്തഫലങ്ങളെതിന്നുവെള്ളവസ്ത്രവുംഉടുത്തുരാജാവിനൊ
ടുകൂടനടന്നുസംസാരിക്കയുംചെയ്യും—മുമ്പത്തെകാൎയ്യങ്ങൾഎല്ലാംഒഴിഞ്ഞുപൊ
യതുകൊണ്ടുനിങ്ങൾഭൂലൊകത്തിൽകണ്ടദുഃഖകഷ്ടദീനമരണങ്ങൾഇനിഉണ്ടാ
കയില്ല—(യശ.൩൩,൨൪,അറി൨൧,൪)ദൈവംവരുവാനുള്ളകഷ്ടങ്ങളിൽനിന്നുര
ക്ഷിക്കയാൽതങ്ങളുടെകിടക്കയിൽആശ്വസിക്കയുംഓരൊരുത്തൻഅവനവന്റെ
നീതിയിൽനടക്കയുംചെയ്യുന്നഅബ്രഹാംഇസഹാക്കയാക്കൊബ്മുതലായ
പ്രവാചകന്മാരൊടുനിങ്ങൾചെരുംഎന്നുപറഞ്ഞാറെസഞ്ചാരികൾഎന്നാൽആ
പരിശുദ്ധസ്ഥലത്തിൽഞങ്ങൾക്കഎന്തുവെലഉണ്ടാകുംഎന്നുചൊദിച്ചതിന്നുഅവ
ർനിങ്ങളുടെപ്രയാസത്തിന്നുപകരംആശ്വാസവുംദുഃഖത്തിന്നുപകരംസന്തൊഷ
വുംലഭിച്ചുപ്രാൎത്ഥനയാലുംകണ്ണീരാലുംവഴിയിൽവെച്ചുരാജാവ്നിമിത്തംനിങ്ങ
ൾസഹിച്ചകഷ്ടങ്ങളാലുംവിതച്ചതിന്റെഫലംകൊയ്തുസ്വൎണ്ണകിരീടങ്ങളെധരി
ച്ചുപരിശുദ്ധിയുള്ളവനെഅവൻഇരിക്കുന്നപ്രകാരംതന്നെനിത്യംകണ്ടുജഡത്തി
ന്റെബലഹീനതനിമിത്തംപ്രയാസത്തൊടെങ്കിലുംഭൂലൊകത്തിൽസെവിപ്പാൻ
ആഗ്രഹിച്ചിട്ടുള്ളവനെനിത്യംനന്ദിയൊടെവാഴ്ത്തിപുകഴ്ത്തിസെവിച്ചുമഹത്വമുള്ള
വനെകണ്ടു,അവന്റെമധുരശബ്ദംകെൾ്ക്കുന്നതിനാൽനിങ്ങളുടെകണ്ണുകൾ്ക്കുംചെവി
കൾ്ക്കുംവളരെസുഖമുണ്ടാകും—മുമ്പെഅവിടെഎത്തിയഇഷ്ടന്മാരെയുംകണ്ടുആപരി
ശുദ്ധസ്ഥലത്തിലെക്കപിന്നാലെവരുന്നവരെയുംനിങ്ങൾസന്തൊഷിച്ചുകൈക്കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/154&oldid=189368" എന്ന താളിൽനിന്ന് ശേഖരിച്ചത്