ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൪ ഭഗവദ്ദൂതു്
അല്ലേ! കൗരവരാജ! കർണ്ണ! ശകുനേ!
നിങ്ങൾക്കു നമ്മെപ്പിടി -
ച്ചുല്ലാസത്തൊടു കെട്ടുവാൻ കൊതി പെരു-
ത്തുൾത്താരിലുണ്ടെങ്കിലോ
തെല്ലും വേണ്ട വിളംബമങ്ങു വരുവൻ
ഞാനാശു കണ്ടീടുവാ-
നെല്ലാരും വരുവിൻ കുറച്ചു രസമു-
ണ്ടാകാതെ പോവില്ലിതിൽ. 36
(എന്നു ഭഗവാനും പിന്നലെ എല്ലാവരും പോയി.)
ആറാമങ്കം കഴിഞ്ഞു,