സുരന്മാരാം ലോകപാലരരികിൽ കേട്ടു നില്ക്കവേ 42
ബ്രഹ്മാവാത്മജ്ഞാനീബ് ഭ്രൂമിയമ്മാളുടെ കാര്യവും
പരമേഷ്ഠി പരം കണ്ടങ്ങറിഞ്ഞിട്ടുണ്ടു ദ്രൂരതേ 43
വിരിഞ്ചെൻ വിശ്വകർമ്മവിങ്ങറിഞ്ഞീടാതിരിക്കുമോ
സുരാസുരാദിലോകങ്ങൾ കരളിൽകണ്ട കാര്യവും 44
അബ് ദ്രൂമിയോടു കല്പിച്ചിതിബ് ദ്രൂമിപതിയാം പ്രഭു
സർവ്വദ്രൂതോൽഭവൻ ദേവൻ സർവ്വനാഥൻ പ്രജാപതി 45
ബ്രഹ്മാവു പരഞ്ഞു
എന്തു കാര്യത്തിനായി നീയെന്നന്തികത്തിങ്കൽ വന്നുവോ
ധരേ ഞാനതിനായെല്ലാസ്സുരരേയുമയയ്ക്കുവൻ
വൈശമ്പായനൻ പറഞ്ഞു
ഇ മ്മട്ടോതിബ് ദ്രൂമിയെയാ ബ്രാഹമദേവനയച്ചുടൻ
സർവ്വദേവതകളോടെവം സർവ്വകർത്താവൂ ചൊല്ലീനാൻ 47
പാരം വെവ്വേറെയംശാനുഭാരം തീർക്കുന്നതിനുടൻ
സ്വൈരം ജനിക്കുവിൻമന്നിൽ വൈരത്തിന്നെന്നുമോതിനാർ
അപ്പടിക്കുടനെ ഗന്ധർവ്വാപ്സരോവർഗ്ഗമോടുമേ
കല്പിച്ചു ഭഗവാനെറ്റം കെല്പിൽ പത്മസമുത്ഭവൻ 49
പരം യഥേഷ്ടമംശത്താൽ പിറപ്പിൻ മർത്ത്യയോനിയിൽ
തത്ഥ്യമായി പത്ഥ്യമായിത്ഥമത്ഥ്യർമാം ബ്രഹ്മകല്പന 50
ശക്രൻതൊട്ടുള്ള വാനോർകൾ കൈക്കൊണ്ടാരുടനേവരും
പാരിലേവരുമംശത്താൽ പിറപ്പാനായുറച്ചവർ 51
നാരായണനമിത്രഘ്നൻ ഹരിയെച്ചെന്നു കണ്ടുതേ
അവനല്ലോ ചക്രപാണി ഘനാഭൻ പിംഗളാംബരൻ 52
പത്മനാഭൻ ദൈത്യരിപു പത്മപത്രായതേക്ഷണൻ
പ്രജാപതിക്കും പതിയാം ദേവൻ ദേവേശ്വരൻ ബലി 53
ശ്രീവത്സമുടയോൻ ശ്രീശൻ ഹൃഷികേശൻ സുരാർച്ചിതൻ
ദ്രൂവിന്റെ ശോധനത്തിന്നാദ്ദേവനോടു പുരന്ദരൻ 54
അംശാവതാരം പ്രാർത്ഥിച്ചാനതൂ കൈക്കൊണ്ടു മാധവൻ
താൾ:Bhashabharatham Vol1.pdf/197
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
