താൾ:ഭഗവദ്ദൂത്.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪ ഭഗവദ്ദൂതു്


അല്ലേ! കൗരവരാജ! കർണ്ണ! ശകുനേ! നിങ്ങൾക്കു നമ്മെപ്പിടി - ച്ചുല്ലാസത്തൊടു കെട്ടുവാൻ കൊതി പെരു- ത്തുൾത്താരിലുണ്ടെങ്കിലോ തെല്ലും വേണ്ട വിളംബമങ്ങു വരുവൻ ഞാനാശു കണ്ടീടുവാ- നെല്ലാരും വരുവിൻ കുറച്ചു രസമു- ണ്ടാകാതെ പോവില്ലിതിൽ. 36 (എന്നു ഭഗവാനും പിന്നലെ എല്ലാവരും പോയി.) ആറാമങ്കം കഴിഞ്ഞു,

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/116&oldid=202621" എന്ന താളിൽനിന്ന് ശേഖരിച്ചത്