§ 147.] THE PASCHAL SUPPER. 283
ന്റെ തേജസ്സു കണ്ട നാളിൽ (യശ. ൬, ൧൦ƒƒ) തന്റെ അശുദ്ധിയെ മാത്രമല്ല
ജനത്തിന്റെ മനഃകാഠിന്യത്തേയും സ്പഷ്ടമായി അറിഞ്ഞു, യേശുവിന്റെ മഹ
ത്വം ഭൂമിയിൽ വിളങ്ങുമ്പോൾ ഇസ്രയേൽ അവനെ നിരസിക്കും എന്നു ദൎശി
ച്ചു കൊണ്ടിരുന്നു. ഇങ്ങിനെ സ്വന്ത ജാതിയെ കുരുടാക്കുന്ന ന്യായവിധി
യഹോവയുടെ നീതിക്കു ദൃഷ്ടാന്തം തന്നെ.
എങ്കിലും യേശുവിന്റെ വാക്കു നിഷ്ഫലമായി വീണു എന്നു നിരൂപിക്ക
രുത്. അതു ചിലരിൽ ജീവന്നായി ഫലിച്ചത് ഒഴികെ പല മഹത്തുകളും കൂട
യേശു മശീഹ എന്നു ഉള്ളിൽ നിശ്ചയിച്ചു. പിന്നെ സഭാദ്രംശത്തിന്നു ഭയ
പ്പെട്ടും ദൈവത്തോടുള്ള മാനത്തെ അല്ല ലോകരോടുള്ള മാനം തിരിഞ്ഞുംകൊ
ണ്ടു ഏറ്റുപറയാതെ പാൎത്തു. യേശുവോ തന്റെ ഉപദേശത്തിൽ ഒക്കയും ത
ന്റേതല്ല പിതാവിന്റെ മാനവും മഹത്വവും അത്രെ അന്വേഷിച്ചും, തന്നിൽ
വിശ്വസിക്കുന്നവൎക്ക് ലോകത്തൂടെ നടക്കുന്ന മാൎഗ്ഗത്തെ വെളിച്ചമാക്കി കൊ
ടുത്തും, വാക്കിലും ഉച്ചാരണത്തിലും തനിക്ക് ബോധിച്ചതല്ല പിതാവ് നല്കു
യതത്രെ പറഞ്ഞുംകൊണ്ടിരിക്കയാൽ അവന്റെ വചനത്തിൽ നിത്യജീവത്വം
ഉണ്ടു. വിശ്വസിക്കാത്തവൎക്കും അവനവൻ കേട്ടതു തന്നെ ശിക്ഷാവിധിയാ
യ്തീരുകയും ചെയ്യും. എന്നിങ്ങിനെ യോഹന്നാൻ ഗുരുവിൻ വേലയെ നോക്കി
ഫലാഫലങ്ങളെ വൎണ്ണിച്ചതു. യേശുവോ പ്രവാചകവേലയെ തീൎത്തു പെസ
ഹയിൽ പുരോഹിതനായി ചമവാൻ ഒരുമ്പെടുകയും ചെയ്തു.
§ 147.
THE PASCHAL SUPPER AND THE INSTITUTION OF THE HOLY SUPPER.
(Thursday, 6th April, വ്യാഴാഴ്ച; ഏപ്രിൽ ൬)
പെസഹഭോജനവും തിരുവത്താഴ സ്ഥാപനവും.
a) The ordering and preparation of the Paschal Supper.
പെസഹഭോജനത്തെ കല്പിച്ച് ഒരുക്കിയതു.
MATT. XXVI.
17 Now the first 18 And he said, Go 19 And the disci- |
MARK XIV. 12 And the first day of unleavened 13 And he scendeth forth two of 14 And wheresoever he shall go in, 15 And he will shew you a large 16 And his disciples went forth, |
LUKE XXIII. 7. Then came the day of unleavened 8 And he sent Peter and John, say- 9 And they said unto him, Where 10 And he said unto them, Behold, 11 And ye shall say unto the good- 12 And he shall shew you a large up- 18 And they went, and found as he |
36*