ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
27
അനുക്രമണിക.
Matt. മത്താ. |
Mark മാൎക്ക. |
Luke ലൂക്ക. |
John യോഹ. |
സംഗതികൾ. | പകുപ്പു കൾ. |
---|---|---|---|---|---|
9. 35–38 10.1–11.1 |
........... 6. 7–13 |
........... 9. 1–6 |
........... .......... |
മൂന്നാം ഘോഷണയാത്രയും ഇടയനില്ലാത്ത ആടുകളിലെ കരളലിവും. പന്ത്രണ്ടു അപോസ്തലന്മാരെ നിയോഗിച്ചയച്ചതു . . . . . |
൯൧ |
14. 1–2 6–12 |
6. 14–16 21–29 |
9. 7–9 | ഹെരോദാവിന്റെ ഭയവും സ്നാപകന്റെ മരണവാർത്തയും . . . | ൯൨ | |
14. 13–21 14. 22–36 |
6. 30–44 6. 45–56 |
9. 10–17 ........... |
6. 1–13 6. 14--24 |
യേശു കടലക്കരെ പോയി ൫൦൦൦ ആളെ പോഷിപ്പിച്ചതു . . . യേശു പോയ്കമേൽ നടന്നതു . . . . . . . . . |
൯൩ |
.......... | .......... | .......... | 6. 25–71 | ജീവറൊട്ടിയെ കുറിച്ചുള്ള മഹാ പ്രസംഗാദികൾ . . . . . | ൯൪ |
12. 1–8 12. 9–14 12. 15–21 |
2. 23–28 3. 1–6 3. 7–12 |
6. 1–5 6. 6–11 .......... |
.......... .......... .......... |
ശബ്ബത്തിൽ കതിരുകളെ പറിച്ചതു . . . . . . . . കൈവരൾ്ചയെ ശമിപ്പിച്ചതും പരീശർ കോപപരവശരായതും . . യേശു വാങ്ങി പോയതും പിന്തുടൎന്ന പലരിൽ ഉണ്ടായ രോഗശാന്തിയും. |
൯൫ |
15. 1–20 | 7. 1–23 | .......... | .......... | യരുശലേമ്യ ദൂതാചോദ്യവും കപടഭക്തിയുടെ ആക്ഷേപണവും . . | ൯൬ |
15. 21–28 .......... 15. 29–39 |
7. 24–30 7. 31–37 8. 1–10 |
.......... ........... .......... |
.......... .......... .......... |
കനാനതിരോളം യാത്രയായതും കനാന്യസ്ത്രീയുടെ വിശ്വാസവും . ദശപുരനാട്ടിൽ ഊമനായ ഒരു ചെവിടനെ സൌഖ്യമാക്കിയതു.എഫ്ഫതഃ ൪൦൦൦ ജനങ്ങളെ ഭക്ഷിപ്പിച്ചതും ദല്മലനൂഥെക്ക് മടങ്ങി വന്നതും . . |
൯൭ |
16. 1–12 | 8. 11–21 | .......... | .......... | യേശുവോട് അടയാളം ചോദിച്ചതു. പറീശാദികളുടെ പുളിച്ച മാവ് . | ൯൮ |
.......... 16. 13–20 |
8. 22–26 8. 27–30 |
........... 9. 18–21 |
........... .......... |
ഒരു കുരുടന്നു കാഴ്ച കൊടുത്തതു . . . . . . . . യൎദ്ദനുറവിലേക്ക് യാത്രയും പേത്രന്റെ സ്വീകാരവചനാദികളും . |
൯൯ |
16. 21–28 | 8. 31–9. 1 | 9. 22–27 | .......... | കഷ്ടമരണാദികളുടെ പ്രവചനവും ശാസനാപ്രബോധനങ്ങളും . | ൧൦൦ |
17. 1–9 17. 10–13 |
9. 2–10 9. 11–13 |
9. 28–36 ........... |
.......... .......... |
യേശുവിന്റെ രൂപാന്തരം . . . . . . . . . എലീയാവിൻ വരവിനെ വ്യാഖ്യാനിച്ചതു . . . . . . |
൧൦൧ |
17. 14–21 17. 22–23 |
9. 14–29 9. 30–32 |
9. 37–43 9. 44–45 |
........... ........... |
ഭൂതാപസ്മാരശാന്തി . . . . . . . . . . സ്വമരണത്തെ പിന്നെയും അറിയിച്ചതു . . . . . . |
൧൦൨ |
17. 24–27 | ........... | ........... | .......... | കഫൎന്നഹൂമിൽ വെച്ച് ദേവാലയനിൎമ്മാണപണം സമ്പാദിച്ചതു . | ൧൦൩ |
18. 1–14 | 9. 46–50 | 9. 46–50 | ........... | ശിശുഭാവത്തിന്റെ സാരവും ഇടൎച്ചകളുടെ സങ്കടവും . . . . | ൧൦൪ |
18. 15–35 | .......... | .......... | .......... | സഭാശിക്ഷാരക്ഷയെയും ക്ഷമാഭാവത്തെയും വൎണ്ണിച്ചതു. കടക്കാരുടെ ഉപമ. |
൧൦൫ |
.......... | .......... | .......... | 7. 1–10 | സഹോദരന്മാരുടെ അവിശ്വാസവും യേശുവിന്റെ ഗൂഢയാത്രയും . | ൧൦൬ |
.......... | .......... | .......... | 7. 11–53 | കൂടാരപ്പെരുന്നാളിൽ യേശു ദേവാലയത്തിൽ ഉപദേശിച്ചതു . . | ൧൦൭ |
.......... | .......... | .......... | 8. 1–11 | വ്യഭിചാരിണിക്കുള്ള വിധി . . . . . . . . . | ൧൦൮ |
.......... | .......... | .......... | 8. 12–59 | ക്രിസ്തൻ ലോകവെളിച്ചം എന്നും മറ്റുമുള്ള സംഭാഷണാതൎക്കങ്ങൾ . | ൧൦൯ |
........... | ........... | ........... | 9. 1–41 | പിറവിക്കുരുടന്നു കാഴ്ച വന്നതിനാൽ ഉണ്ടായ വിവാദങ്ങൾ . . | ൧൧൦ |
........... | ........... | .......... | 10. 1–21 | നല്ല ഇടയന്റെ ലക്ഷണാദികൾ . . . . . . . . | ൧൧൧ |
........... | ........... | 9. 51–56 | ............ | ശമൎയ്യയിൽ കൂടി കടക്കുന്നതിന്നു മുടക്കം വന്നതു . . . . . | ൧൧൨ |
.......... | .......... | 10. 1–24 | .......... | എഴുപതു ശിഷ്യരെ നിയോഗിച്ചയച്ചതു . . . . . . . | ൧൧൩ |
.......... | .......... | 10. 25–37 | .......... | വൈദികന്റെ ചോദ്യവും കനിവുള്ള ശമൎയ്യന്റെ ഉപമയും . . . | ൧൧൪ |
........... | .......... | 10. 38–42 | .......... | ഒന്നേ ആവശ്യമുള്ളു എന്നു ബെഥന്യയിൽ ഉരെച്ചതു . . . . | ൧൧൫ |
.......... | .......... | .......... | 10. 22–39 | പ്രതിഷ്ഠാനാളിൽ യേശു യരുശലേമിൽ ഉപദേശിച്ചതു . . . . | ൧൧൬ |
4*