സംക്ഷെപവെദാൎത്ഥം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സംക്ഷെപവെദാൎത്ഥം

രചന:ക്ലെമെന്റ് പിയാനിയൊസ് (1772)

Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
സംക്ഷേപവേദാർത്ഥം എന്ന ലേഖനം കാണുക.

[ 1 ] നസ്രാണികൾ ഒക്കക്കും അറിയേണ്ടുന്ന സംക്ഷേപ വേദാർത്ഥം


COMPENDIOSA LEGIS EXPLANATIO
OMNIBUS CHRISTIANIS
SCITU NE ESSARIA
Malabarico domate.


റോമയിൽ നിന്ന് മിശിഹാ പിറന്നീട്ട്
൧൲൭൱൭൰൨
ശ്രേഷ്ട്മേല്പട്ടക്കാരരുടെ
അനുവാദത്താൽ


ROMAE AN. A NATIVIT. CHRISTI MDCCLXXII


Praefidum Facultate.
[ 3 ]
സർവ്വേശ്വരായേനമഹ


(ചിത്രം)


സംക്ഷേപ വേദാർത്ഥം


=============================================
ഒന്നാംപാഠം


തംപുരാന്റെ മെൽവെണ്ടുന്നഅറി
വുംനമ്മുടെസത്യവുംഎന്ന
തിന്മെൽ

ഗുരു † നിന്നെ സൃഷ്ടിച്ചതാര

ശിഷ്യൻ ഉടയതംപുരാൻ എന്നെ

സൃഷ്ടിച്ചു

ഗു തംപുരാൻ എന്തിനു നിന്നെ സൃ

ഷ്ടിച്ചു

ശി തന്നെ അറിഞ്ഞുസ്നെഹിച്ചതന്റെ
[ 4 ] ശുദ്ധമാനമാൎഗ്ഗം കാത്തുംകൊണ്ട തന്റെചിറ്റാഴ്മക്കിരിപ്പാൻയെന്നതിന്ന‌ തംപുരാൻഎന്നെസൃഷ്ടിച്ചു

ഗു തന്നെസ്നെഹിച്ചസെവിക്കുന്നവൎക്കഎതുസമ്മാനംതംപുരാൻ കല്പിച്ചു

ശി എന്നന്നെക്കുമുള്ളആകാശത്തിലെമൊക്ഷം

ഗു ആകാശമൊക്ഷത്തിൽഎന്തെല്ലാംസ്വൈൎയ്യമുള്ളു

ശി മൊക്ഷവാസികൾഉടയതംപുരാനെക്കണ്ടതിന്മഒന്നുംകൂടാതെ ഗുണങ്ങൾ ഒക്കയുംരസിച്ചഎന്നന്നെക്കുമായിസ്വൈൎയ്യപ്പടും

ഗു ഉഹലൊകത്തിംകൽഉരിക്കുന്നെരത്തതംപുരാനെസ്നെഹിക്കാത്തവൎക്കുംതന്റെചിറ്റാഴ്മക്കിരിക്കാത്തവൎക്കുംഎന്തൊരശിക്ഷതംപുരാൻകല്പിച്ചു [ 5 ] ശി എന്നന്നെക്കുമുള്ളനരകം

ഗു നരകത്തിൽഎന്തെല്ലാംദുരിതംഉള്ളു

ശി നരകവാസികൾക്കതംപുരാനെക്കാണ്മാൻവശമല്ലഒരുനാളും വിശെഷിച്ചഎന്നന്നെക്കുമുള്ളതീയിൽകിടന്നഗുണമൊന്നുംകൂടാതെതിന്മഒക്കയുംഅനുഭവിച്ചഅറുതില്ലാത്തദുഷ്കൎമ്മങ്ങളെക്ഷമിക്കെണ്ടിവരും

ഗു തംപുരാൻആരാകുന്നു

ശി സൎവ്വഗുണങ്ങളുടെഭാജനമായിരിക്കുന്നഎത്രയുംനിൎമ്മല പ്പട്ടഅരൂപിയുംആകാശവുംഭൂമിയുംസൃഷ്ടിച്ചവാണിരിക്കുന്നഉടയനാഥനുംതംപുരാൻ ആകുന്നത

ഗു തംപുരാനെഉണ്ടാക്കിയതാര

ശി ഉടയതംപുരാൻതന്നാൽത്താൻ [ 6 ] ആയിരിക്കുന്നുമറ്റവരാൽ ഉണ്ടാക്കപ്പെട്ടവൻഅല്ല

ഗു തംപുരാൻഎവിടെഇരിക്കുന്നു

ശി ആകാശത്തിലുംഭൂമിയിലുംഎല്ലഇടത്തിലുംവ്യാപിച്ചിരിക്കുന്നു

ഗു വസ്തുക്കളെല്ലാംഉടയതംപുരാൻകണ്ടറിഞ്ഞിരിക്കുന്നൊ

ശി സൎവ്വതുംതൃക്കൺപാൎത്തനമ്മുടെനിരൂപണകളയുംകൂടെകണ്ടറിഞ്ഞിരിക്കുന്നു

ഗു വരുവാൻഇരിക്കുന്നതുംകൂടെകണ്ടറിഞ്ഞിരിക്കുന്നൊ

ശി ഉള്ളതെല്ലാംകൂടെഉടയതംപുരാൻകണ്ടറിഞ്ഞിരിക്കുന്നുകഴിഞ്ഞതും നിക്കുന്നതുംവരുവാൻഇരിക്കുന്നതും

ഗു തംപുരാൻഉണ്ടായിട്ടഎത്രകാലമായി

ശി തംപുരാൻഅനാതിആകുന്നതി [ 7 ] നെകൊണ്ടഎല്ലാപ്പൊഴുംആയിരുന്നു

ഗു എത്രനാളുമായിരിക്കും

ശി എന്നന്നെക്കുമായിരിക്കും

ഗു നമുക്കുള്ളപൊലെകൈകാലുംകണ്ണുംശെഷംശരീരത്തിന്റെസന്ധുക്കൾ ഉടയതംപുരാന്നു ഉണ്ടൊ

ശി പരമശുദ്ധഅരൂപിതംപുരാനാകുന്നതിനെകൊണ്ടതനിക്കശരീരമില്ലഅശരീരിയേഉള്ളു

ഗു എന്നാലൊതംപുരാന്നകണ്ണല്ലംകിൽഉള്ളവസ്തുക്കളെതൃക്കൺപാൎത്തിരിക്കുന്നതെങ്ങനെ

ശി തനിക്കുള്ളഅറ്റമില്ലാത്തബൊധജ്ഞാനംകൊണ്ടഉടയതംപുരാൻസൎവ്വവസ്തുക്കളെകണ്ടറിഞ്ഞിരിക്കുന്നു

ഗു തംപുരാന്നകൈയ്യില്ലംകിൽഇഹലൊകംനിൎമ്മിച്ചുണ്ടാക്കുവാൻവശമു [ 8 ] ണ്ടായതഎങ്ങനെ

ശി സൎവ്വതുംവശമാകുന്നതന്റെതിരുമനസ്സകൊണ്ടഇഹലൊകംതംപുരാൻസൃഷ്ടിച്ചുണ്ടാക്കി

ഗു എതസാധനത്തിൽനിന്നഇഹലൊകംതംപുരാൻനിമ്മിച്ചപടെച്ചത

ശി ഇല്ലാഴ്മയിൽനിന്നസൃഷ്ടിച്ചുണ്ടാക്കി

ഗു മറ്റൊരലൊകമുണ്ടാക്കുവാൻതംപുരാന്നവശമുണ്ടൊ

ശി ഉടയതംപുരാൻസൎവ്വതുംവശമുള്ളവനാകുന്നതിനെകൊണ്ടമറ്റുംപലപലലൊകങ്ങൾസൃഷ്ടിച്ചുണ്ടാക്കുവാൻവശമുണ്ട [ 9 ]
രണ്ടാംപാഠം
രക്ഷപ്പടുവാൻനസ്രാണികൾഒക്കക്കും
തിരിച്ചറിഞ്ഞവിശ്വസിച്ചെമതിയാ
വുയെന്നനമ്മുടെമാൎഗ്ഗത്തിനുടെ
പ്രധാനപ്പട്ടരഹസ്യങ്ങൾ
എന്നതിന്മെൽ


ഗു എത്രതംപുരാൻ ഉണ്ട

ശി ഒരുവൻതമ്പുരാനെയുള്ളു

ഗു തംപുരാനിലെത്രആൾഉണ്ട

ശി തമ്മിൽതമ്മിൽവെവ്വെറെയിരിക്കുന്നമൂന്നാളുകൾഉണ്ട

ഗു ഇമൂന്നആളുകളാര

ശി ബാവായുംപുത്രനുംറൂഹാദാക്കൂദശായുമെന്ന

ഗു ഇരഹസ്യമെങ്ങനെവിളിക്കപ്പെടുന്നു

ശി എത്രയും ശുദ്ധമാകപ്പെട്ടത്രിത്വ [ 10 ] ത്തിനുടെ രഹസ്യമെന്നു വിളിക്കപ്പെടുന്ന

ഗു ത്രിത്വമെന്ന മൂഴിയുടെ അൎത്ഥം എന്തായത

ശി തമ്മിൽ വെവ്വേറെ ആയിരിക്കുന്ന ബാവായും പുത്രനും റുഹാദക്കുദ്ശാ യുംയെന്ന ഈ മൂന്നു ദൈവാളുകൾ ഒരു വൻ തംപുരാനിൽത്തന്നെ ഉണ്ടെന്നതി ന്റെ അൎത്ഥമായത ഗു ശുദ്ധമാന ത്രിത്വത്തിനുടെ മുൻപി ലത്തെ ആളാര ശി ത്രിത്വത്തിനുടെ മുൻപിലത്തെ ആൾ ബാവാകുന്നത രണ്ടാമത്തെ ആൾ പുത്രൻ മൂന്നാമത്താൾ റുഹാദക്കുദ്ശാ

ഗു മുൻപിലത്തെ ആൾ ബാവകുന്ന തെന്തെ ശി മറ്റാളിൽ നിന്ന് ആദില്ലാത്ത ബാ വാപുത്രന്റെയും റുഹാദക്കുദ്ശാടെ

                                     യും [ 11 ] യുംആദിആകുന്നതിനെകൊണ്ടശുദ്ധമാനത്രിത്വത്തിനുടെമുൻപിലത്തെആൾആകുന്നത

ഗു രണ്ടാമാൾപുത്രനാകുന്നതെന്തെ

ശി ബാവായിൽനിന്നുപിറക്കപ്പെടുന്നതിനെകൊണ്ടത്രിത്വത്തിനുടെരണ്ടാംആൾപുത്രനാകുന്നത

ഗു ത്രിത്വത്തിലെമൂന്നാമാൾറൂഹാദക്കുദശാകുന്നതെന്തെ

ശി ബാവായിൽനിന്നുംപുത്രനിൽനിന്നുംറൂഹാദക്കുദശാപുറപ്പടുന്നതിനെകൊണ്ടത്രിത്വത്തിലെമൂന്നാമാളായത

ഗു ബാവാ‌തംപുരാനൊ

ശി ബാവാതംപുരാനുംപുത്രൻ‌തംപുരാനുംറൂഹാദക്കുദശാതംപുരാനുമായിരിക്കുന്നു

ഗു ഒരൊരആൾതംപുരാൻആകും [ 12 ] പൊൾ ഇ മൂന്നാളുകൾ മൂന്നു തംപുരാനാകുന്നുയെന്നുണ്ടൊ

ശി അതല്ല ഒരുവൻ‌ തംപുരാൻ തന്നെ ഉള്ളു

ഗു ഇ മൂന്ന ആളുകൾ ഒരുവൻ തംപുരാൻ ആകുന്നതെന്തെ

ശി മൂവൎക്ക്മുരദൈവസ്വഭാവംതന്നെ ഉണ്ടാകുന്നതിനെ കൊണ്ട മൂവരൊരുവൻ തംപുരാനെയുള്ളു

ഗു ഇമൂവരിൽ എറെ ബുദ്ധിയും പെരിമയും ശക്തിയുമുള്ളവനാര

ശി ഒരബൊധജ്ഞാനവും ഒരശക്തിയും ഒരപെരിമയും മൂവൎക്കുമുണ്ടാകുന്നതിനെകൊണ്ട‌ മൂവരുമൊരുപൊലെ ശരിആയിരിക്കുന്നു തമ്മിൽഭെദമില്ല വലിയതും ചെറിയതുമെന്നുമില്ല

ഗു പുത്രനുംറൂഹാദക്കുദശായുമാ [ 13 ] കുംമുൻപെ ബാവാല്ലെ ഉണ്ടായത

ശി അതല്ല ബാവാനാതി ആകുന്നപൊലെ പുത്രനുംറൂഹാദക്കുദശായുമനാതി ആയിരിക്കുന്നുയെന്നതിനെകൊണ്ട തമ്മിൽ മുൻപുംപിൻപുമില്ല മൂത്തവനും എളയവനുമില്ല

പുത്രൻ തംപുരാന്റെ മാനുഷാവതാരമെന്നതിന്മെൽ

ഗു എത്രയും ശുദ്ധമാകപ്പട്ട ത്രിത്വത്തിനുടെ മൂന്നാളുകളിൽ എതാൾ മാനുഷനായി പിറന്നു

ശി രണ്ടാമാൾആയതപുത്രയെന്ന

ഗു എങ്ങനെമാനുഷനായിപിറന്നു

ശി കന്യസ്ത്രീമറിയത്തിനുടെ ശുദ്ധമാനവയറ്റിൽനിന്ന റൂഹാദക്കുദശാടെ പ്രവൃത്തിയാലെ നമുക്കുള്ളപൊലെ ദൃഢമുള്ള ഒരആത്മാവും ഒരശരീരവും എ [ 14 ] ധഭ


ടുത്തമാനുഷനായിപിറന്നു

ഗു ഇരഹസ്യമെങ്ങനെവിളിക്കപ്പടുന്നത

ശി മാനുഷ അവതാരത്തിന്റെ രഹസ്യമെന്ന വിളിക്കപ്പടുന്നു

ഗു മാനുഷ അവതാരമെന്ന മുഴിയടെ അൎത്ഥമെന്തായത

ശി തംപുരാന്റെ പുത്രൻ നമുക്കുള്ളപൊലെ ഒരആത്മാവും ഒരശരീരവും കൈക്കൊണ്ട മാനുഷ സ്വഭാവമെടുത്ത പട്ടാങ്ങയായ മാനുഷനായി പിറന്നയെന്നതിന്റെ അൎത്ഥമായത

ഗു ബാവായും റൂഹാദക്കുദശായുംകൂടെ അവതരിച്ച മാനുഷരായി പിറന്നൊ

ശി അല്ല പുത്രനത്രെ അവതാരം ചൈതമാനുഷനായി പിറന്നീട്ടെഉള്ളു


                                                                                 ഗു [ 15 ] ഗു എന്നാലും ബാവായും റൂഹാദക്കൂദശായും പുത്രനൊടകൂടെ ഉണ്ടായിരുന്നൊ

ശി ഇമൂന്ന ദൈവാളുകൾ തമ്മിൽ വെൎപ്പിരിഞ്ഞുകൂടാ യെന്നതിനെകൊണ്ട കൂടെഉണ്ടായിരുന്നു പുത്രൻതംപുരാൻ മാനുഷനായി പ്പിറന്നീട്ടുള്ളുതാനും

ഗു പുത്രൻതംപുരാൻ മാനുഷസ്വഭാവമെടുത്തപ്പൊൾ ദൈവസ്വഭാവമിട്ടച്ചൊ

ശി ദൈവസ്വഭാവമിട്ടച്ചീട്ടില്ല പിന്നയൊ പട്ടാങ്ങയായ തംപുരാൻ ആയിരുന്നുംകൊണ്ട പട്ടാങ്ങയായ മാനുഷനും കൂടെ ആയിച്ചമഞ്ഞു

ഗു മാനുഷനായപുത്രൻതംപുരാൻറെ പെര എന്തെന്ന

ശി ഈശൊമിശിഹായെന്ന [ 16 ] ഗു ഈശൊമിശിഹാടെ അപ്പനാര

ശി അനാതി ആയബാവാ ഈശൊമിശീഹാടെഅപ്പനാകുന്നത

ഗു ശെഷമുള്ള മാനുഷൎക്കയെന്ന പൊലെ പിറപ്പിച്ച പിതാവുംകൂടെ മാറാനീശൊമിശിഹായ്ക്ക ഉണ്ടായിരുന്നൊ

ശി അല്ല അമ്മഉണ്ടായിട്ടുള്ളു ആയത കന്യാസ്ത്രീമാൎത്തമറിയം

ഗു അപ്പഴൊ മാൎയൗസെപ്പെന്ന പുണ്യവാളൻ ഈശൊമിശിഹാടെ അപ്പനല്ലയൊ

ശി മാൎയൗസെപ്പെന്ന പുണ്യവാളൻ പിതാവസ്ഥാനമായിട്ട മിശിഹായെ രക്ഷിച്ചഭരിച്ചതുകൊണ്ട അപ്പൻയെന്നസമാന്യം വിളിക്കപ്പട്ടു പിറപ്പിച്ചഅപ്പനല്ലതാനും [ 17 ]

൰൫


ഗു പുത്രൻതംപുരാൻഎന്തെമാനുഷനായിപിറന്നു

ശി നമ്മെരക്ഷിപ്പാൻ

ഗു തംപുരാന്റെപുത്രൻമാനുഷനായില്ലംകിൽനമുക്കരക്ഷില്ലാഞ്ഞതെന്നുണ്ടൊ

ശി ചൈത്താന്റെഅടിയാരുംനരകപ്രാപ്തരുംഞങ്ങൾആയിരുന്നുയെന്നതിനെകൊണ്ടതംപുരാന്റെപുത്രൻ മാനുഷനായില്ലംകിൽനമുക്കരക്ഷില്ലാഞ്ഞു

ഗു എന്തകൊണ്ടനമ്മുക്കരക്ഷില്ലാത്തത

ശി ആദമെന്നമുൻപിലത്തെകാരണവൻപിഴച്ചദൊഷംഹെതുവായിട്ട

ഗു ആദത്തിന്റെദൊഷമെന്തൊരദൊഷമായത

ശി വഴക്കമില്ലായ്കയെന്നദൊഷം


ഗു
[ 18 ]
൰൬

ഗു ആദം പിഴച്ച ദൊഷം എന്തെല്ലാം ഛെദനാശം നമുക്ക് വരുത്തി

ശി ഉരുവദോഷവും അറിയായ്കയും തിന്മക്ക ചാഞ്ഞുപൊകുന്ന നമ്മുടെ ദുശ്ശീലവും മരണവും ശെഷം നമുക്കുള്ള പാപങ്ങൾ ഒക്കയും ആദം പിഴച്ച ദൊഷത്തിന്റെ അനുഭവമാകുന്നത

ഗു എന്നാലൊ നമ്മെ രക്ഷിപ്പാനായിട്ട ഈശൊമിശിഹാ എന്തെല്ലാം ചൈയ്തു

ശി എത്രയും കടുമയായ ഭംഗപ്പാട ഏറ്റ കുരിശിന്മെൽ മരിക്കയും ചൈയ്യിതു

ഗു ഈ രഹസ്യത്തിന്റെ ഒൎമ്മ നമുക്കുണ്ടാകുന്നതെങ്ങനെ

ശി നസ്രാണികളുടെ അടയാളം കൊണ്ട

ഗു
[ 19 ] ഗു നസ്രാണികളുടെ അടയാളം എതാകുന്നത്.

ശി ശുദ്ധമാന കുരിശിന്റെ അടയാളം ഗു കുരിശിന്റെ അടയാളം വരച്ചറുശുമ ചൈയ്യുന്നതെങ്ങനെ ശി വലതു കൈ നെറ്റിമേൽ വച്ച ബാവാടെ പേരെന്നു ചൊല്ലിയാതിന്റെ ശേഷം തലയിൽ നിന്ന് കൈ ഇറക്കി നെഞ്ഞത്തുംവച്ച പുത്രന്റെ പേരെന്നു ചൊല്ലുന്നു വിശേഷിച്ച രണ്ട ഉരത്തെൽ തൊട്ടു റൂഹാദക്കുദ്ശാടെ പേരെന്നു ചൊല്ലിയതിൽ പിന്നെ കൈ കൂട്ടി ആമെൻ യെന്നു ചൊല്ലുന്നു ഇവണ്ണം ബാവാടെയും + പുത്രന്റെയും + റൂഹാദക്കുദ്ശാടെയും നാമത്താൽ + ആമെൻ [ 20 ] ഗു ഇ അടയാളത്തിൽ എന്തെല്ലാം അടങ്ങിരിക്കുന്നു.

ശി നമ്മുടെ വിശ്വാസത്തിന്റെ തലപ്പട്ടരഹസ്യങ്ങൾ രണ്ടയത് തംപുരാന്റെ ഏകസ്വരൂപവും ത്രീത്വവും എന്നാലും നാമത്താൽയെന്നമുഴി എകസ്വരൂപമായിരിക്കുന്ന ഒരുവൻ തംപുരാനെ അറിയിക്കുന്നു വിശെഷിച്ച് ബാവാടയും പുത്രന്റെയും റൂഹാദക്കുദശാടെയുംയെന്ന പെര തിരിച്ച ചൊല്ലുന്നത് കൊണ്ട തമ്പുരാന്റെ എകസ്വരൂപത്തിൽ ശുദ്ധമാന ത്രിത്വമായത മൂന്നാളുകൾ വെവ്വെറെ ഉണ്ടെന്നും അറിയാം അതല്ലാതെ നമ്മുടെ കൎത്താവാംഈശൊമശിഹാടെ മാനുഷസ്വഭാവവും ഇതിങ്കെൽ എറ്റഭംഗപ്പാടയും മരണവും കൂടെ ശുദ്ധമാന കുരിശിന്റെ അടയാളം ന [ 21 ] മെ ഓൎപ്പിക്കുന്നു ഗു കുരിശിന്റെ അടയാളം വര ക്കുന്നതുകൊണ്ട് ഉപകാരമുണ്ടൊ ശി വിശ്വാസവും ഭക്തിയുമായിവര ച്ചാൽഎത്രയും വലിയ ഉപകാരമുണ്ട

 ഗു   കുരിശിന്റെ അടയാളമെപ്പൊ

ൾ വരക്കെണ്ട്വത ശി ഒറങ്ങാൻ പോകുംമുൻപിലും ഒറക്കത്തിൽനിന്നു എഴുന്നെക്കുമ്പൊഴും പള്ളിയിൽപൂകുമ്പൊഴുംപള്ളിക്കൽ നിന്നുപുറത്തപൊകുന്നെരത്തും തിന്നും മുൻപിലും തിന്നതിൽപിന്നെയും വിശെ ഷിച്ചനമസ്കരിപ്പാനും മററും വല്ലൊരു നന്മ പ്രവൃത്തിചൈവാനും തുടങ്ങുംപൊ ഴും കുരിശിന്റെ അടയാളം വര ച്ചകൊൾകയും വെണം

                            B  2                                              മൂന്നാം [ 22 ]  
                   മൂന്നാംപാഠം

നസ്രാണികൾ അറിയെണ്ട  ഒത്തും 
     അതിൽ പ്രധാനമായ കൂട്ടങ്ങ
              ളുംയെന്നതിന്മെൽ
   ഗു നീ നസ്രാണിയൊ 
   ശി തംപുരാന്റെ മനഗുത്താ
ല അതെ
   ഗു തംപുരാന്റെ മനഗുണത്താലെ 
അതെന്ന ചൊല്ലുന്നതെന്തെ 
   ശി നസ്രാണി ആകുന്നത ഉടയതംപു
രാന്റെ ഗുണവും നമ്മുടെ യൊഗ്യങ്ങ 
ളാലെ കിട്ടി കൂടാത്ത എല്ലായിലും വ
ലിയ മനൊഗുണമായതിനെകൊ 
ണ്ട തംപുരാന്റെ മനഗുണത്താലെ ന 
സ്രാണി ആകുന്നുയെന്ന ചൊല്ലുന്നു
   ഗു നസ്രണികൾ ആകുന്നതാര
   ശി മാമ്മൊദീസ മുങ്ങി മാറാനീശൊ

                                                      മിശി [ 23 ]                                                                                       

                                                                                   ദ്ധാം

മിശിവാടെപഠിത്വം കൈക്കൊണ്ടവി ശ്വസിക്കുന്നവൎനസ്രാണികളായത

ഗു നസ്രാണികൾക്ക് അറിയെങ്ങുന്നപ ഠിത്വമെന്തെന്നു

   ശി രക്ഷയുടെവഴിനമുക്ക്കാട്ടെണ്ടീ

ട്ടമിശിഹാതം പുരാൻനമ്മെപഠിപ്പി ച്ചതെല്ലാം

    ഗു നമ്മുടെ കൎത്താവാം ഈശോമിശി

ഹാപഠിപ്പിച്ചത നമ്മുക്ക പഠിച്ചറിയെ ണമെന്നുണ്ടൊ

   ശി പഠിച്ചെ മതിയാവു പഠിപ്പാൻ

ഉപെക്ഷിക്കുന്നവർക്കു രക്ഷ വഹിയാ

    ഗു മ്ശീഹാ തംപുരാന്റെറപഠിത്വം

അടക്കികൊള്ളുന്നഒത്തിന്റെറതലപ്പ ട്ടകൂട്ടങ്ങൾഎത്ര

    ശി  നാല അതായതവിശ്ചസിക്കു 

ന്നെൻ യെന്ന നമസ്കാരവും ആകാശങ്ങ

                                      B   3                                    ളിൽ [ 24 ] ളിൽ ഇരിക്കുന്നതും പ്രമാണങ്ങൾ പത്തും കൂദാശകൾ ഏഴും

ഗു വിശ്വസിക്കുന്നെൻയെന്ന നമസ്കാരമെന്തെല്ലാം നമ്മെ പഠിപ്പിക്കുന്നു ശി നമ്മുടെ ശുദ്ധമാന രഹസ്യത്തിനുടെ തലപ്പെട്ട രഹസ്യങ്ങളെ

ഗു ആകാശങ്ങളിൽ ഇരിക്കുന്നയെന്ന നമസ്കാരമെന്തെല്ലാം നമ്മെ പഠിപ്പിക്കുന്നു ശി തംപുരാനൊടപെക്ഷിപ്പാനും പ്രാൎഥിപ്പാനും വെണ്ടിരിക്കുന്നതെല്ലാം നമ്മെ പഠിപ്പിക്കുന്നു

ഗു തംപുരാന്റെ തിരുവിള്ളം വാണിരിപ്പാൻയെന്നതിന്നു വെണ്ടുന്ന തൊ [ 25 ] ക്കയും നമ്മെ പഠിപ്പിക്കുന്നുയെന്നതിവുറ്റ താല്പൎ‌യ്യമായത എല്ലാറ്റിനെയും കാൾ തംപുരാനെയും നമ്മെപൊലെ മറ്റെല്ലാവരയും സ്നെഹിക്കുന്നതെന്ന

ഗു കൂദാശകൾ എന്തെല്ലാം നമ്മെ പഠിപ്പിക്കുന്നു ശി തംപുരാൻ നമുക്ക് തരുന്ന തൻറെ നന്മയുടെ മദ്ധ്യവും കരുവുകളും ഒലിവുമെന്ന നമ്മെ പഠിപ്പിക്കുന്നു വിശേഷിച്ച വിശ്വാസവും ശരണവും ഉപവിയും യെന്നുള്ള ഗുണങ്ങൾ മൂന്ന് ദൈവപ്രസാദം നമുക്ക തന്ന വൎദ്ധിപ്പിക്കുന്ന പ്രകാരവും കൂടെ നമ്മെ പഠിപ്പിക്ക ആയത്.

B 4 ഒന്നാം [ 26 ] --- ഒന്നാം കൂട്ടം ശ്ലീഹന്മാരുടെ വിശ്വാസപ്രമാണമായാത്ത വിശ്വസിക്കുന്നെവുയെന്നതിന്മേൽ ഒന്നാം പാഠം വിശ്വസിക്കുന്നെവുഎന്നാ നമസ്കാരത്തിന്മേൽ ഗു നസ്രാണികൾക്കറിയെണ്ടുന്ന ഓത്തിൻറെ മുൻപിലത്തെ കൂട്ടമേതായത് ശി ശ്ലീഹന്മാരുടെ വിശ്വാസപ്രമാണമായത് വിശ്വസിക്കുന്നെവുയെന്ന നമസ്കാരം ഗു വിശ്വസിക്കുന്നെവുയെന്ന നമസ്കാരം എന്തെ ശ്ലീഹന്മാരുടെ വിശ്വാസപ്രമാണമെന്നു വിളിക്കപ്പെടുന്നു ശി വിശ്വാസത്തിൻറെ തലപ്പെട്ട രഹയങ്ങളെ അടക്കികൊള്ളുന്ന ഒരു പ്രമാണം ആണെ നസ്രാണികളെല്ലാവൎക്കുമുണ്ടാ [ 27 ] മുണ്ടാകെണ്ടീട്ട വിശ്വസിക്കുന്നെൻ യെന്ന നമസ്കാരം ശ്ലീഹന്മാരവകൾഉണ്ടാക്കിയതിനെകൊണ്ടും ൦ രം നമസ്കാരത്താൽ മാൎഗ്ഗമുള്ള പരമാൎഗ്ഗമില്ലാത്തവരിൽ നിന്നു ഒരു അടയാളമായിട്ട വിശേഷപ്പെടുന്നതിനെകൊണ്ടും വിശ്വസിക്കുന്നെൻ യെന്ന നമസ്കാരം ശ്ലീഹന്മാരുടെ വിശ്വാസപ്രമാണമെന്നു വിളിക്കപ്പെട്ടു ന്യായം ഗു വിശ്വസിക്കുന്നെൻ യെന്ന നമസ്കാരത്തിൽ എത്ര പകുപ്പുകളുണ്ട് ശി പന്ത്രണ്ട് ഗു ചൊല്ലി കേൾക്കെട്ടെ ശി ആകാശവും ഭൂമിയും സൃഷ്ടിച്ച സൎവതും കൈയാണ്ട ബാവാതംപുരാൻ മെലും വിശ്വസിക്കുന്നെൻ തന്റെ പുത്രൻ ഒരുവൻ നമ്മുടെ [ 28 ] ടെ കൎത്താവാം ഈശോമിശിഹാ മെലും വിശ്വസിക്കുന്നെൻ ൩ ഈ പുത്രൻ ശുദ്ധമാന റൂഹാദ്ക്കുദ്ശയാലെ ജനിക്കപ്പെട്ട കന്യസ്ത്രീ മറിയത്തിൽ നിന്നു പിറന്നു ൫ പന്തിയോസ്പിലാത്തോസിന്റെ നാളുകളിൽ ദുഃഖപ്പെട്ട കുരിശിന്മേൽ പതിക്കപ്പെട്ട മരിച്ചടക്കപ്പെട്ട പാതാളങ്ങളിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽ നിന്നു മൂന്നാം നാൾ ഉയിൎത്തു ൬ ആകാശങ്ങളിൽ കരയേറി സൎവതും കൈയാണ്ട ബാവാതംപുരാന്റെ വലത്ത് ഭാഗത്ത് ഇരിക്കുന്നു. ൭ അവിടെ നിന്ന് ഉയിരവരെയും മരിച്ചവരെയും വിധിപ്പാൻ വരുമെന്ന് വിശ്വസിക്കുന്നെൻ

പ്രശുദ്ധ [ 29 ] ൮ ശുദ്ധമാന റൂഹാദക്കുദ്ശാമെലും വിശ്വസിക്കുന്നെൻ. ൯ ശുദ്ധമാന കതോലിക്കപള്ളിയും പുണ്യവാളൻമാരുടെ ഒരിംപാടും -- പിഴകളുടെ പൊറുതിയും -- മരിച്ചവരുടെ ഉയിൎപ്പും --എന്നന്നെക്കുമുള്ള ആയിസ്സും ഉണ്ടെന്നും വിശ്വസിക്കുന്നെൻ ആമെൻ.

ഗു വിശ്വാസപ്രമാണത്തിന്റെ ആദിയിങ്കെൽ ചൊല്ലേണ്ടുന്ന വിശ്വസിക്കുന്നെൻ യെന്ന മുഴിയടെ അൎത്ഥം എന്തായത്

ശി ഈ നമസ്കാരത്തിന്റെ പന്ത്രണ്ട് പകുപ്പുകളിൽ അടങ്ങിരിക്കുന്നതെല്ലാം പരമപട്ടാങ്ങയാകുന്നുയെന്നും എൻറെ കണ്ണുകൾ കൊണ്ട കാണുന്നതിനെകാളും ഇവൊക്കയും വെസ്ഥായിരിക്കുന്നുയെന്നും [ 30 ] യാസം ഞാൻ വഴിയെ ഉറച്ചു വിശ്വസിക്കുന്നെൻ യെന്നതിന്റെ അൎത്ഥമായത്

ഗു ഈ വകുപ്പുകളിൽ അടങ്ങിരിക്കുന്ന രഹസ്യങ്ങളും ശുദ്ധമാന കതോലിക്ക പള്ളി വിശ്വസിച്ച പഠിപ്പിക്കുന്ന ശെഷം രഹസ്യങ്ങൾ ഒക്കെയും ഇത്ര ഉറപ്പോടു കൂടെ വിശ്വസിപ്പാൻ കാരണമെന്തയെന്ൻ

ശി ചതിപ്പാനും ചതിയിലകപ്പെടുവാനും തംപുരാന്റെ അരുളപ്പാട--വൊക്കയും ആകുന്നതിനെകൊണ്ട്

ഗു എന്നാൽ ഈ പന്ത്രണ്ട് പകുപ്പുകളിൽ എന്തെല്ലാം അടങ്ങിരിക്കുന്നു

ശി അംപുരാന്റെ മെലും ഈശോ മിശിഹാമെലും തന്റെ മണവാട്ടി

    ആകു [ 31 ] ആകുന്ന ശുദ്ധമാന പള്ളിയുടെ മെലും വിശ്വസിക്കെണ്ടതൊക്കെയും

ഗു വിശ്വസിക്കുന്നെൻ യെന്ന നമസ്കാരം അടുക്കെ ചെല്ലുന്നത് കൊണ്ട് ഉപകാരമുണ്ടോ

ശി വിശ്വാസത്തിന്റെ രഹസ്യങ്ങളും പകുപ്പുകളും നമ്മുടെ മനസ്സിൽ ഏറെ ഏറെ ഗ്രഹിക്കേണ്ടീട്ട് എത്രയും വലിയ ഉപകാരമുണ്ട്

രണ്ടാം പാഠം

വിശ്വസിക്കുന്നെൻ യെന്ന നമസ്കാരത്തിൻറെ ഏറ്റവും മുൻപിലത്തെ പകുപ്പയെന്നതിന്മേൽ

ഗു ആകാശവും ഭൂമിയും സൃഷ്ടിച്ച സൎവതും കൈയാണ്ട ബാവാ തംപുരാൻ മെലും വിശ്വസിക്കുന്നെൻ യെന്ന മുൻപിലത്തെ പകുപ്പ എന്തെല്ലാം നമ്മെ പഠിപ്പിക്കുന്നു [ 32 ] പ്പിക്കുന്നു ശി തമ്മിൽ വെവ്വേറെ ആയിരിക്കുന്ന മൂന്നാളുകളിൽ ഒരുവൻ തംപുരാനായുള്ളുയെന്നും മുൻപിലത്തെ ആൾ ആകുന്നു ബാവാ സൎവ്വവശമുള്ളവനാകുന്നുയെന്നും ആകാശവും ഭൂമിയും അതിൽപട്ട ശെഷം വസ്തുക്കൾ ഒക്കെയും ഇല്ലാഴ്മയിൽ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയെന്നതും കൂടെ വിശ്വസിക്കുന്നെൻയെന്ന നമസ്കാരത്തിന്റെ മുൻപിലത്തെ പകുപ്പ നമ്മെ പഠിപ്പിക്കുന്നു

ഗു ബാവായെന്നു തംപുരാനെ വിളിക്കുന്നതെന്ത് ശി താൻ സൃഷ്ടിച്ച പരിപാലിച്ച വാണിരിക്കുന്ന മാനുഷരൊക്കെയുടെ ബാവാകുന്നതിനെകൊണ്ടും തംപുരാൻ ദത്തപുത്രനെന്നു വിളിക്കപ്പെടുന്ന ന [ 33 ]

ല്ല നസ്രാണികളുടെ ബാവാകുന്നതിനെ 
കൊണ്ടും ഒട്ടെറയും ശുദ്ധമാന ത്രിത്വ
ത്തിനുടെ രണ്ടാമാൾ ആകുന്ന പുത്രനെ 
താൻ പിറപ്പിച്ച പുത്രൻ തംപുരാന്റെ 
സ്വതെയുള്ള പിതാവ താൻ ആകുന്ന
തിനെ കൊണ്ടും തംപുരാനെ ബാവാ
യെന്ന വിളിച്ചു ന്യായം 
   ഗു ശുദ്ധമാന ത്രിത്വത്തിനുടെ മുൻ
പിലത്തെ ആൾ ബാവാകുന്നതെന്തെ
   ശി ബാവാ തംപുരാൻ മറ്റാളിൽ 
നിന്ന പുറപ്പടാതെ പുത്രനും റൂഹാദക്കു
ദശായും യെന്ന രണ്ടാളുകളുടെ ആദി ആ 
കുന്നതിനെ കൊണ്ട 
   ഗു സൎവ്വതും കൈയ്യാണ്ടയെന്ന മുഴി
യടെ അൎത്ഥമെന്തായത 
   ശി തിരുമനസ്സായതൊക്കയും തം
പുരാന്ന സാധിക്കാമെന്നതിന്റെ അ
 
                                                    ൎത്ഥമാ [ 34 ] ൎഥമായാത

ഗു തംപുരാന് പിഴപ്പാനും മരിപ്പാനും വഹിയയെല്ലോ അപ്പഴോ സൎവ്വതും കൈയാണ്ടെന്നമുഴി തമ്പുരാന്റെ മേൽ ചൊല്ലുന്നതെങ്ങനെ

ശി പിഴപ്പാനും മരിപ്പാനും വശമുണ്ടാകുന്നത് മുഷ്കരത്വത്തിനടുത്ത പ്രവൃത്തി അല്ല ശക്തികേടെയുള്ളൂ യെന്നതിനെക്കൊണ്ട് സകല നന്മ നിറഞ്ഞിരിക്കുന്ന തംപുരാനു പിഴപ്പാനും മരിപ്പാനും വഹിയയെങ്കിലും സൎവതും കൈയാണ്ടാകുന്നുയെന്നും സൎവതും സാധിപ്പാൻ വശമുള്ളവൻ ഉടയതംപുരാനാകുന്നുയെന്നും ചൊല്ലി ന്യായം

ഗു ആകാശവും ഭൂമിയും സൃഷ്ടിച്ചുയെന്നതിന്റെ അൎഥം തിരിച്ചു ചൊല്ല

ശി ഇല്ലാഴ്മയിൽ നിന്ന് നിൎമ്മിച്ചുണ്ടാക്കുന്ന [ 35 ] ക്കുന്നത് സൃഷ്ടിക്കാ ആയതയെന്ന വരുംപൊൾ ആകാശവും ഭൂമിയും കടലും അതിലുള്ള ശെഷം സൃഷ്ടിപ്പുകൾ ഒക്കയും ഇല്ലാഴ്മയിൽ നിന്ന ഉടയതംപുരാൻ സൃഷ്ടിച്ചുണ്ടാക്കിയതിനെ കൊണ്ട ആകാശവും ഭൂമിയും സൃഷ്ടിച്ചുയെന്ന ചൊല്ലുന്നു

ഗു ഇഹലോകം ബാവാത്തന്നെ സൃഷ്ടിച്ചോ

ശി സൃഷ്ടികാൎ‌യ്യം കൊണ്ട ഒരു ദൈവാൾ ചെയ്യുന്നത മറ്റ രണ്ടാളുകളും കൂടെ ചെയ്യുന്നുയെന്നതിനെ കൊണ്ട ബാവാത്തന്നെ അല്ല ഇഹലോകം സൃഷ്ടിച്ചത് പിന്നെയോ ബാവയും പുത്രനും റൂഹാദക്കുദ്ശയുമെന്ന മൂവരും കൂടെ ഇഹലോകം സൃഷ്ടിച്ചുണ്ടാക്കി

ഗു എന്നാലോ സൃഷ്ടികാൎ‌യ്യത്തിന്മേൽ [ 36 ] ബാവാടെ പെരത്ര ചൊല്ലുന്നതെന്തെ

ശി പുത്രന്റെയും റൂഹാദക്കുദ്ശയുടെയും ആദിബാവാതംപുരാനാകുന്നതിനെകൊണ്ട സൃഷ്ടിക്കപ്പെട്ട വസ്തുക്കളോക്കയുടെ ആദികാരണം കൂടെ ആകുന്നുയെന്നു ചൊല്ലി ന്യായം

മൂന്നാം പാഠം രണ്ടാം പകുപ്പയെന്നതിന്മേൽ

ഗു തന്റെ പുത്രൻ ഒരുവൻ നമ്മുടെ കൎത്താവാം ഈശോമിശിഹാമെലും വിശ്വസിക്കുന്നെൻ യെന്ന രണ്ടാം പകുപ്പ യെന്തെല്ലാം നമ്മെ പഠിപ്പിക്കുന്നു

ശി തംപുരാന്റെ പുത്രൻ ശുദ്ധമാന ത്രീത്വത്തിനുടെ രണ്ടാമാൾ ആകുന്നുയെന്നും ബാവായെപോലെ അനാതി ആയ തംപുരാനും സൎവ്വവശമുള്ളവനും നമ്മെ സൃഷ്ടിച്ച പരിപാലിച്ച വാണിരിക്കുന്ന [ 37 ] ക്കുന്ന ഉടയനാഥനും നമ്മുടെ രക്ഷയെ പ്രതി മാനുഷനായ തംപുരാന്റെ പുത്രനും ഈശോമിശിഹായെന്ന തിരുനാമം ആയതുമെന്നിവൊക്കയും രണ്ടാം പകുപ്പ നമ്മെ പഠിപ്പിക്കുന്നു

ഗു ത്രിത്വത്തിലെ രണ്ടാമാൾ പുത്രൻയെന്നു വിളിക്കപ്പെടുന്നതെന്തെ

ശി അറിവും ബോധത്തും വഴിയായി അനാതിതൊട്ട ബാവായിൽ നിന്ന് പുത്രൻ പിറക്കപ്പെടുന്നതിനെകൊണ്ട ത്രിത്വത്തിലെ രണ്ടാമാളെന്ന വിളിക്കപ്പെടുന്നു

ഗു തന്റെ പുത്രൻ ഒരുവൻയെന്ന വിളിക്കപ്പെടുന്നതെന്തെ ശി ഈശോമിശിഹാത്രെ ബാവാതംപുരാന്റെ വൎഗ്ഗത്തിനടുത്ത എക [ 38 ] <poem> പുത്രൻ ആ‍കുന്നതിനെകൊണ്ടതൻെററപുത്രനൊരുവൻഎന്നവിളിക്കപ്പടുന്നു ഗു മാനുഷനായപുത്രൻതംപുരാൻഎന്തെ ംരംശൊയെന്നുവിളിക്കപ്പടുന്നു ശി ംരംശൊയെന്നതിരുനാമത്തിന്റഅൎത്ഥം രക്ഷയുടയവനായതഎന്നാലും നമ്മുടെ ദൊഷങ്ങളാലെ നാംയൊഗ്യനായിരുന്നു എന്നന്നെക്കുമുള്ളമരണത്തിൽ നിന്നു നമ്മെരക്ഷിച്ഛതുകൊണ്ട ഇശൊയെന്നുവിളിക്കപ്പെടുന്നു ഗു മിശിഹായെന്നുകൂടെവിളിക്കപ്പെടുന്നതെന്തെശി മിശിഹായെന്നപെരിന്റഅൎത്ഥം പൂചപ്പട്ടവൻ ആയത എന്നാൽ പണ്ടത്തെരാജാക്കളും പട്ടക്കാരും നിവ്യന്മാരുംപൂചപ്പടാറായിരുന്നുയെന്നതിനെകൊണ്ടരാജാക്കളുടെരാജാ [ 39 ] വും പട്ടക്കാരരിലും നിവ്യന്മാരിലും അഗ്രെസരനും അകുന്നം ഈശൊ കൎത്താവമിശിഹായെന്ന പെരകൂടെ വിളിക്കപ്പെടുന്നു.

ഗു ശെഷമുള്ളവരുടെ ശരീരമെന്ന പോലെം ഈശൊമിശിഹാടെ തിരുമെനിയും കൂടെ പൂചപ്പട്ടൊ. ശി അല്ല തന്നിൽ ആയിരുന്ന ദൈവസ്വഭാവത്താലത്രെ ഈശൊമിശിഹാ എന്ന പൂചപ്പട്ടു.

ഗു ഈശൊമിശിഹാ നമ്മുടെ കൎത്താവാകുന്നുയെന്ന ചൊല്ലുന്നതെന്തെ

ശി തനിക്കുള്ള ദൈവസ്വഭാവത്താലെ ബാവാ തമ്പുരാനെ പൊലെം ഈശൊമിശിഹാ നമ്മുടെ കൎത്താവും നമ്മുടെ ഉടയവനുമാകുന്നതിനെകൊണ്ടും താൻ എടുത്ത മാനുഷസ്വഭാവത്തിങ്കൽ

C 3 മാ [ 40 ] മാണിക്കമായ തന്റെ ചോര ചീന്തിയ
തിനാലെ ചൈത്താന്റെ അടിമ
യിൽ നിന്ന് നമ്മെ വീണ്ടകൊണ്ട രക്ഷിച്ച
തിനെകൊണ്ടും ഈശൊമിശിഹാ നമ്മുടെ
കൎത്താവും നമ്മുടെ പരമനാഥനുമാകു
ന്നുയെന്ന ചൊല്ലുന്നു.

നാലാം പാഠം[തിരുത്തുക]

മൂന്നാം പകുപ്പയെന്നതിന്മെൽ[തിരുത്തുക]

ഗു ഇ പുത്രൻ ശുദ്ധമാന റൂഹാദക്കുദ
ശയാലെ ജനിക്കപ്പട്ട കന്യാസ്ത്രീ മറിയ
ത്തിൽ നിന്ന് പിറന്നുയെന്ന് വിശ്വാസത്തി
ന്റെ മൂന്നാം പകുപ്പയെന്തെല്ലാം നമ്മെ
പഠിപ്പിക്കുന്നു.

ശി പുത്രൻ തമ്പുരാൻ ശുദ്ധമാന റൂ
ഹാദക്കുദാടെ പ്രവൃത്തിയാലെ മറി
യമെന്ന് വിളിക്കപ്പട്ട ഒരു കന്യസ്ത്രീയുടെ
വയറ്റിൽ നിന്ന് നമ്മുക്കുള്ള പോലെ

=======================================================
[ 41 ] ഒരു ആത്മാവും ഒരു ശരീരവുമെടുത്ത

അവരിൽ നിന്ന് പിറന്നുയെന്ന് നമ്മെ പഠി
പ്പിക്കുന്നു.

ഗു ശുദ്ധമാന റൂഹാദക്കദശാടെ പ്ര
വൃത്തിയെലെന്ന് ചൊല്ലുന്നതിന്റെ
അൎത്ഥമെന്തന്ന

ശി കന്യസ്ത്രീ മറിയത്തിന്റെ ശുദ്ധ
മാന ചോര കൊണ്ട റൂഹാദക്കുദശാ ഒരു
ശരീരം നിൎമ്മിച്ച അതിൽ ദൃഢതയുള്ള
ഒരു ആത്മാവിനെയും സൃഷ്ടിച്ച് ആ ദേ
ഹവും ആത്മാവും കൂടെ പുത്രൻ തമ്പുരാ
നെടുത്ത തന്നിൽ തന്നെ ഒന്നിച്ച് പട്ടാ
ങ്ങയായ മാനുഷനും കൂടെ ആയി ചമ
ഞ്ഞുയെന്നമെൽ ചൊല്ലിയ വചനങ്ങ
ളുടെ അൎത്ഥമായത

ഗു ആ ശരീരത്തെ ഉരുതിരിപ്പാനും

c 4 ആ [ 42 ] ൪൦

ആയാത്മാവിനെ സൃഷ്ടിപ്പാനും ബാവായും പുത്രനും റൂഹാദക്കുദശായുമെന്ന് മൂവരും കൂടെ കൂടിട്ടുണ്ടൊ ശി അതെ ദൈവാളുകൾ മൂവരും കൂടെകൂടിട്ടുണ്ട്. ഗു അപ്പൊഴൊ റൂഹാദക്കുദശാടെ പ്രവൃത്തിയാലെ അത്രെയെന്ന് ചൊല്ലുന്നതെന്തെ ശി ഉപവിക്കടുത്ത പ്രവൃത്തി റൂഹാദക്കുദശാടെ പ്രവൃത്തിയെന്ന് ചൊല്ലി ന്യായം എന്നാൽ പുത്രൻ തമ്പുരാൻ മാനുഷനായി പിറന്നത് വലിയ ഉപവിയുടെ പ്രവൃത്തി ആകുന്നതിനെകൊണ്ട് റൂഹാദക്കുദശയാലെ തികയപ്പട്ടുയെന്ന് ചൊല്ലുന്നു. ഗു മാറാനീശൊമിശീഹായ്ക്ക് എത്ര വൎഗ്ഗമുണ്ട്. [ 43 ] ശി രണ്ട് അതായത് മാനുഷസ്വഭാവ
വും ദൈവസ്വഭാവവും

ഗു ഇശൊമിശിഹായിൻ എത്ര
ആൾ ഉണ്ട്

ശി ഒരു ആൾ ത്തന്നെ ആയത് ശുദ്ധമാ
ന ത്രിത്വത്തിനുടെ രണ്ടാമാളെന്ന

ഗു തമ്പുരാന്റെ പുത്രനും കന്യസ്ത്രീ
മാർത്തമറിയത്തിന്റെ പുത്രനും പറയു
ന്നത് ഒരാൾത്തന്നെയൊ

ശി പട്ടാങ്ങയായ തമ്പുരാനും പ
ട്ടാങ്ങയായ മാനുഷനും ആകുന്ന ഈ
ശൊമിശിഹാ ഒരാൾത്തന്നെയുള്ളു

ഗു അപ്പഴൊ കന്യസ്ത്രീ മാർത്തമറിയം
തമ്പുരാന്റെ അമ്മാകുന്നൊ

ശി പട്ടാങ്ങയായ തമ്പുരാനാകുന്ന
ഈശൊമിശിഹാടെ അമ്മായതിനെ
കൊണ്ട കന്യസ്ത്രീ മാർത്തമറിയം ഉമ്മ പട്ടാ

=================================================
[ 44 ]
ങ്ങയായ തംപുരാന്റെ മാതാവാ
കുന്നുയെന്ന നമ്മുടെ വിശ്വാസമായത 
   ഗു മാർത്ത മറിയത്തുമ്മാ എല്ലാപ്പൊ 
ഴും കന്യസ്ത്രീ ആയിരുന്നൊ 
   ശി പെറും മുൻപിലും പെറ്റപ്പൊ 
ഴും പെറ്റതിൽ പിന്നയും എപ്പൊഴും 
കന്യസ്ത്രീ ആയിരുന്നു
                    അഞ്ചാംപാഠം 
      നാലാംപകുപ്പയെന്നതിന്മെൽ 
   ഗു പന്തിയൊസ്പിലാത്തൊസിന്റെ 
നാളുകളിൽ ദുഃഖപ്പട്ട കുരിശി 
ന്മെൽ പതിക്കപ്പട്ട മരിച്ച അടക്കപ്പട്ടു 
യെന്ന നാലാം പകുപ്പ എന്തെല്ലാം നമ്മെ 
പഠിപ്പിക്കുന്നു
   ശി മാണിക്കമായ തന്റെ ശുദ്ധമാ 
ന ചൊരയാലെ ഇഹലൊകം വീണ്ടുവി 
ളുവാൻ നമ്മുടെ കർത്താവാം ഈശൊമിശി 

                                                                  ഹാ [ 45 ] ഹായൂദ രാജ്യത്തിലെ അധികാരി ആയിരുന്ന പന്തിയൊസപിലാത്തൊസിന്റെ നാളുകളിൽ പാടുപ്പട്ട കുരിശിൻെററ മരത്തെൽ തൂങ്ങപ്പട്ട മരിച്ച അതിൽനിന്ന ഇറക്കപ്പട്ടതിൻെററ ശെഷം തൻെററ ശുദ്ധമാന ശവം പുത്തൻ കവുരിംകൽ അടക്കപ്പട്ടുയെന്ന നാലാം പകുപ്പ നമ്മെ പഠിപ്പിക്കുന്നു.

ഗു ദുഃഖപ്പട്ടയെന്ന മുഴിയടെ അൎത്ഥമെന്തെല്ലാമെന്ന ചൊല്ലി കെൾക്കട്ടെ.

ശി തന്റെ ദീനതപാട്ടിൽ മിശിഹാ തംപുരാൻ ക്ഷമിച്ച സംകടങ്ങളൊക്കയും ഇമുഴി അടക്കികൊള്ളുന്നു.

ഗു എങ്ങനെപാടുപ്പട്ടു തംപുരാനായിട്ടൊ മാനുഷനായിട്ടൊ

ശി തംപുരാനായിട്ടപാടുപ്പടുപാ [ 46 ] നും മരിപ്പാനും വഹിയ മാനുഷനായിട്ട പാടുപ്പട്ടീട്ടെയുള്ളു ഗു കുരിശിന്റെ ശിക്ഷ എന്തൊര ശിക്ഷായത ശി എല്ലാറ്റിനെകാളും മെനിക്ഷയവും കടുമയുമുള്ള ഒരശിക്ഷായിരുന്നു ഗു കർത്താവിനെ കുരിശിന്മെൻ തറച്ച കൊൾവാൻ കല്പിച്ചതാര ശി യൂദാരാജ്യത്തിലെ അധികാരി ആയ പന്തിയൊസപീലാത്തൊസെന്ന ഒരദെഹം മിശിഹാ കർത്താവിന്ന കുറ്റമില്ലെന്ന ബൊധിച്ചറിഞ്ഞുവെംകിലും തന്നെപിടിച്ചകുരിശിൻമെൽതൂക്കികൊള്ളണമെന്നവിധിച്ചകല്പിക്കയും ചൈതു ഗു യൂദൻമാരുടെ കൈയ്യിൽനിന്നും പീലാത്തൊസിന്റെറ വശത്തിൽനിന്നും [ 47 ] ത്തന്നെരക്ഷിപ്പാൻ ഈശൊമിശിഹായ്ക്ക നിർവാഹമില്ലാഞ്ഞതൊ ശി തന്നെ രക്ഷിപ്പാൻ വശമുണ്ടായിരുന്നുയെംകിലും നമ്മുടെ രക്ഷയെപ്രതി താൻപാടുപ്പട്ട മരിക്കണമെന്ന അനാതി ആയ തന്റെ ബാവാടെ തിരുമനസാകുന്നു യെന്നറിഞ്ഞീട്ട താൻ മനസാലത്തന്നെ വഴങ്ങി പാടുപ്പട്ടമരിച്ചയെന്ന തന്നെ അല്ല പിന്നയൊ താന്തന്ന എഴുന്നെറ്റ തന്റെ ശത്രക്കൾക്ക എതൃത്ത തന്നെ പിടിപ്പാനും കെട്ടുവാനും വന്നവർക്ക നല്ലമനസ്സാലെ അനുവാദം കൊടുക്കയും ചൈതു ഗു എവിടെവച്ച കുരിശിന്മെൽ പതിക്കപ്പട്ടു ശി ഗൽഗുൽത്തയെന്നമലമെൽ ഗു കുരിശിന്മെൽ തൂങ്ങിരിക്കുംപൊൾ [ 48 ]

മയന്ന


ഠരംശൊമിശിഹാഎങ്കെല്ലാംചൈതു

  ശി   തന്റെറശത്രുക്കളെകുറിച്ച

ബാവായൊടനമസ്കവിച്ചമാസഷരു ടെദൊഷങ്ങളാലെകൊപിച്ചിരുന്ന തംപുരാന്റെറതിരുമുൻദാഗെതന്റെ റമരണം ഉത്തരപൂജായിതിരുകാഴ് ച്ചവൈക്കയ്ംചൈതു

   ഗു  മിശിഹാകർത്താവിന്റെറമരണ

ത്തിൽതന്റെദൈവസ്വഭാവംദെഹ ത്തിൽനിന്നും ആത്മത്തിൽനിന്നും വെപ്പി രിങ്ങൊ

   ശി   എല്ലംരംശൊനിശിഹാടെശുദ്ധ

മാനആത്മാപത്രെതന്റെറദെഹത്തി ൽനിന്നപെത്തിരിങ്ങീട്ടെയുള്ളു

    ഗു   മിശിഹാകർത്താവആർക്ക വെണ്ടിട്ട

മരിച്ചു

    ശി മാനുഷരെല്ലാവരുടെരക്ഷയെ

                                                                   പ്രതി [ 49 ] 
                                                                            മധങ

പ്രതിമരിച്ചഎല്ലാവർക്കുംവെണ്ടിട്ട ഉ ത്തരിക്കയുചൈതു

  ഗു  മാനുഷരെല്ലാവർക്കും വെണ്ടിട്ടഎ

ങ്ങനെഉത്തരിച്ചു

      ശി  മാനുഷനായിട്ടപാടുപ്പട്ടമരി

ച്ചതുകൊണ്ടുംതനിക്കുള്ളദൈവസ്വഭാ വത്താലെതാൻക്ഷമിച്ചദുഷ്കർമ്മങ്ങൾക്ക അററമില്ലാത്തയൊഗ്യതവരുത്തിയ തുകൊണ്ടും അററമില്ലാത്തവണ്ണം മാനു ഷരെല്ലാവർക്കവെണ്ടിട്ട ഉത്തരിക്കയും ചൈതു

      ഗു  അപ്പഴൊമാനുഷരൊക്കയുടെ

രക്ഷയെപ്രതിംരംശൊമശിഹാമരി ച്ചുവെംകിൽഎല്ലാവരുംരക്ഷപ്പടാങ്ങ തെങ്കെ

   ശി  മിശിഹാടെഭംഗപ്പാടയുംമര

ണവുംകൊണ്ടയുള്ളഫലംഅനുഭവി


                                                                         പ്പാ [ 50 ] 

മധപ്ര


പ്പാനായിട്ടബതന്നതാൻ കല്പിച്ചകൂ ഭാശകളെവെണ്ടുന്നയൊഗ്യതയൊട് കൂടെകൈക്കൊണ്ടതന്ളെറമെൽ വിശ്വസിച്ചനന്മപ്രവൃത്തിയുംചൈതമി ശിഹാടെമരണത്തിന് റെറയൊഗ്യ ങ്ങൾതനിക്കടുത്തയൊഗ്യങ്ങൾഎന്ന പൊലെഒരൊരുത്തൻതനിക്കാക്കിയെ മതിയാവുഎന്നാൽഇവയില്ലായ്ക്ക കൊണ്ടമിശിഹാടെദീനതപ്പാടുംമരണവും പലർക്കനിഷ്ഫലമായിരക്ഷഇല്ലാതെ ബൃയിപൊകുന്നത

            ബൃറടംപാഠം
  അഞ്ചാംപകുപ്പയെന്നതിന്മെൽ
ഗു  പാതാളങ്ങളിൽഇറങ്ങിമരി

ച്ചവരുടെഇടയിൽനിന്നാംനാൾ ഉയിൎത്തുയെന്നഅഞ്ചാംപകുപ്പങ്കെ ല്ലാംനമ്മെപഠിപ്പിക്കുന്നു


                                                                             ശി [ 51 ]  
                                                                                മധന്മ

   ശി  മിശിഹാകൎത്താവമരിച്ചുടനെത

ന്റെറശുദ്ധമാനആത്മടവഓറടഹ ത്തിന്റെറമടിയെന്നപെരുള്ളപട താളത്തിൽഇറങ്ങിഅവിടെയുണ്ടാ യിരുന്നബാവീമ്മാരെതക്ഷിച്ചതാൻ മരിച്ചീട്ടമൂന്നാംപക്കംഉയിർത്തുയെന്ന നമ്മെപഠിപ്പിക്കുന്നു

  ഗു ബാവാമ്മരുടെആത്മാവുകൾ

പാതാളത്തിൽഎങ്കചൈതിരുന്ന

  ശി പട്ടാങ്ങയായമിശിഹാകുന്നംരം

ശൊകർത്താവിന്റെശവരവഅന്മകൂല ത്തൊടുകൂടെശരണ്ടമായിപാർത്തിരുന്നു

   ഗു  ബാവാമ്മാരു  ആത്മവുകൾമി

ശിഹായിൽനിന്നഎങ്കെല്ലാംശരണമാ യിപാർത്തിരുന്നു

    ശി  പാതാളത്തിൽനിന്നഅവരെ

രക്ഷിച്ചആകാശമൊക്ഷത്തിൽകൂട്ടി


                                     D                                 കൊ [ 52 ]   
   ൫ധ

കൊണ്ടുപൊകുമെന്നശരണമായിപാ ർത്തിരുന്നുഎന്നാൽമിശിഹാടെസുദ്ധമാ നആത്മാവപാതാളത്തിൽഇറങ്ങി യപ്പൊൾതന്റെറദൈവസുഖംഅ വർക്കകാട്ടിമൊക്ഷടുത്തിയാറെആ കാശത്തിംകൽതാൻഎഴുന്നെള്ളിയ പ്പൊൾതനൊടകൂട്ടികൊണ്ടുപൊകയും ചൈയ്യിതു

 ഗു   ബാവാമ്മാരുടെആത്മാവുകളഅ‍

മൊക്ഷത്തിൽമുൻപെപൊകാങ്ങ തെങ്കെ

 ശി  ആദത്തിന്റെറപിഴയാലെപൂ

ട്ടികിടന്നആകാശമൊക്ഷംതന്റെറമ രണത്താലെംരംശൊമിശിഹാതുറന്ന താൻത്തന്നെആകാശത്തമുൻപിൽക രയെറെണമെന്നീട്ടബാവാമ്മാരുടെ ആത്മാവുകൾമ്ശീഹാഎഴുന്നെള്ളുംമുൻ


                                                                               പെ [ 53 ] പെമൊക്ഷത്തിൽ പൊകാതിരുന്നു.
ഗു മരിച്ചിട്ട് മൂന്നാം പക്കം അത്രെ ഉയിൎത്തതെങ്കെ.
ശി പട്ടാങ്ങയാലെ താൻ മരിച്ചുയെന്ന് കാട്ടെണ്ടീട്ടത്രെ.
ഗു ശെഷമുള്ളവർ ഉയിൎത്തപോലെ മിശിഹാകൎത്താവും ഉയിൎത്തൊ
ശി അല്ല മിശിഹാ തം പുരാൻ തനിക്കുള്ള ദൈവശക്തിയാലെത്തന്നെ ഉയിൎത്തു ശേഷമുള്ളവർ കൎത്താവിന്റെ വെശത്താൽ അത്രെ ഉയിൎത്തത്.
എഴാം പാഠം


ആറാം പകുപ്പയെന്നതിന്മെൽ

ഗു ആകാശങ്ങളിൽ കരയെറിസൎവ്വതും കൈയ്യാണ്ട ബാവാ തമ്പുരാന്റെ വലത്തുഭാഗത്ത് ഇരിക്കുന്നുയെന്ന് ആറാം പകുപ്പ് എന്തെല്ലാം നമ്മെ പഠി

‌===================================================================

D2 പ്പിക്കുന്നു


[ 54 ] പ്പിക്കുന്നു.

ശി ഉയിൎത്തീട്ട് നാല്പതാം പക്കം തന്റെ ശിഷ്യരുടെ സമുക്ഷത്ത് ഇശൊമിശിഹാ ആകാശത്ത് എഴുന്നള്ളി ദൈവസ്വഭാവത്താലെ മൊക്ഷപ്രഭയിൽ ബാവായ്ക്ക് ശരി ആകുന്നത്താൻ മാനുഷസ്വഭാവത്താൽ മാലാഖാമാരും പുണ്യവാളരും ഒക്കകാൾ ഉയരപ്പട്ടപ്രധാന സ്ഥാനം കിട്ടി സൎവ്വവസ്തുക്കളുടെ നാഥനായി പ്രതിഷ്ഠിക്കപ്പെട്ടുയെന്ന് ആറാം പകുപ്പ് നമ്മെ പഠിപ്പിക്കുന്നു.
ഗു ആകാശത്തെഴുന്നള്ളും മുൻപെ നാല്പതു ദിവസം ഇഹലൊകത്തിങ്കൽ പാൎത്തതെന്തെ.
ശി താൻ പലപ്പൊഴും വെളിച്ചപ്പെട്ട തന്റെ ഉയിൎപ്പിനുടെ പട്ടക്കു സാക്ഷിച്ച ഉറപ്പിപ്പാനും വിശ്വാസകാൎ‌യ്യ
ങ്ങളെ

[ 55 ] ങ്ങളെ തന്റെ ശ്ലീഹന്മാരെ എറെഎ റെ പഠിപ്പിപ്പാനുമായിട്ട നാല്പത ദിവ സം ഇഹലൊത്തിംകൽ മിശിഹാ ഇരു ന്നു ആകാശത്തെഴുന്നെള്ളും മുൻപെ

ഗു ആകാശത്തെഴുന്നെള്ളിയത എ ങ്ങനെ തംപുരാനായിട്ടൊ മാനുഷനാ യിട്ടൊ

ശി ൟശൊമിശിഹാ തംപുരാനാ യിട്ട എല്ല ഇടത്തിലിരിക്കുന്നയെന്നതി ന്നെകൊണ്ടമാനുഷനായിട്ടത്രെ ആകാ ശത്ത എഴുന്നെള്ളി

ഗു മിശിഹാ തംപുരാൻ ആകാശത്ത എഴുന്നെള്ളിയെന്നും എത്രയും ശുദ്ധമ കപ്പട്ട തന്റെ മാതാവ ആകാശത്ത എടുക്കപ്പട്ടുയെന്നും ചൊല്ലുന്നതെന്തെ

ശി പട്ടാങ്ങയായ തംപുരാനും പ ട്ടാങ്ങയായ മാനുഷനും ആകുന്ന മിശി

D 3
ഹാ
[ 56 ]

൫ധത


ഹാകർത്താവൻറെറദൈവശക്തിയാ ലെത്തന്നെആകാശത്തഎഴുന്നെള്ളിഎ ന്നാൽസൃഷ്ടിക്കപ്പട്ടതിൽപ്രധാന സൃഷ്ടി പ്പാകുന്നതൻറെറമാതാവമൎത്തിമറി യംതാൻശക്തിയാലെഅല്ലതംപുരാ ൻറെറവശതത്താലെഅത്രെആകാശ ങ്ങളിൽകരയെറിയെന്നതിനെകൊ ണ്ടആകാശത്തഎടുക്കപ്പട്ടുയെന്ന ചൊ ല്ലിന്യായം

ഗു സർവ്വതുംകൈയ്യാണ്ടബാവാതം പുരാൻറെറവലത്തഭാഗർത്തിരിക്കുന്നു യെന്നതിൻറെഥഅർത്ഥമെങ്കന്നബാവാ തംപുരാന്നവലത്തഭാഗവുംഎടത്തഭാ ഗവുമുണ്ടൊ

ശി ബാവാതംപുരാന്നവലവും ഇട വുമില്ലപിന്നെയൊഇഹലൊകത്തി ന്നടുത്തബഹുമാനകാര്യം കൊണ്ടആരട


                                                                         നും [ 57 ] 
                             ൫ധ൫

നുംവലത്തഭാഗത്തിരിക്കുന്നുയെന്നപറ യുംപൊൾ എറെബഹുമാനമുള്ളഇട ത്തിൽഇരിക്കുന്നുയെന്നബൊധിക്കുന്ന പൊലെനമ്മുടെകർത്താവരരംശൊമി ശിഹാടെമാനുഷസ്വഭാവത്തിന്നസൃഷ്ടി പ്പുകളൊക്കകാളംകിട്ടിയമൊക്ഷസ്തു തിയുംപ്രഭയും അറിയിക്കെണ്ടീട്ടബാ വാതംപുരാൻറെറവലത്തഭാഗത്തി രിക്കുന്നുയെന്നചൊല്ലുന്നു

  ഗു ബാവാതം പുരാൻറെറവലത്ത

ഭാഗത്തമിശിഹാകർത്താവ ഇരിക്കുന്നു യെന്നചൊല്ലുന്നതെങ്കെആകാശത്തിൽ പക്ഷെഇരുന്നെള്ളിരിക്കുന്നൊ

  ശി എല്ലവസ്തുക്കളുടെനാഥനുംഉട

യവനുമായിട്ടതനിക്കള്ളമൊക്ഷസ്തു തിപകർച്ചഅല്ലാതെകണ്ടതാൻഅടക്കി രിക്കുന്നുയെന്നനമ്മെബൊധിപ്പിക്കണ്ടീട്ട


            D  4                            ഇരി [ 58 ] 

൫ധന്ന


ഇരിക്കുന്നുയെന്നചൊല്ലിന്യായം

       എട്ടാംപാഠം
  എഴാംപകുപ്പയെന്നതിമ്മെൽ
ഗു  അവിടെനിന്നഉയിരവരയുംമ

രിച്ചവരയുംവിധിപ്പാൻവരുമെന്നഎ ഴാംപകുപ്പയെങ്കെല്ലാംനമ്മെപഠി പ്പിക്കുന്നു

മ  ഇഹലൊകത്തിൻറെറഒടുക്കം

വരുമ്പൊൾഅനെകംസ്തുതിയുംപ്രാ യൊടുംകൂടെആകാശത്തിൽനിന്നമിശി ഹാകർത്താവഎഴുന്നെള്ളിമാനുഷരെ ല്ലാവരയുംവിധിച്ചഅവരവരുടെന ന്മതിന്മക്കൊത്തവണ്ണംശിക്ഷയുംസമ്മാന വുംകല്പിക്കയും ചൈയ്യുമെന്നഴാം പകുപ്പനമ്മെപഠിപ്പിക്കുന്നു

  ഗു  മരിച്ചുടനെത്തന്നെമിശിഹാതം

പുരാൻഒരൊരൊത്തരെവിധിക്കുന്നു


                                                          യെ [ 59 ] 
                              ൫ധങ

യെല്ലൊഅപ്പഴൊഒടുക്കത്തെ ചൊദ്യത്തിംകൽഎല്ലാവരുംവീണ്ടവിധി ക്കപ്പടുവാൻഎങ്കൊരഅവകാശമാ യത

 ശി  അതിന്നപലഅവകാശമുണ്ട
   ൾ  തംപുരാൻറെറസ്തുതിക്കും
    ഭംരംശൊമിശിഹാടെമെനിക്കും
    ന പുണ്ടയവാകുരുടെപുകഴ്ച്ചക്കും
    ത തണ്യവരുടെനാണത്തിന്നും
   ൫ ആത്മത്തൊടുകൂടെശരീരംശി

ക്ഷപ്പടുവാൻയെഷിലുംമൊക്ഷപ്പടു വാനെംകിലുംയെന്നതിന്നഒടുക്കത്ത ചൊദ്യംവെണ്ടിരിക്കുന്നു

  ശു  തംപുരാൻറെററസ്തുതിക്കഎങ്കെ

ഒടുക്കത്തചൊദ്യംവെണ്ടിരിക്കുന്നു

 ശി ഇഹലൊകത്തിംകൽഇരിക്കു

ന്നെത്തടിലപ്പൊൾനല്ലവർസംകടപ്പ


                                                              ടുക [ 60 ] ടുകയും ദുഷ്ടരെ കാന്തപ്പടുകയും ചൈയ്യുന്നുയെന്ന കാണ്മാറുണ്ട. എന്നാൽ ഇഹലൊകം തംപുരാൻ പരിപാലിച്ച വാണിരിക്കുന്ന ന്യായവും ക്രമവും അറിയെണ്ടീട്ട ഒടുക്കത്ത ചൊദ്യം വെണ്ടിരിക്കുന്നു

 ഗു മിശിഹാടെമെനിക്ക് എന്തിന്ന്?

 ശി എത്രയും വലിയ നെരുകെടായി മാനുഷരാൽ ഈശൊമിശിഹാ വിധിക്കപ്പെട്ടുയെന്നതിനെ കൊണ്ട ഒരിക്കൽ യെംകിലും മാനുഷരൊക്കയുടെ സമുക്ഷത്ത എല്ലാവരും വിധിക്കുന്ന നാഥനായിട്ട വരുവാൻ അവകാശമുണ്ട.

 ഗു പുണ്യവാളന്മാരുടെ പുകഴ്ച്ചക്കും കൂടെ എന്തെ?

 ശി അവരിൽ പലര ദുൎജ്ജങ്ങളുടെ നിൎമ്മാണവും ദുഷ്ടതയും കൊണ്ട എത്രയും വലിയ മെനിക്ഷയമായി മരിച്ചതിനെ

=======================================================[തിരുത്തുക]

നകൊ [ 61 ] ന കൊണ്ട് ഇഹലൊകവാസികൾ എല്ലാവരുടെ സമുക്ഷത്തിംകൽ സ്തുതിക്കപ്പെടെണമെന്ന ന്യായമായത

 ഗു തണ്ട്യവൎക്കെന്തൊര നാണമുണ്ടാകും

 ശി തണ്ട്യവരും പ്രത്യെകം കള്ളപുണ്യം കാട്ടി മറ്റവരെ ചതിച്ചവരും അവരുടെ കള്ള ജ്ഞാനവും രഹസ്യത്തിൽ ചൈയിതശെഷം നൃമ്മിൎ‌യ്യാദങ്ങളും എല്ലാവൎക്കും പരഹസ്യമായിരിക്കുന്നുയെന്നു കാണുംപൊൾ വളരെ നാണപ്പടും

ഒമ്പതാം പാഠം
എട്ടാം പകുപ്പയെന്നതിന്മേൽ


 ഗു ശുദ്ധമാന റൂഹാദക്കുദശാമെലും വിശ്വസിക്കുന്നെൻയെന്ന എട്ടാം പകുപ്പ എന്തെല്ലാം നമ്മെ പഠിപ്പിക്കുന്നു

 ശി റൂഹാദക്കുദശാ ശുദ്ധമാനത്രിത്വത്തിനുടെ മൂന്നാമാൾ ആകുന്നുയെന്നും

=======================================================[തിരുത്തുക]

ബാ [ 62 ] ബാവായും പുത്രനും യെന്നപൊലെ അന്നാതി ആയ തംപുരാനും സൎവ്വതും വശമുള്ളവനും വസ്തുക്കളെല്ലാം സൃഷ്ടിച്ച വാണിരിക്കുന്ന പരമനാഥനുമാകുന്നുയെന്ന നമ്മെ പഠിപ്പിക്കുന്നു

 ഗു ശുദ്ധമാന റൂഹാദക്കുദശാടെ പുറപ്പാട എങ്ങനെ

 ശി മനസ്സും ഉപവിയും വഴിയായിട്ട ബാവായിൽ നിന്നും പുത്രനിൽ നിന്നും റൂഹാദക്കുദശാ പുറപ്പെടുന്നു.  ഗു എന്നാൽ ബാവായിൽനിന്നു പുത്രൻ പിറക്കപ്പടുന്നുയെന്നും ബാവായിൽ നിന്നും പുത്രനിൽനിന്നും റൂഹാദക്കുദശാ പുറപ്പെടുന്നുയെന്നും വരുംപൊൾ പുത്രൻ ആകും മുൻപെ ബാവാ ഉണ്ടായിരുന്നുയെന്നും ബാവായും പുത്രനും റൂഹാദകുദശായ്ക്കു മുൻപിൽ ആകുന്നുയെന്നും വ


രുമെ
[ 63 ] തമെല്ലൊ അപ്പഴൊ ബാവായും പുത്രനും റൂഹാദക്കുദശായും മൂവരുമൊരുപൊലെ അനാതി ആയിരിക്കുന്നുയെന്ന ചൊല്ലുന്നതെങ്ങനെ

 ശി അനാതിതൊട്ട ബാവായിൽ നിന്ന് പുത്രൻ പിറക്കപ്പെടുന്നുയെന്നപൊലെ ബാവായിൽ നിന്നും പുത്രനിൽ നിന്നും റൂഹാദക്കുദശായും അനാതിതൊട്ട പുറപ്പെടുന്നുയെന്നതിനെ കൊണ്ട മുൻപിൽ ഇല്ലയെന്നും പിന്നെ ഉണ്ടായിയെന്നും വരാതെ മൂവരുമൊരുപൊലെ അനാതി ആയിരിക്കുന്നു

 ഗു ബാവായും പുത്രനും എത്രയും ശുദ്ധമകപ്പെട്ട അരൂപി ആകുന്നുയെല്ലൊ അപ്പൊഴൊ ത്രിത്വത്തിലെ മൂന്നാമാൾ അത്രെ ശുദ്ധമാന റൂഹാദക്കുദശായെന്നു വിളിക്കപ്പെടുന്നതെന്തെ


ശി
[ 64 ]  ശി ത്രിത്വത്തിലെ മുൻപിലത്തെ ആൾ താൻ നാമത്താലെ ബാവായെന്നും രണ്ടാമാൾ പുത്രനെന്നും വിളിക്കപ്പടുന്നു എന്നാൽ നമ്മുടെ ആത്മാവുകളെ ശുദ്ധമാക്കുന്ന മൂന്നാമാളിനെ മറ്റിരുവരിൽ നിന്നു തിരിപ്പാനായി ശുദ്ധമാന റൂഹാദക്കുദശായെന്നു വിളിച്ചു ന്യായം.

 ഗു പുണ്യപ്പട്ട ആത്മാവുകളും മാലാഖാമാരും ശുദ്ധമകപ്പെട്ട അരൂപികൾ അല്ലെയൊ

 ശി സൃഷ്ടിപ്പുകൾക്കുള്ള ശുദ്ധതൊക്കയും റൂഹാദക്കുദശായിൽ നിന്നു വരുന്നതിനെ കൊണ്ട റൂഹാദക്കുദശാത്രെ വൎഗ്ഗത്താലെ കാതലായ ശുദ്ധമാകുന്നത

 ഗു റൂഹാദക്കുദശാ നമ്മെ ശുദ്ധമാക്കുന്നപൊലെ ബാവായും പുത്രനും കൂട നമ്മെ ശുദ്ധമാക്കുന്നൊ



ശി
[ 65 ] പദി മൂവരുമൊരുപോലെനമ്മെ ശുദ്ധമാക്കുന്നു

 ഗു ഇങ്ങനെ ഉണ്ടംകിൽ ശുദ്ധമാനറൂഹാദക്കുദശാനമ്മുടെ ആത്മാവുകളെ ശുദ്ധമാക്കുന്നുയെന്നപ്രത്യെകം ചൊല്ലുന്നതെന്തെ

 ശി ഉപവിക്കടുത്തപ്രവൃത്തി റൂഹാദക്കുദശായ്ക്കടുത്ത പ്രവൃത്തിയെന്ന ചൊല്ലിന്യായം എന്നാൽ ആത്മാവുകളെ ശുദ്ധമാക്കുന്നതു ഉപവിയുടെ പ്രവൃത്തി ആകുന്നതിനെകൊണ്ട റൂഹാദക്കുദശാനമ്മുടെ ആത്മാവുകളെ ശുദ്ധമാക്കുന്നുയെന്ന പ്രത്യെകം ചൊല്ലുമാറുണ്ട

പത്താംപാഠം


 ഒമ്പതാംപകുപ്പയെന്നതിന്മെൽ

 ഗു ശുദ്ധമാനകത്തൊലിക്ക പള്ളിയും പുണ്യവാളന്മാരുടെ ഒരിംപാടും െ



യന്ന
[ 66 ]

യന്ന ഒമ്പതാം പകുപ്പ എന്തെല്ലാം നമ്മെ പഠിപ്പിക്കുന്നു

 ശി ശുദ്ധമാനകത്തൊലിക്ക പള്ളി ഉണ്ടെന്നും ഇപള്ളിയിൽ കൂടുന്നവരുടെ ഇടയിൽ ഐമൊദ്യവും ഒരിമ്പാടും ഉണ്ടന്നും വിശ്വസിക്കെണമെന്ന നമ്മെ പ ഠിപ്പിക്കുന്നു

 ഗു കത്തൊലിക്കപള്ളി എന്തന്ന

 ശി മാറാനീശൊമിശിഹാടെ മാൎഗ്ഗം കൈകൊണ്ട തങ്ങളുടെ വെദ എജമാന ന്മാരുടെ ശാസന എറ്റ ശുദ്ധമാന മാൎപ്പാപ്പാ യ്ക്ക കീഴ്‌വഴങ്ങിരിക്കുന്ന വിശ്വസിക ളൊക്കയുടെ യൊഗം കത്തൊലിക്ക പള്ളി ആകുന്നത

 ഗു കത്തൊലിക്ക പള്ളിയിൽ കൂടു ന്ന വിശ്വാസക്കാരരുടെ തലവനാര

 ശി ആകാശത്തിലിരിക്കുന്ന കാണപ്പടാ



ത്തതല
[ 67 ] ത്ത തലവൻ ഈശൊമിശിഹാകുന്നത വിശെഷിച്ചഭൂമിയിംകൽ ഈശൊമിശിഹാടെസ്ഥാനത്തിൽ ഇരിക്കുന്ന മാർശെമൊൻ‌കെപ്പാടെ അനന്തരവനായ ശുദ്ധമാന മാൎപ്പാപ്പപള്ളിയുടെ കാണപ്പട്ടതലവൻ ആകുന്നത

 ഗു ശുദ്ധമാനയെന്ന ഇ പള്ളിയെവിളിക്കുന്നതെന്തെ

 ശി ഇപള്ളിയുടെ തലവനും അടിസ്ഥാനവുമാകുന്നമാറാനീശൊമിശിഹാ കാതലായദൈവശുദ്ധമായതിനെകൊണ്ടും ഇപള്ളീടെ ജീവസന്ധുക്കളിൽ പലരും ശുദ്ധമകപ്പട്ടവരാകുന്നതിനെകൊണ്ടും ഇ പള്ളിയുടെമാൎഗ്ഗവും വിശ്വാസവും കൂദാശകളും ശുദ്ധമാകുന്നതിനെകൊണ്ടും ശുദ്ധമാനപള്ളിയെന്നവിളിക്കപ്പെടുന്നു



E
ഗു
[ 68 ]  ഗു കത്തൊലിക്കപള്ളിയെന്നതിൻെററ അൎത്ഥമെന്തന്നു

 ശി എല്ല ഇടത്തിൽ പരന്നിരിക്കുന്ന പള്ളിയെന്നതിൻെററ അൎത്ഥമായത

 ഗു ഇത്തിരിച്ച ചൊല്ലികെൾക്കെട്ടെ

 ശി എല്ല ഇടത്തിലും എല്ല കാലത്തിലും എല്ല ജാതിലും എല്ല പ്രായത്തിനുമുള്ള വിശ്വാസക്കാരരെ കത്തൊലിക്ക പള്ളി തന്നിൽ അടക്കികൊള്ളുന്നുയെന്നതിന്റെ അൎത്ഥമായത

 ഗു ശുദ്ധമാനറൂഹാദക്കുദശാടെമെൽ പറഞ്ഞുടൻത്തന്നെ പള്ളിയുടെമെൽ പറയുന്നതെന്തെ

 ശി പള്ളിയിലുള്ള ശുദ്ധതയും പുണ്യവും ഗുണമൊക്കെയുടെ ആദികാരണവും ഒറവുമാകുന്ന ശുദ്ധമാനറൂഹാദക്കുദശാ



യിൽ
[ 69 ] യിൽ നിന്നുവരുന്നവയെന്ന അറിയിക്കണ്ടീട്ടത്രെ

 ഗു പുണ്യവാളന്മാരുടെ ഒരിമ്പാടെന്നതിൻെററ അൎത്ഥമെന്തന്നു ചൊല്ല

 ശി പള്ളിയിൽ കൂടുന്നവരുടെ നമസ്കാരങ്ങളും നന്മപ്രവൃത്തികളും കൊണ്ട തമ്മിൽ തമ്മിൽ കൂറും ഉപകാരവുമുണ്ടന്നതിൻെററ അൎത്ഥമായത

 ഗു കാവ്യരും യൂദന്മാരും ഇടത്തൂടക്കാരരും പുത്തൻകൂറ്റുകാരരും മാൎഗ്ഗമുപെക്ഷിച്ചവരും മഹറൊൻ എറ്റവരും പള്ളിയിലുള്ള നന്മയുടെ കൂറും അന്യോന്യ ഉപകാരവും അനുഭവിക്കുന്നൊ

 ശി അവരെല്ലാവരെയും പള്ളിയിൽ നിന്നു പുറത്തരിക്കുന്നതിലെകൊണ്ട അതിലുള്ള നന്മപ്രവൃത്തിയും നമസ്കാരവും ഒട്ടും അനുഭവിക്ക ഇല്ല



E 2
ഗു
[ 70 ]

൬ധപ്ര


 ഗു പുണ്യവാളന്മാരുടെഒരിമ്പാക

കൊണ്ടആകാശത്തിലുള്ളവരുംബെസ്പു ർക്കാനയിലുള്ളവരുംതമ്മിൽഉപകാര മുണ്ടൊ

ശി പുണ്യവാളന്മാരനമ്മുക്കവെണ്ടിട്ടും

ബെസ്പുർക്കാനയിലിരിക്കുന്നആത്മാവുകൾ ക്കവെണ്ടിട്ടുംതംപുരാനാടഅപെക്ഷി പ്പാറുണ്ടവിശെഷിച്ചനമ്മുടെധർമ്മങ്ങളും നമസ്കാരങ്ങളുംമററുംഇവണ്ണമുള്ളന ന്മപ്രവൃത്തികൾകൊണ്ടുംഞങ്ങളും കൂ ടെബെസ്പുർക്കാനയിലിരിക്കുന്നആത്മാവുക ളെതണുപ്പിച്ചകൊൾകയുമാംയെന്ന തിലെകൊണ്ടഭ്രവാസികളുംമൊക്ഷവാ സികളും ബെസ്പുർക്കാനയിൽപൊയിഅ വിടെഞരിക്കപ്പടുന്നആത്മാവുകളും ശൂ ദ്ധമടനപള്ളിയിലുള്ളനന്മപ്രവൃത്തിക ൾകൊണ്ടതമ്മിൽകൂറുംപകാരവുമുണ്ട


പതി [ 71 ]
പതിന്നൊന്നാംപാഠം


ഒടുക്കത്തപകുപ്പുകൾമൂന്നയെന്നതിന്മെൽ


 ഗു പിഴകളുടെ പൊറുതിയെന്നപത്താം പകുപ്പ എന്തെല്ലാം നമ്മെ പഠിപ്പിക്കുന്നു.

 ശി ശുദ്ധമാന കൂദാശകളുടെ മദ്ധ്യത്താൽ ദൊഷങ്ങളൊക്കയും പൊക്കി കൊൾവാൻ മാറാനീശോമിശിഹാ തൻെററ പള്ളിക്കമുഷ്കരത്വം കൊടുത്തു യെന്ന നമ്മെ പഠിപ്പിക്കുന്നു.

 ഗു ഇ ശുദ്ധമാനകത്തോലിക്കപള്ളിയിൽ അല്ലാതെദൊഷപൊറുതിഉണ്ടൊ

 ശി കത്തൊലിക്കപള്ളിയിൽനിന്ന പുറത്തിരിക്കുന്നവൎക്ക ദൊഷപൊറുതിയും രക്ഷയുടെശരണവുമില്ല ഒരുനാളും.



E3
ഗു
[ 72 ]  ഗു മരിച്ചവരുടെ ഉയിൎപ്പ് എന്ന പതിനൊന്നാം പകുപ്പ എന്തെല്ലാം നമ്മെ പഠിപ്പിക്കുന്നു

 ശി ഇഹലോകത്തിൻെററ ഒടുക്കം വരുമ്പോൾ സൎവ്വതും വശമുള്ള ഉടയ തമ്പുരാൻെററ ശക്തിയാലെ മാനുഷരെല്ലാവരയും അവരവൎക്കാനുടെ ഉണ്ടായ ശരീരത്തൊടു കൂടെ വീണ്ട ഉയിൎക്കുമെന്ന നമ്മെ പഠിപ്പിക്കുന്നു.

 ഗു എന്നന്നെക്കുമുള്ള ആയുസ്സ ഉണ്ടെന്ന വിശ്വസിക്കുന്നെൻ യെന്ന ഒടുക്കത്ത പകുപ്പ എന്തെല്ലാം നമ്മെ പഠിപ്പിക്കുന്നു

ശി ആകാശമൊക്ഷത്തിൽ എന്നന്നെക്കുമുള്ള സമ്മാനം നല്ല നസ്രാണികൾക്ക ആസ്തമായി കല്പിച്ചിരിക്കുന്നുയെന്ന നമ്മെ പഠിപ്പിക്കുന്നു.

 ഗു വിശ്വാസമില്ലാത്തവൎക്കും തണ്യന



സ്രാണി
[ 73 ] സ്രാണികൾക്കും എന്തെല്ലാം വച്ചിരിക്കുന്നു

 ശി എന്നന്നെക്കുമുള്ള നരകത്തിലെ ശിക്ഷ അവൎക്ക വച്ചിരിക്കുന്നു.

 ഗു വിശ്വസിക്കുന്നെൻ യെന്ന നമസ്ക്കാരത്തിൻെററ ഒടുക്കത്തിംകൽ ചൊല്ലുന്ന ആമെൻ എന്ന മുഴിയടെ അൎത്ഥമെന്തന്ന

 ശി ഇവണ്ണന്തന്നെ ആകുന്നുയെന്നതിൻെററ അൎത്ഥമായതമെൽ ചൊല്ലിയതൊക്കയും പട്ടാങ്ങയും വെസ്ഥയുമായതെന്നും



E4
രണ്ടാം
[ 74 ]
രണ്ടാം കൂട്ടം
നമസ്ക്കാരത്തിന്മെൽ
ഒന്നാം പാഠം
കൎത്താവിൻെററ നമസ്ക്കാരമെന്നതിന്മെൽ


 ഗു നസ്രാണികൾ അറിയേണ്ടുന്ന ഒത്തിൻെററ രണ്ടാം കൂട്ടം എതായത

 ശി ആകാശങ്ങളിൽ ഇരിക്കുന്നയെന്ന സാമാന്യം വിളിക്കപ്പെടുന്ന കൎത്താവിൻെററ നമസ്ക്കാരമായത

 ഗു ആകാശങ്ങളിൽ ഇരിക്കുന്നയെന്ന നമസ്ക്കാരമെന്തെല്ലാം നമ്മെ പഠിപ്പിക്കുന്നു

 ശി തംപുരാനോട അപെക്ഷിപ്പാനും ഇരപ്പാനും ശരണമായി പാൎത്തിരിപ്പാനുമുള്ളതൊക്കയും നമ്മെ പഠിപ്പിക്കുന്നു

 ഗു കൎത്താവിൻെററ നമസ്ക്കാരമെന്ന



വിളി
[ 75 ] വിളിക്കപ്പടുന്നതെന്തെ

 ശി നമ്മുടെ കൎത്താവംരംശൊമിശിഹാതന്നെ ഇ നമസ്കാരം നമ്മെ പഠിപ്പിച്ചതിനെ കൊണ്ട കൎത്താവിൻെററ നമസ്കാരമെന്ന വിളിക്കപ്പടുന്നു

 ഗു.ആകാശങ്ങളിൽ ഇരിക്കുന്നയെന്ന നമസ്കാരം ചൊല്ലികെൾകെട്ടെ

 ശി.ആകാശങ്ങളിൽ ഇരിക്കുന്ന ഞങ്ങക്കുളുടെ ബാവാ

 ൧ നിന്തിരുനാമം ശുദ്ധം വെണ്മപ്പടെണം

 ൨ നിൻെററരാജിതംവരെണം

 ൩ നിൻെററ തിരുമനസ്സ ആകാശത്തിലെപൊലെ ഭൂമിയിലും ആകെണം

 ൪ ഞങ്ങളുടെ ഇന്നന്നെ അപ്പം ഇന്നുഞങ്ങൾക്കതരിക

 ൫ ഞങ്ങളുടെ കടപ്പുകാരരൊടഞ



ങ്ങൾ
[ 76 ] ങ്ങൾ പൊറുക്കുന്നപൊലെങങ്ങളുടെ കടപ്പുകൾ ഞങ്ങാളാടുംപൊറുക്ക

 ൬ ഞങ്ങളെ പരീക്ഷയിലും പൂകിക്കെല്ലായെ

 ൭ വിശെഷിച്ചതിന്മയിൽ നിന്നഞങ്ങളെ രക്ഷിച്ചുകൊൾക ആമെൻ

 ഗു. ഇനമസ്കാരത്തിൽ എന്തെല്ലാം തംപുരാനൊടഞങ്ങൾ അപെക്ഷിക്കുന്നു

 ശി.നമസ്കരിപ്പാൻ തുടങ്ങുംപൊൾത്തന്നെ നാംഅപെക്ഷികുന്നത കിട്ടുമെന്നഎറെ ശരണമുണ്ടാകെണ്ടീട്ട നമ്മുടെ ബാവായെന്നതംപുരാനെ വിളിച്ച അപെക്ഷിക്കുന്നു എന്നാൽ താല്പൎയ്യമായ വസ്തുക്കൾ എഴും തംപുരാനൊടപ്രത്യെകം നാം ഇരക്കുന്നു അതായത ൧ എല്ലാവരും തംപുരാനെ അറി



ആസ്നെ
[ 77 ]
ങ്ങ സ്നെഹിച്ച തന്നെ സെവിക്കെണമെ 
ന്നും  
      ൨   തംപുരാന്റെ രാജ്യമാകുന്ന 
ശുദ്ധമാനപള്ളി വൎദ്ധിച്ച വിശ്വാസവും 
ഉപവിയും കൊണ്ട നമ്മുടെ ആത്മത്തിൽ 
വാണതന്റെ മൊക്ഷത്തിൽ തംപുരാ
ൻ നമ്മെ കൂട്ടികൊള്ളെണമെന്നും 
      ൩   ആകാശത്തിലെ മാലാഖമ്മാ 
രും പുണ്യവാളരും തംപുരാന്റെ തി
രുമനസ്സതികക്കുന്ന പൊലെ മാനുഷ 
രെല്ലാവരെയും ഞങ്ങളും പ്രത്യെകം ത 
ന്റെ പ്രമാണങ്ങളെ കാത്തും കൊ 
ണ്ട തന്റെ തിരുമനസ്സിന്നൊത്തവണ്ണം 
ഇരിക്കെണമെന്നും 
     ൪   നമ്മുടെ ആത്മത്തിനും ശരീരത്തി 
ന്നും വെണ്ടിരിക്കുന്നതെല്ലാം ദിവസം പ്ര 
തി നമ്മുക്കതരെണമെന്നും 
 
                                               ൫അവ [ 78 ]  
    ൫   അവരവര ഞങ്ങളൊട ചൈ 
യ്യിത വികുഷ്ടങ്ങൾ നാം പൊറുക്കുന്ന 
പൊലെ തംപുരാനൊട മറുത്ത ഞങ്ങൾ 
പിഴച്ച ദൊഷങ്ങളെ താൻ ഞങ്ങളൊ 
ടും പൊറുക്കെണമെന്നും 
    ൬    നമ്മെ പിഴപ്പിപ്പാൻ വരുന്ന 
ചൈത്താന്റെ പരീക്ഷകളിൽ നിന്ന ന 
മ്മെ രക്ഷിക്കെണമെന്നും പരീക്ഷ വന്നാലും 
തൊറ്റുപൊകാതെ ഇരിപ്പാൻ തന്റെ 
ദൈവനന്മയും സഹായവും നമ്മുക്ക ത 
രെണമെന്നും 
   ൭     ഒടുക്കം തിന്മയിൽ നിന്ന പ്ര 
ത്യെകം എല്ലായിലും വലിയ തിന്മാകുന്ന 
ദൊഷത്തിൽ നിന്നും നരകത്തിൽ നിന്നും 
നമ്മെ രക്ഷിക്കെണമെന്നും ഇ നമസ്കാര 
ത്തിൽ തംപുരാനൊട നാം അവെക്ഷി 
ക്കുന്നു 
  
                                                  രണ്ടാം [ 79 ]  
                രണ്ടാം പാഠം 
നന്മനിറഞ്ഞ മറിയം എന്ന നമസ്കാ 
                രത്തിന്മെൽ
   ഗു   ആകാശങ്ങളിൽ ഇരിക്കുന്നയെ 
ന്ന നമസ്കാരം ചൊല്ലിയതിന്റെ ശെഷം 
എന്തെല്ലാം നമസ്കരിപ്പാറുള്ളൂ 
  ശി   നന്മനിരഞ്ഞ മറിയം എന്ന നമസ്കാ
രം കൊണ്ട എത്രയും ശുദ്ധമകപ്പട്ട കന്യ 
സ്ത്രി മൎത്തമറിയത്തുമ്മായൊട അവെ 
ക്ഷിപ്പാറുണ്ട 
   ഗു   ആകാശങ്ങളിൽ ഇരിക്കുന്നയെ 
ന്ന നമസ്കാരം ചൊല്ലിയതിന്റെ ശെ 
ഷം മറ്റെതും നമാസ്കരിക്കതെ നന്മ 
നിറഞ്ഞ മറിയംയെന്ന നമസ്കാരം ചൊ 
ല്ലുന്നതെന്തെ 
   ശി   തന്റെ പുത്രൻ ഇശൊമിശി 
ഹായൊട നമ്മുക്ക വെണ്ടിട്ട അവെക്ഷി 

                                               പ്പാൻ [ 80 ] 

ധെപ്ര


പ്പാൻഎലേലാവരെകാളുംകന്യസ്ത്രീഉഷാ യ്ക്കശക്തിയുംയൊഗ്യതയുമുണ്ടാകുന്ന തിനെകൊണ്ടകർത്താവനമ്മെപഠിപ്പി ച്ചനമസ്കാരംചൊല്ലിയതിൻറെറശെ ഷംഅതിൽനാംഇരന്നഗുണങ്ങളെനമ്മു ക്കതരീക്കെണമെന്നീട്ടകന്യസ്ത്രീഉമ്മാ യൊടഅപെക്ഷിക്കുന്നു

 ഗു ഈനസ്കാരംചൊല്ലികെൾ

ക്കെട്ടെ

 ശി  നന്മനിറങ്ങമറിയമെകൎത്താവനി

നൊടസ്വത്വംസ്ത്രീകളിൽവാസ്തപ്പട്ടവൾ നീയെനിൻറെറവയററിലെഫലമായ ംരംശൊവ്സ്തപ്പട്ടതുംശുദ്ധമാനമറി യമെതംപുരാൻറെറഅമ്മെദൊഷ ക്കാരരായണ്ടങ്ങൾക്കവെണ്ടിഇപ്പൊ ഴുംണ്ടങ്ങളുടെമരിപ്പുനെരത്തുംതംപു രാനൊടവെക്ഷിച്ചുകൊൾകആമ്മെൻ


മൂന്നാം [ 81 ]
മൂന്നാംപാഠം
പുണ്യവാളരൊടനമസ്കരിക്കെ
.....

ഗു പുണ്യവളെന്മാരൊടനമസ്കരിക്കുന്നതകൊണ്ടനമുക്ക ഉപകാരവുംഗുണവുമുണ്ടൊ ശി എത്രയും വലിയ ഉപകാരമുണ്ടയെന്നതിനെകൊണ്ടപുണ്യവാളന്മാരെ വന്ദിച്ചദൈവനില ഉണ്ടാകയും വെണം പ്രത്യെകംനമ്മെകാക്കുന്ന മാലാഖാം മാരുംനമുക്കുള്ള പെരിന്റെ(......)പുണ്യവാളരുംനമ്മുടെപള്ളിയുംഇടവകയും രക്ഷിക്കുന്നപുണ്യവാളന്മാരും ഒട്ടെറെ മലനാട്ടിൽമാൎഗ്ഗം അറിയിച്ചനമ്മുടെ മാൎതൊമയെന്നശ്ലീഹായും ദെവനില ഉണ്ടായിരിക്കയും ശരണമായിപടൎത്ത അവരൊടപ്രാൎത്ഥിക്കയുംവെണ [ 82 ]

പ്രധ


 ഗു തംപുരാനൊടനമസ്കരിക്കുന്നതും

പുണ്യവാളരൊടനമസ്കരിക്കുന്നതും ദൊ മുണ്ടൊ

 ശി തിന്മയിൽനിന്നനമ്മെരക്ഷിച്ചവെ

ണ്ടുന്നനന്മകൾനമ്മുക്കതരെണമെന്നതം പു രാനൊടനാം അപെക്ഷിക്കുന്നുവി ശെ ഷിച്ചനമ്മുടെ ആവശ്യങ്ങളും നമസ്കാര ങ്ങളുംതംപുരാൻറെറതിരുമുൻഭാഗെ കാഴച്ചവച്ചനമ്മുക്കവെണ്ടിട്ടതംപുരാ നൊട അപെക്ഷിക്കെണനെന്നതിന്നപു ണ്യവാളരൊടനാംനമസ്കരിക്കുന്നു

 ഗു ഒരപുണ്യവാളൻഇന്നമനഗുണം

ചൈയ്യിതുയെന്നപറയുന്നതിൻറെറ സാരമെങ്ങന്ന

 ശി ആപുണ്യവാളൻതംപുരാനൊട

അപെക്ഷിച്ചഇന്നമനഗുണംതരീച്ചു യെന്നതിൻറെറഅർത്ഥമായത


                                                       ഗു [ 83 ] ഗു  നിന്നെ കാക്കുന്ന മാലാഖാടെ രക്ഷയും ആശ്രയവും ഉണ്ടാകേണ്ടീട്ട് എന്തെല്ലാം നമസ്കരിപ്പാറുള്ളൂ?

ശി എന്നെ കാക്കുന്ന കൎത്താവിന്റെ മാലാഖായെന്ന് എല്ലാവരും സമന്യം ചൊല്ലുന്ന നമസ്കാരം നമസ്കരിപ്പറുണ്ട്.

ഗു ഇ നമസ്ക്കാരം ചൊല്ലി കേൾക്കട്ടെ.

ശി എന്നെ കാക്കുന്ന കൎത്താവിന്റെ മാലാഖായെ തമ്പുരാന്റെ അനുഗ്രഹത്താൽ നിന്റെ കൈയ്യിൽ ഏല്പിച്ചിരിക്കുന്നു. എന്നെ ഇ ദിവസത്തിൽ കാത്ത് നല്ല ബുദ്ധിയും തന്ന് എന്റെ ഹൃദയത്തിലെ ആശകളും എന്റെ വശങ്ങളും നേരാക്കി സൂക്ഷിച്ച കൎത്താവിനോട് മറൂത്ത പിഴക്കാതെ ഇരിപ്പാൻ എന്നെ രക്ഷിച്ചു കൊള്ളണമേ ആമേൻ

======================================================[തിരുത്തുക]

F ഗു [ 84 ] ഗു ഇ നമസ്ക്കാരം ചൊല്ലുമ്പോൾ നിനക്ക് എന്തൊരു കുറിമാനമുള്ളൂ

ശി ഉപമ ഇല്ലത്ത പ്രീയത്തോടു കൂടെ നാഴിക ഒക്കിലും എന്നെ കാക്കുന്ന മാലാഖായെ സ്തുതിച്ച് കൊണ്ടാടുവാൻ ഇനിക്കു കുറിമാനമായതു.

മൂന്നാം കൂട്ടം[തിരുത്തുക]

തമ്പുരാന്റെ പ്രമാണങ്ങളും പള്ളിയുടെ കല്പനകളും എന്നതിന്മേൽ[തിരുത്തുക]

ഒന്നാം പാഠം[തിരുത്തുക]

തമ്പുരാന്റെ പ്രമാണങ്ങൾ എന്നതിന്മേൽ[തിരുത്തുക]

ഗു നസ്രാണികൾ അറിയേണ്ടുന്ന ഒത്തിന്റെ മൂന്നാം കൂട്ടം എതായത്.

ശി തമ്പുരാന്റെ മാൎഗ്ഗത്തിനുടെ പ്രമാണങ്ങൾ

=======================================================[തിരുത്തുക]

ഗു [ 85 ] ഗു തമ്പുരാന്റെ മാൎഗ്ഗത്തിനുടെ പ്രമാണങ്ങൾ എത്ര?

ശി പത്ത് അതായത്

  • നിന്റെ തമ്പുരാൻ കൎത്താവ് ഞാൻ ആകുന്നു എന്നെ അല്ലാതെ മറ്റൊരു തമ്പുരാൻ നിനക്ക് ഉണ്ടാകരുത്.
    • തമ്പുരാന്റെ തിരുനാമം കൊണ്ട് വെലാൽ സത്യം ചെയ്യാതെ.
      • ഞായറാഴ്ചകളും പെരുനാളുകളും ശുദ്ധമെ കൊണ്ടുകൊൾക.
        • നല്ല പ്രായത്തോളം ഭൂമിയിങ്കൽ ഇരിപ്പാനായിട്ട് അപ്പനെയും അമ്മയെയും ബഹുമാനിച്ചുകൊൾക.
          • കൊല്ലാതെ.
            • കക്കാതെ.
              • പുള്ളിക്ക സാക്ഷിനില്ലാതെ.
=====================================================[തിരുത്തുക]

F2 ന്മ ആരാ [ 86 ] \9. ആരാന്റെ ഭാൎ‌യ്യവെളെ അപേക്ഷിരാതെ.

\10. ആരാന്റെ വസ്തുക്കളെ അപേക്ഷിരാതെ.

ഗു ഇ പ്രമാണങ്ങൾ പത്തു കല്പിച്ചതാരു?

ശി പഴെ മാൎഗ്ഗത്തിൽ കല്ലും പല കരണ്ടിന്മേൽ ഇ പ്രമാണങ്ങളെ ഉടയതംപുരാൻ എഴുതി മൂശെന്നനിവ്യാടെ കൈയ്യാൽ യൂദന്മാൎക്ക് കാപ്പാൻ കൊടുത്തു വിശെഷിച്ച് പുത്തനായ് നന്മയുടെ മാൎഗ്ഗത്തിൽ മനമ്മുടെ കൎത്താവ് ഇശൊമിശിഹാ വീണ്ട് കല്പിക്കയും ചൈയ്യിതു.

ഗു മുൻപിലത്തെ പലകമെൽ എഴുതപ്പട്ട പ്രമാണങ്ങൾ എത്ര?

ശി തംപുരാന്റെ ബഹുമാണത്തിന്ന് അടുത്ത മുൻപിലത്തെ പ്രമാണങ്ങൾ മൂന്ന്

=================================================[തിരുത്തുക]

ഗു [ 87 ] ഗു രണ്ടാമതത്തെ പലകമെലെഴുത്തുപ്പട്ട പ്രമാണങ്ങൾ എന്തെല്ലാമായത്?

ശി മറ്റെല്ലവരുടെ ഉപകാരത്തിന്ന് അടുത്ത ഒടുക്കത്ത പ്രമാണങ്ങൾ എഴും

ഗു ഇ പ്രമാണങ്ങളെ കാത്തുകൊൾവാൻ നമുക്ക് വശമുണ്ടൊ?

ശി വെണ്ടുംവണ്ണം ഇരക്കുന്നവൎക്ക് ഉടയതംപുരാൻ കൊടുപ്പാൻ ആസ്തമായിരിക്കുന്ന നന്മയുടെ സഹായത്താൽ എല്ലാവൎക്കും ഇ പ്രമാണങ്ങളെ കാത്തു കൊൾകയുമാം.

ഗു എന്നാലൊ ഇ പ്രമാണങ്ങളിൽ എന്തെല്ലാം അടങ്ങിരിക്കുന്നു.

ശി തംപുരാന്റെ ബഹുമാണത്തിനും മറ്റെല്ലാവരുടെ ഉപകാരത്തിനും വെണ്ടിരിക്കുന്നതൊക്കയും ഇ പ്രമാണങ്ങളിൽ അടങ്ങിരിക്കുന്നു

======================================================[തിരുത്തുക]

F3 ഗു [ 88 ]

   ഗു    ഒരൊര പ്രമാണത്തിൽ എന്തെ 
ല്ലാം സൂക്ഷിച്ച വിചാരിക്കെണ്ട്വത 
   ശി   ഒരൊരപ്രമാണം എതാനും ഞ 
ങ്ങളൊട കല്പിക്കയും മറ്റെതാനും കൂ
ടെ നമ്മുക്ക വിലക്കുകയും ചൈയ്യുന്നു 
യെന്ന സൂക്ഷിച്ച വിചാരിക്കയും വെണം 

                      രണ്ടാംപാഠം 
മുൻപിലത്തെ പലകമെൽ എഴുത്തുപ്പ
    ട്ട പ്രമാണങ്ങൾ എന്നതിന്മെൽ 
   ഗു   ഇപ്രമാണങ്ങളുടെ ആദിയിം 
കൽത്തന്നെ നിന്റെ തംപുരാൻ ക 
ൎത്താവ ഞാൻ ആകുന്നുയെന്ന ചൊല്ലുന്ന 
തെന്തെ 
   ശി   നമ്മെ സ്യഷ്ടിച്ച നാഥനും ഉടയവ 
നും തംപുരാനാകുന്നതിനെ കൊണ്ട തനി
ക്ക തിരുമനസ്സായതൊക്കയും ഞങ്ങ 
ളാട കല്പിക്കാമെന്നുൻ തന്റെ സ്യഷ്ടിക

                                                                  ളാ [ 89 ] 
                                                                                 പ്രധങ

ളായഞങ്ങൾതന്റെറകല്പനഅനുസ രിച്ചവഴിങ്ങിരിപ്പാൻകടമായിരിക്കുന്നു യെന്നുംനമ്മെബൊധിപ്പിക്കെണ്ടീട്ടത്രെ നിന്റെറതംപുരാൻകൎത്താവങാൻആ കുന്നുയെന്നപ്രമാണങ്ങളുടെആദിയിം കൽത്തന്നെചൊല്ലികിടക്കുന്നു

  ഗു  എന്നെഅല്ലാതെമറെറാരതം

പുരാൻനിനക്കഉണ്ടാകരുതെന്നമുൻ പിലത്തെപ്രമാണത്തിന്റെറവചന ങ്ങളിൽഎങ്കെല്ലാംഞങ്ങളൊടകല്പി ച്ചിരിക്കുന്നു

  ശി ഉടയതംപുരാനെഅത്രെഅറി

ങ്ങസംവദിച്ചനമ്മുയെസർവ്വനാഥനായിട്ട വന്ദിച്ചുകുംപീട്ടസെവിക്കെണമെന്നമു ൻപിലത്തെപ്രമാണത്തിൽഞങ്ങളൊ ടകല്പിച്ചിരിക്കുന്നു

ഇപ്രമാണംഎങ്ങനെതികയപ്പടുന്നു


                         F  4                                          ശി [ 90 ] പ്രധപ്ര

 ശി വിശ്ചാസവുംശരണവും ഉവവി-

യും ദൈവസംവാവുമെന്നഗുണങ്ങൾ നാലകൊണ്ടഇപ്രമാണംതികയപ്പുടുന്നു

 ഗു ഇപ്രമാണത്തിൽഎങ്കെല്ലാംവി

ലക്കികിടക്കുന്നു

ശി ബിംബസെവയുംകാവ്യൎപെരു

മാറുന്നവിശ്ചാസത്തിനന്അടാത്തശെഷം കൂത്യങ്ങളൊക്കയുംവിലക്കിരിക്കുന്നു

  ഗു പുണ്യവടളരെബഹുമാണിക്കരു

തെന്നകൂയെവിലക്കിട്ടുണ്ടൊ

  ശി തംപുരാനെപൊലെപുണ്യവാ

ളരെനാംവന്ദിച്ചകുംപിടുന്നില്ലതംപു രാന്റെറതിരുവിള്ളക്കാരരായിട്ടഅ വരെനാംവന്ദിച്ചബഹുമാണികടുന്നെ യുള്ളുയെന്നതിനെകൊണ്ടപുണ്യവാ ളരെബഹുമാണിക്കരുതെന്നവിയക്കിട്ടി ല്ലപിന്നയൊഅവരെബഹുമാണിച്ച


                                                                        വന്ദി [ 91 ]                  
                                                                 പ്രധസു

വണ്ടിക്കെമെന്നനമ്മുടെവിശ്ചാസംത ന്നെആകുന്നത

    ഗു ഠരംശൊമിശിഹായെരുപങ്ങളും

പുണ്യവാളന്മാരുയെരൂപങ്ങളും ബഹു മാണിക്കരുതെന്നവിലക്കിട്ടുണ്ടൊ

 ശി  അതല്ലആരൂപങ്ങൾക്കനാംചൈ

യ്യുന്നആചാരംമിശിഹായ്ക്കുംപുണ്യവാ ളൎക്കുമടുത്തആചാരമാകുന്നതിനെ കൊണ്ടഅതിനെബഹുമാണിച്ചആശ്രയി ച്ചവന്ദിക്കയുംവെണം

  ഗു പുണ്യവാന്മാരുടെഅസ്തികളും

അവരപെരുമാറിയവസ്തുക്കളുംബഹു മാണിക്കാമൊ

 ശി പുണ്യവാളരുയെശുദ്ധമാനഉടലു

കൾആത്മത്തൊടുകൂടെ ഒന്നിച്ചിരിക്കു മ്പൊൾദ്ധമിശിഹാടെജീവസന്ധുക്കളും ശുദ്ധമാനറൂഹാദക്കദശാടെഇരിപ്പെട


                                                                          വും [ 92 ] 

ന്മഫ


വുംആയിന്നന്നെക്കുമുള്ളആയിസ്സിന്ന മൊക്ഷപ്പട്ടഉയിൎക്കുമെന്നതിനെകൊ ണ്ടഅവരുടെഅസ്തികൾആശ്രയപ്പട്ടബ ഹുമാണിച്ചവന്ദിക്കയുവെണം.

        ഗു തംപുരാന്റെറതിരുനാമംകൊ

ണ്ടവെലാൽസത്യംചൈയ്യാതെയെ ന്നരണ്ാമതത്തെപ്രമാണത്തിൽനമ്മു ക്കഎങ്കെല്ലാംവിലക്കിരിക്കുന്നു

     ശി വചനം കൊണ്ടയംപുരാന്റെറ

തിരുനാമത്തിന്നമെനിക്ഷയംവരുത്ത രുതെന്നഅയായതആചാരവുംഭക്തി യും കൂടാതെതംപുരാന്റെറതിരുനാ മംപിടിച്ചപറയരുതെന്നവിലക്കുന്നു വിശെഷിച്ചപുളിആണയും ദിഷ്ടതി യും ന്യായവുമില്ലാത്തസത്യങ്ങലും ചൈയ്യരുതെന്നുംതംപുരാനെകൊണ്ടും പുണ്യവാളരെകൊണ്ടുമുള്ളദുഷിവദം


                                                                      പറ [ 93 ]                                             ൯൧

പറയരുതെന്നും ഇ രണ്ടാം പ്രമാണത്തിൽ വിലക്കിരിക്കുന്നു

 ഗു  എന്തെല്ലാം കല്പിക്കുന്നു
 ശി  തമ്പുരാന്റെ തിരുനാമം ബഹുമാണിച്ചചൈയ്യിത നെൎച്ചകളും സത്യങ്ങളും തികക്കെണമെന്ന കല്പിക്കുന്നു
 ഗു  ഞാറാഴച്ചകളും പെരുന്നാളുകളും ശുദ്ധമെകൊണ്ടുകൊൾകയെന്ന മൂന്നാം പ്രമാണത്തിൽ എന്തെല്ലാം കല്പിച്ചിരിക്കുന്നു
 ശി തംപുരാന്റെ സ്തുതിക്കും ബഹുമാണത്തിനും കല്പിച്ചിരിക്കുന്ന പെരുനാളുകളിൽ നസ്രാണികൽക്കടുത്ത നന്മപ്രവ്രുത്തികൽ എത്തിച്ചും കൊണ്ട ഉടയതംപുരാനെ സ്തുതിച്ചകൊണ്ടാടി ബഹുമാണിക്കണമെന്ന് മൂന്നാമത്തെ പ്രമാണത്തിൽ കല്പിച്ചിരിക്കുന്നു


                                           ഗു [ 94 ]  ൯൨             
 
 ഗു  പെരുനാളുകളിൽ ചൈയ്യെണ്ടുന്ന നന്മപ്രവ്രുത്തികൾ എന്തെല്ലാമായത
 ശി  മുൻപിൽതന്നെ ശുദ്ധമാന പള്ളികല്പിക്കുന്നപൊലെ ഭക്തിയും സൂഷവുമായിട്ടമുഴുവൻ കുറുബാനകാണെണം വിശെഷിച്ച നമ്മുടെ രക്ഷകല്പിച്ചിരിക്കുന്ന കുംപസാരവും കുറുബാനയുംയെന്ന ശുദ്ധമാനകൂദാശകളെ അടുക്കെ കൈകൊൾകയും ഒത്തും പൊരുൾപടവാൎത്തയും സവുത്ത കുറുബാനയും മറ്റുമിവണ്ണമുള്ള പള്ളിയുടെ ക്രിയകളും കൎമ്മങ്ങളുമുണ്ടാകുംപൊൾ പള്ളിക്കൽ ചെന്നുകൂടുകയും നമസ്കരിക്കയും ആത്മത്തിനും ശരീരത്തിന്നുംഅടുത്തമനഗുണ പ്രവ്രുത്തികൾ മറ്റെല്ലാവരൊട പെരുമാറിഎത്തിക്കയുംവെണം
 ഗു  ഞായറാഴ്ച്ചയും പെരുന്നാൾ ദിവ
                                         സവം [ 95 ]                                             ൯൩

സവം ശുദ്ധമെകൊൾവാൻ കുറുബാനകാണുന്നതകൊണ്ടമതിയൊ

 ശി  പെരുനാളിനെവെണ്ടുംവണ്ണം ശുദ്ധമെകൊൾവാൻ കുറുബാന കാണുന്നതപൊര വിശെഷിച്ചമടിയുമുവെക്ഷയുമായിട്ട ഒരഅവകാശം കൂടാതെ ഇവ്വണ്ണം ചൈയ്യുന്നവർ ദൊഷമകപ്പടും
 ഗു  ഞാറാഴച്ചകളിലും പെരുനാളുകളിലും എന്തെല്ലാം വിലക്കി കിടക്കുന്നു.
 ശി  ദെഹദെണ്ഡിച്ച ഉള്ള വെലപ്രവ്രുത്തി ഒക്കെയും വിലക്കിരിക്കുന്നു
 ഗു  വെലപ്രവ്രുത്തിയെന്ന വിളിക്കപ്പടുന്നതെന്തെല്ലാമായത
 ശി  അടിയാരും പണിക്കാരരും തൊഴിലുള്ളവരയും എടുക്കുന്ന പ്രവ്രുത്തി വെലപ്രവ്രുത്തിയെന്നു വിളിക്കപ്പെടുന്നു
 ഗു  എന്നാൽ പെരുനാൾ ദിവസത്തിൽ
                                          ഇന്ന [ 96 ] ൯൪

ഇന്നവെല പ്രവ്രുത്തി എടുക്കാമെന്ന ചിലപ്പൊൾ അനുവാദമുണ്ടൊ

 ശി  മാനുഷപൊറുതിക്കും തംപുരാന്റ്റാമെനിക്കും എത്രയും വലിയ ഒര ആവശ്യത്തിനും വെണ്ടിരിക്കുംബൊൾ വെലപ്രവ്രുത്തി എടുത്തകൊൾകയുമാം  എന്നാലും വെലപ്രവ്രുത്തി എതാനും എടുപ്പാൻ ദിഷ്ടതിയുള്ളപ്പൊൾ തന്റെതന്റെ വിഗാരിയൊട അനുവാദം ചൊദിച്ചെഎടുക്കാവു സമയമുള്ളപ്പൊൾ
 ഗു  പെരുനാളുകളിൽ എന്തൊര പ്രവ്രുത്തി പ്രത്യെകം നമുക്ക ഉവെക്ഷിക്കെണ്ടത
 ശി  ദൊഷവും ദൊഷത്തിന്നസംഗതിയുമാകുന്ന മദ്ധ്യപാനവും കുടിയും ആട്ടവും ഇവ്വണ്ണം ദൊഷത്തിന്റ്റെയൊഗ്യ
                                         മുള്ള [ 97 ] 

മുള്ളതൊക്കയും പ്രത്യെകം ഉവെക്ഷിച്ചകൊൾകയുംവെണം

        മൂന്നാം പാഠം

രണ്ടാം പലകമെൽ എഴുത്തുപ്പട്ട പ്രമാണങ്ങൾയെന്നതിന്മെൽ

 ഗു  നല്ലപ്രായത്തൊളം ഭൂമിയിംകൽ ഇരിപ്പാനായിട്ട അപ്പനെയും അമ്മനെയും ബഹുമാണിച്ചുകൊൾകയെന്ന നാലാം പ്രമാണത്തിൽ എന്തെല്ലാം കല്പിച്ചിരിക്കുന്നു
 ശി  മക്കൾക്കടുത ആശൎണയൊടുകൂടെ അപ്പനയും അമ്മെനയും ബഹുമാണിച്ച ദൊഷമല്ലാത്തതിന്മെൽ അവരുട ചൊല്ലുവിളിയും കെട്ടവഴങ്ങി ആത്മത്തിന്നും ശരീരത്തിന്നും അടുത്ത അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കെണമെന്ന കല്പിച്ചിരിക്കുന്നു
                                          ഗു [ 98 ] 
 ഗു  എന്തെല്ലാം വിലക്കി കിടക്കുന്നു
 ശി  സംകടവും മനൊപീഢയും ദുഃഖവും ക്ലെശവും കാരണവൎക്കവന്നത്തരുതെന്നും വിലക്കിരിക്കുന്നു
 ഗു  ഇ പ്രമാണത്തിൽ മറ്റെതാനും കൂടെ കല്പിച്ചീട്ടുണ്ടൊ
 ശി  അപ്പനയും അമ്മനയുമല്ലാതെ വെദകാൎയ്യത്തിന്നും ഇഹലൊകത്തിന്ന അടുത്ത കാൎ‌യ്യങ്ങൾക്കും നമ്മുടെമെൽ തലവരായി കല്പിച്ചിരിക്കുന്നവരെല്ലാവരയും ബഹുമാന്നിച്ച വഴങ്ങിരിക്കെണമെന്നുകൂടെ കല്പിച്ചീട്ടുണ്ട
 ഗു  നല്ല പ്രായത്തൊളം ഭൂമിയിംകൽ ഇരിപ്പാനായിട്ടയെന്ന മുഴികളുടെ അൎത്ഥമെന്തായത
 ശി  കാരണവരെ ബഹുമാണവും വഴ
                                          ക്കവും [ 99 ]  
ക്കവുമുള്ള മക്കൾ എന്നന്നെക്കുമായ പര
ലൊകത്തിലെ സമ്മാനമല്ലാതെ ഇഹ 
ലൊകത്തിലും കൂടെ തംപുരാന്റെ 
വാഴുവും ചുമ്മൊൎത്തും കിട്ടുമെന്ന പൊ 
ലെ നെന്നില്ലാത്ത പുത്രൻ എന്നന്നെക്കു 
മായ ശിക്ഷ കൂടാതെ ഇഹലൊകത്തിം
കൽ ഉള്ളപ്പൊഴും കൂടെ തംപുരാ
ന്റെ  ശിക്ഷ അകപ്പടുമെന്നമെൽ 
ചൊല്ലിയ വചനങ്ങളുടെ അൎത്ഥമായത 
   ഗു   കൊല്ലാതെന്ന അഞ്ചാം പ്രമാണ
ത്തിൽ എന്തെല്ലാം വിലക്കികിടക്കുന്നു 
   ശി   തന്നാൽ എംകിലും മറ്റവരെ 
കൊണ്ടയെംകിലും ആരാന്റെ ദെഹ 
ത്തിനു ഛെദം വരുത്തി ഒരുത്തരെ തല്ലു
കയും മുറിക്കയും കൊല്ലുകയും അരുതെ
ന്ന വിശെഷിച്ചതിന്മയതിൽ എതും 
ഒരുത്തൎക്ക അവെക്ഷിക്കയും ദ്വെഷമു 
 
                               G                              ണ്ടാ [ 100 ] ണ്ടാകയുംദൂഷണവുംനുറുക്കുടണ്ടിയുള്ള വാ

ക്കും ഒരുത്തരൊടപറകയുംചൈയ്യ
രുതെന്നുംകൂടെഅഞ്ചാംപ്രമാണത്തി
ൽവിലക്കിയിരിക്കുന്നു
 ഗു എന്തെല്ലാം കല്പിച്ഛിരിക്കുന്നു
 ശി എല്ലാവരൊടനെരപ്പുംഐ
മൊദ്യവുമായിനടന്നനമ്മുടെശത്രുക്കളൊ
ടും കൂടെപൊറുക്കെണമെന്നുകല്പി
ച്ചിരിക്കുന്നു
 പെരട്ടടിയാതെന്നആറാം പ്ര
പ്രമാണത്തിൽ നമ്മുക്കഎന്തെല്ലാം വിലക്കി
രിക്കുന്നു
 ശി അടക്കത്തൊടമറുത്തുള്ളനിരൂപ
ണകളുംപ്രവൃത്തിയുംകാഴച്ചകളുംസം
സാരവുമെന്നളവൊക്കയുംവിലക്കിരി
ക്കുന്നു
 ഗു എന്തെല്ലാംകല്പിക്കുന്നു [ 101 ] <poem> ശി പ്രവൃത്തിയും നടപ്പും കാഴ്ച്ചയും വചനങ്ങളും കൊണ്ട അടക്കമായിരി ക്കെണമെന്നു കല്പിക്കുന്നു

ഗു ഇപ്രമാണംവെണ്ടുംവണ്ണംകാത്തു കൊൾവാൻഎന്തെല്ലാംചൈയ്യെ ണ്ട്വത

ശി ഹൃദയത്തിലെഅഴിവൊടുകൂ ടെ തംപുരാനൊട വഴിയെ അപെക്ഷി ക്കയും വെടിപ്പിൻറെ അമ്മാകുന്നകന്യ സ്ത്രീ മറിയത്തിനൊട ദൈവനില ഉണ്ടാ കയും വെണ്ടുന്ന യൊഗ്യതയൊട കൂ ടെശുദ്ധമാനകൂദാശകളെ കൈക്കൊ ൾകയും വേണം

ഗു ഇത അല്ലാതെ മറെറതാനും കൂ ടെ ചൈയ്യെണമെന്ന കല്പനയുണ്ടൊ

ശി മെനകെടും ദൊഷത്തിന്നയൊ ഗ്യമുള്ള അവകാശങ്ങളും ദുൎജ്ജനമാ [ 102 ] യകൂട്ടരും ഉപെക്ഷിച്ച ശരീരവും അ മൎത്തി കൎമ്മെന്ദ്രങ്ങളെ വഴിയെ സൂക്ഷി ച്ചകൊൾകയും വെണം

ഗു കക്കാതെന്നഎഴാം പ്രമാണത്തിൽ എന്തെല്ലാംവിലക്കികിടക്കുന്നു

ശി ആരാൻറെ വസ്തുവിനെ എടുത്ത ഉടയവൻറെ മനസ്സൊവ്വാദി തൻറെ പക്കൽ അടക്കരുതെന്നും ന്യായമ ല്ലാത്ത പലിശയും ചതിയും വ്യാപ്തിയും മററും ഇപ്രകാരത്തിലുള്ള കള്ള ഉപ ദെശങ്ങളും കൊണ്ട ആരാൻറെ വസ്തു വിന്നു ഛെദം വരുത്തരുതെന്നുംവിലക്കി കിടക്കുന്നു

ഗു എന്തെല്ലാം കല്പിക്കുന്നു

ശി വാങ്ങിയകടംവിടെണമെന്നുംആ രാൻറെ മുതൽതാൻ എടുത്തു പൊക യൊകണ്ടെത്തി പൊകയൊയെന്നവ [ 103 ] <poem> രികിൽ ഉടയവൎക്ക അതിനെവീണ്ടകൊ ടുക്കെണമെന്നുംകല്പിക്കുന്നു

ഗു പുളിക്കസാക്ഷിനില്ലാതെന്നഎ ട്ടാം പ്രമാണത്തത്തിൽഎന്തെല്ലാംവിലക്കി കിടക്കുന്നു

ശി ന്യായസാഥാലത്തിംകൽചെന്നമ ററാരാനെകെണ്ടപുളി സത്യംചൈ യ്യരുതെന്നവിലക്കിരിക്കുന്നു വിശെഷി ച്ചഇല്ലാത്തകുററങ്ങളുംഎഴണിയും നൊണയും ഭൊഷ്കയും രഹസ്യമായിരി ക്കുന്ന ദൊഷങ്ങളെപരസ്യമാക്കിപറക യുമരുതെന്നുംകൂടെഇപ്രമാണത്തിൽ മുടക്കികിടക്കുന്നു

ഗു എന്തെല്ലാം കല്പിക്കുന്നു

ശി ഇടവും സമയവുമുള്ളപ്പൊൾപ ട്ടാങ്ങപറയെണമെന്നകല്പിക്കുന്നു

ഗു ആരാൻറെ ഭാൎയ്യാവളെഅപെ [ 104 ] <poem> ക്ഷിരാതെന്നഒമ്പതാംപ്രമാണത്തിൽ എന്തെല്ലാംവിലക്കികിടക്കുന്നു

ശി അടക്കത്തോടമറുത്തുള്ളനിരൂ പണകളും തള്ള്യഅപെക്ഷകളും ഉൾദൊ ഷങ്ങളൊക്കയും വിലക്കിയിരിക്കുന്നു ശി അടക്കത്തോട മറുത്തുള്ളനിരൂപണകളും തണ്യഅവെക്ഷകളും ഉൾദൊഷങ്ങളൊക്കയും വിലക്കിയിരിക്കുന്നു. ഗു അടക്കത്തോട മറുത്തുള്ളനിരൂപണകൾ ഒക്കയും ദൊഷമൊ ശി വൎഗ്ഗത്താലെദൊഷമല്ലദൊഷത്തിൽനമ്മെഅകപ്പെടുത്തുന്നപരീക്ഷകളുംദൊഷത്തിൻററവഴിയും ആകുന്നെയുള്ളു ഗു എന്നാലൊത്യണ്യനിരൂപണഎപ്പൊൾദൊഷമായത ശി തണ്യനിരൂപണതാൻകളയാതിരിക്കുന്നതകൊണ്ടഅതിന്മെൽ ഇംപമുണ്ടാകുമെന്നയൊഗ്യമുള്ളപ്പൊൾദൊഷം തട്ടും വിശെഷിച്ഛതണ്യനിതൂവണയും [ 105 ] അപേക്ഷയും മനസ്സാലെ സംവദിച്ചതിന്മേൽ അറിഞ്ഞും കൊണ്ടിഷ്ടപ്പെ‍‍‍‍ടുന്നതും പ്രവൃത്തിയാലെ തികപ്പാവുറക്കുന്നതും വലിയ ‍ചാപദോഷമാകുന്നതും [ 106 ] ആ അപേക്ഷയും വിലക്കിരിക്കുന്നു ഗു എന്തെല്ലാം കല്പിച്ചിരിക്കുന്നു

ശി തംപുരാൻ നമുക്കുതന്ന മതിയെന്ന് വച്ചീട്ട സങ്കടവും മനസ്സമൂട്ടും ഉള്ളപ്പോൾ തംപുരാൻ തിരുമനസ്സിൽ നിന്ൻ അതിനെ കൈക്കൊണ്ട ക്ഷമയാൽ പൊറുക്കെണമെന്ന് കല്പിച്ചിരിക്കുന്നു

നാലാം പാഠം ശുദ്ധമാന പള്ളിയുടെ കല്പനകൾ എന്നതിന്മെൽ

ഗു തംപുരാന്റെ പ്രമാണങ്ങൾ അല്ലാതെ മറ്റും ചില പ്രമാണങ്ങളും കാത്തുകൊൾവാൻ കടമുണ്ടോ ശി ശുദ്ധമാന പള്ളിയുടെ കല്പനകളും കൂടെ കാപ്പാൻ കടമായിരിക്കുന്നു ഗു കല്പിച്ച പ്രമാണിപ്പാൻ പള്ളിക്ക [ 107 ] മുഷ്കരത്വം കൊടുത്തതാർ

ശി നമുക്ക മല്പാസം മാതാവുമായിട്ട ശുദ്ധമാന പള്ളിയെ കല്പിച്ച ഉടയതംപുരാന്തന്നെ ഈ മുഷ്കരത്വം കൊടുത്തു

ഗു ശുദ്ധമാന പള്ളിക്ക് വഴങ്ങിരിപ്പാൻ കടമുണ്ടോ

ശി നമ്മുടെ കൎത്താവാം ഈശോമിശിഹാത്തന്നെ അരുളിച്ചെയ്തിത് ഈ വണ്ണം കല്പിച്ച്ചതിനെക്കൊണ്ട് ശുദ്ധമാന പള്ളിയുടെ ചൊൽപ്രമാണം കേട്ട് വഴങ്ങിരിപ്പാൻ നസ്രാണികൾ ഒക്കെക്കും കടമായിരിക്കുന്നുയെന്ൻ വിശ്വാസമായത്

ഗു ശുദ്ധമാന പള്ളിയുടെ കല്പനകളെ കാത്തുകൊൾവാൻ പിന്നെയും മറ്റൊരു അവകാശമുണ്ടോ

ശി പള്ളിയുടെ കല്പനകളെ കാക്കുന്ന തംപുരാന്റെ പ്രമാണങ്ങളെ [ 108 ] കാക്കുന്നതിന്ന് സഹായമായിരിക്കുന്നുയെന്നുള്ള അവകാശം കൂടെയുണ്ട് ഗു കൊള്ളാം എന്നാൽ ശുദ്ധമാന പള്ളിയുടെ കല്പനകൾ എത്ര ആകുന്നത് ശി അഞ്ച അതായത്

 ൧ ഞാറാഴ്ചകളിലും പെരുന്നാളുകളിലും മുഴുവൻ കുറുബാന കാണുന്നത്
 ൨ ആണ്ടിൽ ഒരിക്കലെങ്കിലും കുംപസരിക്കുന്നതും ശുദ്ധമാന കുറുബാന കൊള്ളുന്നതും
 ൩ കല്പിച്ച ദിവസങ്ങളിൽ നൊൻപ നൊൽക്കുന്നതും വെള്ളിയാഴ്ചയിലും ചനിയാഴ്ചയിലും ഇറച്ചിയും തൻറെ തന്റെ ഇടവകയിലെ മൎ‌യ്യാദക്ക് ഒത്തവണ്ണം വിലക്കിരിക്കുന്ന ചിലയാവനകൂട്ടയും തിന്നാതെ ഇരിക്കുന്നതും [ 109 ]   ൪ മുടക്കമുള്ള കാലത്ത് കല്യാണഘോഷം ചൈയാതെ ഇരിക്കുന്നത്
 ൫ കടിഞ്ഞൂൽ ഫലവും പതവാരവും പള്ളിക്ക് കൊടുക്കുന്നത്

നാലാം കൂട്ടം കൂദാശകൾ യെന്നതിന്മെൽ

ഒന്നാം പാഠം

കൂടാശകളുടെ വൎഗ്ഗത്തിന്മേൽ

ഗു നസ്രാണികൾ അറിയെണ്ടുന്ന ഓത്തിൻറെ നാലാം കൂട്ടം എന്തെല്ലാമായത്

ശി കൂദാശകൾ യെന്ൻ

ഗു കൂടാശയെന്ന മുഴിയുടെ അൎത്ഥമെന്ത് ശി നമ്മുടെ ആത്മാവുകളെ ശുദ്ധമാക്കുവാൻ മിശിഹാതംപുരാൻ കല്പിച്ച നന്മയുടെ കാണപ്പെട്ട അടയാളം കൂടാശയെന്ന മുഴിയുടെ അൎത്ഥമാകുന്നത് [ 110 ] ഗു നന്മയുടെ കാണപ്പെട്ട അടയാളമെന്നു കൂദാശകൾ വിളിക്കപ്പെടുന്നതെന്ത് ശി കൂദാശകളൊക്കെയും നന്മാകൊടുക്കുനത അല്ലാതെ കാണ്മാൻ തക്ക വസ്തുക്കലായിട്ട അതിനെ അറിയിക്കുന്നതിനു കൊണ്ട നന്മയുടെ കാണപ്പെട്ട അടയാളമെന്നു വിളിക്കുന്നു

ഗു ഇത് എങ്ങനെയെന്ൻ ഒര ഒപ്പാരി ആയിട്ട തിരിച്ച ചൊല്ല

ശി മാമ്മോദീസ മൂക്കുന്നെരത്ത പൈതലിന്റെ തലമേൽ വെള്ളം ഒഴുകിനിന്നെ ഞാൻ മൂക്കുന്നെൻ യെന്നു ചൊല്ലുന്ന വചനങ്ങൾ മാമ്മോദീസ കൊടുക്കുന്ന നന്മയുടെ കാണപ്പെട്ട അടയാളം ആകുന്നത വിശേഷിച്ച ഈ ക്രിയ നാം ചെയ്യുമ്പോൾ നമ്മുടേ ശരീരത്തെ വെള്ളം വെടിപ്പാക്കുന്ന പൊലെ മാമ്മോ [ 111 ]

ദീസയെന്ന കൂദാശ നെമ്മുക്ക തരുന്ന നന്മ 
യാൽ ദൊഷത്തിൽ നിന്ന നമ്മുടെ ആത്മം 
ശുദ്ധമാക്കുന്നുയെന്ന നാം ബൊധിക്കുന്നു 
        ഗു   കൂദാശകൾ നമ്മെ ശുദ്ധമാക്കുന്ന 
തെങ്ങനെ 
            ശി   തംപുരാന്റെ തിരുവിള്ളാക്കാ 
രരും പുണ്യപ്പട്ടവരും നമ്മെ ആക്കുന്ന ന 
ന്മ കൂദാശകൾ നമ്മുക്ക തരുന്നതക്കൊണ്ടും 
ആത്മത്തിൽ നന്മ ഉന്ദായാൽ അതിനെ 
വൎദ്ധിപ്പിക്കുന്നതിനെകൊണ്ടും കൂദാശക 
ൾ നമ്മെ ശുദ്ധമാക്കുന്നുയെന്ന ചൊല്ലുന്നു 
        ഗു   കൂദാശ കൈക്കൊള്ളുന്നവൎക്ക 
എല്ലാപ്പൊഴും നന്മ കിട്ടുമൊ 
     ശി   വെണ്ടുന്ന യൊഗ്യതയൊട കൂടെ 
അതിനെ കൈക്കൊള്ളുന്നവൎക്ക എല്ലാ 
പ്പൊഴും കിട്ടും 
        ഗു   നന്മകൊടുപ്പാൻ കൂദാശകൾക്ക 
  
                                                   ശക്തി [ 112 ] ശക്തി കൊടുത്തതാര 

ശി നമ്മുടെ കൎത്താവം ഈശൊമിശിഹാതൻറെ ദീനപ്പാടും മരണവും കൊണ്ട അതിന്നു ശക്തി കൊടുത്തു.

ഗു കൂദാശകൾ എത്രാകുന്നത

ശി എഴ അതായത

൧ മാമൊദീസ

൨ മുൻപിലത്തെ ഒപ്രുശുമ

൩ കുറുബാന

൪ കുംപസാരം

൫ ഒടുക്കത്തെ ഒപ്രുശുമ

൬ പട്ടം

൭ പെങ്കെട്ട

ഗു കൂദാശകൾ ഒക്കെയിലും പെരിമപ്പെട്ടത് ഏതെന്ന ചൊല്ല

ശി നന്മ തന്നെ അല്ല പിന്നെയോ നന്മയുടെ ഉടയവനും കൂദാശകളുടെ ആദി [ 113 ] ക്കാരണവുമാകുന്നു. ഇശൊമിശിഹായും കൂടെ അതിൽ അടങ്ങിരിക്കുന്നതിനൊ കൊണ്ട് കുറുബാനയെന്ന കൂദാശ എല്ലറ്റിനെക്കാൾ പെരിമപ്പട്ടതായത്.

ഗു രക്ഷക്ക കൂടിയെ മതിയാവുയെന്ന കൂദാശകൾ എന്തെന്ന്

ശി മാമൊദീസ എല്ലാവൎക്കും കൂടിയെ മതിയാവു വിശെഷിച്ച് മാമൊദീസ മുങ്ങിയതിൽ പിന്നെ ചാവ്‌ദൊഷം പിഴച്ചവരൊക്കക്കും കുംപസാരമെന്ന കൂദാശ കൈകൊണ്ടെ രക്ഷകൂടു.

ഗു മരിച്ചവരുടെ കൂദാശകൾയെന്നു വിളിക്കപ്പടുന്നത് എന്തെല്ലാമായത്

ശി മാമൊദീസായും കുംപസാരവുംയെന്ന കൂദാശകൾ രണ്ട്.

ഗു മരിച്ചവരുടെ കൂദാശകൾ എന്നു വിളിക്കപ്പടുന്നതെന്തെ. [ 114 ]

നധവ


ശി ആത്മത്തിൻറെറമരണമാകുന്ന ദൊഷം പൊക്കിനമ്മുടെആത്മജീവനായ നന്മഇക്രുദാശകൾരണനമ്മുക്കതരുന്നതി നെകൊണ്ടമരിച്ചവരുടെക്രദാശക ളെന്നവിളിക്കപ്പടുന്നു

  ഗു ഉയിരവരുടെക്രുദാശകൾയെ

ന്നവിളിക്കപ്പടുന്നതെങ്കെല്ലാമായത

 ശി ശെഷംക്രുദാശകൾഅഞ്ചഅതാ

യതമുൻപിലത്തെഒപ്രുശുമായുംകുറു ബാനയുംഒടുക്കത്തഒപ്രുശുമായുംപട്ട വുംപെങ്കെട്ടുമെന്ന

 ഗു ഉയിരവരുടെക്രുദാശകൾയെ

ന്നവിളിക്കപ്പടുന്നതെങ്കെ

 ശി ഇക്രുദാശകൾകൈക്കൊള്ളുന്ന

പരനന്മയാലഉയിരപ്പട്ടഅവർക്കുള്ള നന്മഇക്രുദാശപർദ്ധിപ്പിക്കുന്നതിനെകൊ ണ്ടഉയിരവരുടെക്രുദാശകൾയെന്ന


                          വിളി [ 115 ] 

വിളിക്കപ്പടുന്നു

 ഗു  ചാവദൊഷത്തൊടുകൂദാശകൈക്കൊള്ളുന്നവൎക്ക എന്തൊർ ദൊഷം തട്ടും
 ശി  എല്ലായിലും വലിയ ദൊഷമായ ദൈവദൊഷമെന്ന
 ഗു  ദൈവദൊഷമെന്തന്ന
 ശി  ശുദ്ധമാന വസ്തുവിനെകൊണ്ടയുള്ള നിരസവും യൊഗ്യത അല്ലാത്ത പെരുമാറ്റവും ദൈവദൊഷമായത
 ഗു  ഒരിക്കെലെ കൈക്കൊള്ളടവുയെന്ന കൂദാശകൾ എന്തെല്ലാമയത
 ശി  മാമ്മൊദീസായും മുൻപിലത്തെ ഒപ്രുശുമായും പട്ടവും എന്ന കൂദാശകൾ മൂന്ന ഒരിക്കലെ ആവു
 ഗു  ഇ കൂദാശകൾ മൂന്ന എന്തെ ഒരിക്കെലെ കൈക്കൊള്ളാവു
                                      ശി [ 116 ] 
 ശി  നമ്മുടെ ആത്മത്തിൽ മാഞ്ഞുപൊകരുതാത്ത ഒര ഒപ്പവരുത്തുന്നതിനെ കൊണ്ട ഇ കൂദാശകൾ മൂന്ന ഒരിക്കെലെ കൈക്കൊള്ളവു
 ഗു  ഒപ്പ എന്തെന്ന
 ശി  മാഞ്ഞുപൊകരുതാത്തവണ്ണം നമ്മുടെ ആ ആത്മത്തിൽ പതിച്ചിരിക്കുന്ന അതുവ്യ അടയാളം ഒപ്പയെന്ന ആകുന്നത
 ഗു  ഇ അടയാളമെന്തെല്ലാം നമ്മിൽ ചൈയ്യുന്നു
 ശി  മാമ്മൊദീസയെന്ന കൂദാശയിൽ രംശൊമിശിഹാടെ സന്ധുക്കളായിട്ടും മുൻപിലത്തെ ഒപ്രുശുമായിൽ തന്റ്റെ പടയാളരായിട്ടും പട്ടത്തിൽ തന്റെ ചിറ്റാഴ്മക്കാരരായിട്ടും നമെ അടയാളപ്പടുത്തി മറ്റവരിൽ നിന്ന വെൎത്തിരിക്കുന്നു
                                      വണ്ടാം [ 117 ] 
             രണ്ടാം പാഠം
  കൂദാശകൾ ഒരൊന്നിന്റെമെലും മാമ്മൊദീസയെന്ന കൂദാശയെന്തന്ന
 ഗു  മാമ്മൊദീസയെന്ന കൂദാശയെന്തന്ന
 ശി  ഉരുവദൊഷവും  പ്രവ്രുത്തിദൊഷങ്ങളും ആത്മത്തിൽ ഉണ്ടെംകിൽ അതിനെയും കൂടെ പൊക്കി ദൈപ്രസാദവും തംപുരാന്റെ നന്മയും മുൻപിലത്തെവട്ടമായി നമ്മുക്കതന്ന ശുദ്ധമാന പള്ളിയിൽ നമ്മെ പൂകിച്ചശെൎഷം കൂദാശകളെ കൈക്കൊൾവാൻ നമ്മുക്കവശം തരുന്ന ഒര കൂദാശയെന്ന മാമ്മൊദീസാകുന്നത
 ഗു  മാമ്മൊദീസ എന്ന കൂദാശയുടെ അനുഭവമെന്തെല്ലാമയത
 ശി  ഉരുവദൊഷവും ശെഷം പ്രവ്രു
                                         ത്തി [ 118 ] 

ത്തി ദൊഷങ്ങൾ ഒക്കയും പൊക്കി ദൊഷങ്ങൾക്ക അടുത്തപ്രാശ്ചിത്തം ഒക്കയുടെ പൊറുതിയും മാമ്മൊദീസെന്ന കൂദാശ നമ്മുക്ക തരുന്നു വിശെഷിച്ച മാമ്മൊദീസയാലെ മിശിഹായുടെ മാൎഗ്ഗത്തിൽ പൂക്ക വീണ്ടപിറന്ന തന്റെ സന്ധുക്കളുമായി അടയടപ്പട്ട തംപുരാന്റെ പുത്രരും മൊക്ഷത്തിലെ അനന്തരവരുമായിച്ചമയുന്നു

 ഗു  മാമ്മൊദീസ മുങ്ങുന്നവൻ എന്തൊര കടം എൾക്കുന്നു
 ശി  oരംശൊമശീഹാടെ മാൎഗ്ഗവും വിശ്വാസവും മാമ്മൊദീസയാലെ അവര കൈക്കൊണ്ടതിനെക്കൊണ്ട അതിന്റെനെറിവിന്ന ഒത്തവണ്ണം ഇരിപ്പാനും നടപ്പാനും എല്ലാപ്പൊഴും കടമായിരിക്കുന്നു
                                     മൂന്നാം [ 119 ] മൂന്നാം പാഠം

മുൻപിലത്തെ ഒപ്രുശുമായെന്നതിന്മേൽ ഗു മുൻപിലത്തെ ഒപ്രുശുമായെന്തെന്ന

ശി ശുദ്ധമാന റൂഹാദക്കുദ്ശായെ നമുക്കു തന്നതികഞ്ഞ നസ്രാണികളെ നമ്മെ ആക്കുന്ന ഒരു കൂദാശയെന്ന മുൻപിലത്തെ ഒപ്രുശുമാകുന്നത ഗു മാമ്മോദീസയെന്ന കൂദാശയിൽ ശുദ്ധമാന റൂഹാദക്കുദ്ശായെ നാം കൈക്കൊള്ളുന്നില്ലയോ ശി ശുദ്ധമാന റൂഹാദക്കുദ്ശായെ നാം കൈക്കൊള്ളുന്നുവെങ്കിലും മുൻപിലത്തെ ഒപ്രുശുമായിൽ നന്മയുടെ ഏറ്റം നാം കൈക്കൊള്ളുന്നതിനെ കൊണ്ട് ഈ കൂദാശ [ 120 ] യിൽ ശുദ്ധമാന റൂഹാദക്കുദ്ശായെ പ്രത്യേകം നാം കൈക്കൊള്ളുന്നുഎന്ന് ചൊല്ലുന്നു ഗു ഈ കൂദാശ തികഞ്ഞ നസ്രാണികളെ നമ്മെ ആക്കുന്നതെങ്ങനെ ശി വിശ്വാസത്തിൽ നമ്മെ ഉറപ്പിച്ച മംമോദീസായിൽ കൈക്കൊണ്ട നന്മയും ശെഷം ഗുണങ്ങൾ ഒക്കെയും നമ്മിൽ മുഴുപ്പിച്ച വൎദ്ധിപ്പിക്കുന്നതിനെക്കൊണ്ട് ഈ കൂദാശ തികഞ്ഞ നസ്രാണികളെ നമ്മെ ആക്കുന്നുഎന്ന് ചൊല്ലുന്നു ഗു ഈ കൂദാശ വെണ്ടുന്ന യൊഗ്യതയോടുകൂടെ കൈക്കൊൾവാൻ എന്തെല്ലാം വെണ്ടിരിക്കുന്നു

ശി തംപുരാന്റെ തിരുവിള്ളം വാണിരിക്കയും വിശ്വാസത്തിന്റെ തലപ്പെട്ട രഹസ്യങ്ങളെ അറിഞ്ഞിരിക്കയും ആശ [ 121 ] ൎണയും ഭക്തിയും എളിമയും നിറയപ്പെട്ട ഹൃദയത്തൊടുകൂടെ കൂദാശ കൈകൊൾവാൻ പോകയും വേണം

നാലാം പാഠം കുറുബാനയെന്നതിന്മേൽ

ഒന്നാം കാണ്ഡം

കുറുബാനയെന്ന കൂദാശയിൽ ഈശോമിശിഹാ തന്നെ അടങ്ങിയിരിക്കുന്നുയെന്നതിന്മേൽ

ഗു കുറുബാനയെന്ന കൂദാശ എന്തെന്ന ശി നമ്മുടെ ആത്മത്തിന്റെ യാവനായിട്ട അപ്പത്തിന്റെയും വീഞ്ഞിന്റെയും ശാദൃശ്യങ്ങളിൽ മാറാനീശോമിശിഹാടെ ശരീരവും ചൊരയും ആത്മാവും സ്വഭാവവും അടക്കിക്കൊള്ളുന്ന ഒര കൂദാശെന്ന കുറുബാനാകുന്നത [ 122 ] ഗു കന്യാസ്ത്രീയുടെ ശുദ്ധമാന വയറ്റിൽ നിന്ന് പിറന്ന ആകാശത്തിലും ഇപ്പോൾ ഇരിക്കുന്ന മിശിഹാ തന്നെ കുറുബാനയിലുണ്ടോ ശി അതെ കന്യാസ്ത്രീഉമ്മാടെ ശുദ്ധമാന വയറ്റിൽ നിന്ന് പിറന്ന നമ്മുക്ക വെണ്ടിട്ട കുരിശിന്മേൽ തൂങ്ങപ്പെട്ട മരിച്ച നമ്മുടെ കര്ത്താവാം ഈശോമിശിഹാ തന്നെ പട്ടാങ്ങയായി ശുദ്ധമാന കുറുബാനയിൽ അടങ്ങിയിരിക്കുന്നു

ഗു കൂദാശ വചനങ്ങൾക്ക് മുൻപേ ഓസ്തിയിൽ എന്തയുള്ളൂ ശി അപ്പം

ഗു കൂദാശവചനങ്ങൾ ചൊല്ലിയതിൽ പിന്നെ ഓസ്തിയിൽ എന്തായത്

ശി നമ്മുടെ കര്ത്താവാം ഈശോമിശിഹാടെ പട്ടാങ്ങയായ ശരീരമെന്ന [ 123 ] ഗു കൂദാശാ വചനങ്ങൾക്ക് മുൻപേ കാസയിൽ എന്തെല്ലാമുള്ളു

ശി വീഞ്ഞെയുള്ളൂ

ഗു കൂദാശാ വചനങ്ങൾ ചൊല്ലിയതിന്റെ ശെഷം എന്തുള്ളു

ശി നമ്മുടെ കര്ത്താവാം ഈശോമിശിഹാടെ പട്ടാങ്ങയായ ചൊര എന്ന

ഗു കാതലായ ഈ തിരിവ എപ്പോൾ ആകുന്നു ശി കൂദാശാവചനങ്ങൾ പട്ടക്കാരൻ ചൊല്ലികൂടുമ്പോൾ തന്നെ

ഗു ഈ വചനങ്ങൾക്ക് ഇത്ര വലിയ മുഷ്കരത്വം കൊടുത്തതാര

ശി സൎവ്വതും വശമുള്ള തംപുരാനാകുന്ന ഈശോമിശിഹാ തന്നെ ഈ മുഷ്കരത്വം കൊടുത്തു ഗു അപ്പഴോ കൂദാശവചനങ്ങൾ [ 124 ] ചൊല്ലിയതിന്റെറശെഷം അപ്പവും വിഞ്ഞും എതും ശെഷിപ്പിക്കുന്നില്ലെയൊ

ശി അപ്പത്തിന്റെയും വീഞ്ഞിന്റെയും ശാദൃശ്യങ്ങൾ ശെഷിക്കുന്നെയുള്ളു

ഗു അപ്പത്തിന്റെ ശാദൃശ്യങ്ങൾ എതായത

ശി ഒസ്തി അപ്പത്തിലുള്ള വെള്ളയും രുചിയും വട്ടവും

ഗു വീഞ്ഞിന്റെ ശാദൃശ്യങ്ങൾ എത

ശി വീഞ്ഞിലുള്ള നിറവും തണുപ്പും രുചിയും മണവും

ഗു അപ്പത്തിന്റെറയും വീഞ്ഞിന്റെയും കാതൽ അല്ലാതെ അതിന്റെ ശാദൃശ്യങ്ങൾ തന്നെത്തന്നെ ഇരിക്കുന്നതെങ്ങനെ

ശി പ്രത്യെക്ഷമായിട്ടും സൎവ്വതും പ [ 125 ] ശമുള്ള തംപുരാന്റെ ശക്തിയാലയുമത്രേ

ഗു അപ്പത്തിന്റെ ശാദൃശ്യത്തിൽ ഈശോമിശിഹാടെ ശരീരം തന്നെയുള്ളൂ ശി ചൊരയും ആത്മാവും ദൈവസ്വഭാവവും കൂടെ ഉണ്ട

ഗു വീഞ്ഞിന്റെ ശാദൃശ്യത്തിൽ ഈശോമിശിഹാടെ ചൊര തന്നെയുള്ളൂ

ശി ശരീരവും ആത്മാവും ദൈവസ്വഭാവവും കൂടെ ഉണ്ട

ഗു മുഴുവനായ ഈശോമിശിഹാ ഒസ്തിയിലും കാസായിലും അടങ്ങിരിക്കുന്നതിന്റെ അവകാശം ചൊല്ലി കേൾക്കെട്ടെ

ശി ആകാശത്തിലിരിക്കുന്ന പൊലെ ഉയിരവനും മരിച്ചുകൂടാത്തവാനുമാ [ 126 ] യി ശുദ്ധമാന കുറുബാനയിൽ ഈശോമിശിഹാ അടങ്ങിരിക്കുന്നുയെന്നു വരുമ്പോൾ മിശിഹാടെ ശുദ്ധമാന ആത്മാവും ശരീരവും ചൊരയും ദൈവസ്വഭാവവും തമ്മിൽ വെൎപ്പിരിഞ്ഞുകൂടാ യെന്നതിനെ കൊണ്ട തന്റെ ശരീരമുള്ള ഇടത്ത ചൊരയും ആത്മാവും ദൈവസ്വഭാവവും കൂടെ ഉണ്ട തന്റെ ചൊര ഉള്ള അവിടെയും ശരീരവും ആത്മാവും ദൈവസ്വഭാവവും കൂടെ ഉണ്ടായേ മതിയാവു

ഗു ഒസ്തിയിലും കാസായിലും ഈശോമിശിഹാ വരുന്ന നേരത്ത ആകാശത്തിൽ നിന്ന് ഇറങ്ങി എഴുന്നെള്ളുന്നോ

ശി അതല്ല ഒര നെരത്ത തന്നെ ആകാശത്തിലും ശുദ്ധമാന കുറുബാനയിലും കൂടെ ഉണ്ട [ 127 ] ഗു എന്നാലൊ ഇഹലൊകത്തിങ്കൽ

ഉള്ള കൂദാശപ്പട്ട ഒസ്തി ഒക്കയിലും

ഈശൊമിശിഹാ അടങ്ങിരിക്കുന്നുണ്ടൊ ശി അതെ ഇഹലൊകത്തിങ്കൽ ഉ ള്ള കൂദാശപ്പട്ട ഒസ്തി ഒക്കയിലും നമ്മു ടെ കൎത്താവഈശൊ മിശിഹാമുഴുവനാ യി അടങ്ങിരിക്കുന്നു ഗു ഇത എങ്ങനെ ആയത ശി എല്ലാം സാധിപ്പാൻ വശമുള്ള തംപുരാന്റെ മുഷ്കരത്വത്താലെ എത്രെ ഗു ഒസ്തി മുറിക്കുമ്പൊൾ അതിൽ അട ങ്ങിരിക്കുന്ന മിശിഹാടെ ശരീരം കൂടെമു റിഞ്ഞു പൊകുന്നൊ ശി മിശിഹാടെ ശരീരം മുറിഞ്ഞു പൊകു ന്നില്ല പിന്നെയൊ അപ്പത്തിന്റെ ശാ ദൃശ്യങ്ങൾ മുറിഞ്ഞുപൊകുന്നെ ഉള്ളു [ 128 ]

നദ്ധന്ന


   ഗു  ഒസ്തികണ്ദ്ധിച്ചന്നുറുക്കിടും പൊൾ

മിശിഹാടെശരീരംഎവിടെിരിക്കുന്നു

 ശി ഒസ്തിയെമുറിക്കുന്നതിനെകൊണ്ട

അതിൽഅടങ്ങുന്നമിശിഹാടെശരീര ത്തിന്നഒരക്ഷയം ഉണ്ടാകയില്ലപിന്ന യൊഒസ്തിയെമുറിക്കുംമുൻപിൽമിശി ഹാമുഴുവനായിഅതിൽഉണ്ടായിരുന്ന പൊലെതന്നെഒസ്തിയെമുറിച്ചനുറു ക്കിയതിന്റെറശെഷംപിന്നയുംഒ രൊരൊനുറുക്കിൽഅനെകംചെറുതെം കിലുംമശിഹാതംപുരാൻമുഴുവനായി അതിൽഅടഹ്ങിരിക്കുന്നു

  ഗു വലിയഒസ്തിയിൽമിശിഹാമുവുവ

നായിഅടങ്ങിരിക്കുന്നപൊലെഒസ്തിയ യെഒരൊരൊനുറുക്കിൽകൂടെമുഴുവ നായിഅടങ്ങിരിക്കുന്നൊ

 ശി വലിയ ഒസ്തിയിലുംചെറിയഒ

                                                                      സ്തിയി [ 129 ] 
                                                                              നദ്ധന്ന

സ്തിയിലുംഒസ്തിയടെഒരൊരൊനുറുക്കി ലും ഒരുപൊലെതന്നെമുഴുവനായിമി ശിഹാഅതിൽഅടങ്ങിരിക്കുന്നു

  ഗു  ശൂദ്ധമാനകുറുബാനപള്ളിക്കൽ

വച്ചസംഗ്രഹിക്കുന്നതെങ്കെ

  ശി അതിൽമരയപ്പട്ടഅടങ്ങിരിക്കു

നന്തംപുരാൻകർത്താവിനെവിശ്ചാസി കൾഎല്ലാവരയുംവന്ദിച്ചകുംപിടുവാ നുംവെണ്ടിരിക്കുംപൊൾക്ലെശക്കാരരു ടെഅവിടെകൊണ്ടുപൊയിഅവൎക്ക കൊടുപ്പാനുമായിട്ടയെന്നതിന്നതിന്നശുദ്ധ മാനകുറുബാനപള്ളിക്കൽസംഗ്രഹി ച്ചിരിക്കുന്നു.

  ഗു കുറുബാനയെന്നകൂദാശവന്ദി

ച്ചകുംപിടുവാൻകടമുണേടൊ

   ശി പട്ടങ്ങയായതംപുരാനുംപട്ടാ

ങ്ങയായമാനുഷനുമാകുന്നംരംശൊ


                                                                        മിശി [ 130 ] 

നദ്ധപ്ര


മിശിഹാതന്നെകുറുബാനയിൽഅടങ്ങി രിക്കുന്നതിനെകൊണ്ടദൈവത്തിന്നഅ ടുത്തഉത്തമാരാധനായിഎല്ലാവര യും ശുദ്ധമാനകുറുബാനവന്ദിച്ചകുംപി ടുകയുംവെണം

   ഗു കുറുബാനയെന്നകൂദാശയിൽ

ഠരംശൊമിശിഹാഅടങ്ങിരിക്കുന്നുയെന്ന വിശ്ചസിക്കുന്നയെങ്കെ

 ശി ദൊഷ്കപറങ്ങുകൂടാത്തംരംശൊ

മിശിഹാതന്നെളവണ്ണംഅരുളിചൈ യ്യിതതിനെനെകൊണ്ടും ഇവണ്ണങ്കന്നെവി ശ്ചസിപ്പാൻ ശുദ്ധമാനപള്ളിനമ്മെപ ഠിപ്പിക്കുന്നതിവെകൊണ്ടും കുറുബാനയി ൽമുഴുവനായിമിശിഹാഅടങ്ങിരിക്കു ന്നുയെന്നനാംവിശ്വസിച്ചിരിക്കുന്നു


                                                                           രണ്ടാം [ 131 ] 
                                                                                  നദ്ധസു

                              രണ്ടാം കാണ്ഡം
 കുബാനകല്പിച്ചതിന്മെലുംകുറുബാ
 നയുടെഅനുഭവമെന്നതിന്മെലും
ഗു കുറുബാനയെന്നകൂദാശമിശി

ഹാതംപുരാൻഎപ്പൊൾകല്പിച്ചു

ശി താൻപാടുപ്പട്ടമരിക്കുന്നതിന്റെ

ററതലനാളിൽതന്ററശിഷ്യവർഗ്ഗങ്ങ ളൊടുകൂടെഒടുകത്തഅത്താഴംകഴി ച്ചരാത്രിയുൽതന്നെകുറുബാനയെന്ന കൂദാശമിശിഹാകല്പിച്ചു

 ഗു എങ്കിന്നകല്പിച്ചു
  ശി പലഅവകാശങ്ങളായിട്ടഅതി

നെകല്പിച്ചു ൾ നമ്മുടെആത്മത്തിന്നയാവനഉ ണ്ടാകെണ്ടീട്ട

  ഭ പുത്തനായനന്മയുടെമാർഗ്ഗത്തി

ലെപൂജയായിട്ട


                                                                          ന താൻ [ 132 ] താൻപാടുപ്പട്ടമരിച് ചതിന്റെഎന്നന്നെക്കുമായഓൎഷയുംഎന്നന്നെക്കുമുള്ളയിസ്സിന്റെഎച് ചാരവുംനമുടെനെരെഉള്ളതന്റെഉപവിയുടെമാണിക്കമായപണയവുംനമുക്കയുണ്ടാകെണ്ടീട്ടകുറുബാനയെന്നകൂടാശമിശിഹാകല്പിക്കയുംചൈതു
    ഗുഅപ്പത്തിന്റെയുംവീഞ്ഞിന്റെയുംശാദ്രശ്യങ്ങളിൽഇകുടാശഷിശിഹാതംപുരാൻകല്പിച് ചതെങ്കെ

ശിനമ്മുടെത്മത്തിന്റെയാവരുക്കുംപൊറുതിക്കുംഇകൂടാശമിശിഹാകല്പിച് ചതിനെകൊണ്ടതീനുംകുടിയുമെന്നതിന്റെശാദ്രശ്യങ്ങളിൽഇതിനെകല്പിക്കയത ഗു ഉകുടാശകൊണ്ടനമുക്ക ഉപകാരവുംഗുണവുംഉണ്ടൊ [ 133 ]

 നഗ്ദ്ധ

ന താൻപാടുപ്പട്ടമരിച്ചതിന്റെറ എന്നന്നെക്കുമായഒർമ്മയുംഎന്നന്നെക്കു മുള്ളആയിസ്സിന്റെറഅച്ചാരവുംനമ്മു ടെനെരെഉള്ളതന്റെറഉവവിയു ടെമാണിക്കമായപണയവുംനമ്മുക്കയു ണ്ടാകെണ്ടീട്ടകുറുബാനയെന്നകൂദാശമി ശിഹാകല്പിക്കയുംചൈതു

 ഗു അപ്പത്തിന്റെറയുംവീങ്ങിന്റെ

റ്റയുംശാദൃശ്യങ്ങളിൽ കൂദാശമി ശിഹാതംപുരാൻകല്പിച്ചതെങ്കെ

 ശി നമ്മുടെആത്മത്തിന്റെറയാവന

ക്കുംപൊറുതിക്കും ഇകൂദാശമിശിഹാക ല്പിച്ചതിനെകൊണ്ടതീനുംകുടിയുമെ ന്നതിന്റെറശാദൃശ്യങ്ങളിൽ ഇതിനെ കല്പിക്കആയത

 ഗു ഇകൂദാശകൊണ്ടനമ്മുക്കഉപ

കാരവുംഗുണവുംഉണ്ടൊ


                                                                             ശി [ 134 ]  
                                                                          നഗ്ധാം

ശി ഇകൂദാശകൊണ്ടനമ്മുക്കവള

രെഉപകാരവുംഫലവുമുണ്ട

   ൾ ഠരംശൊമിശിഹായൊടുകൂയെ

നമ്മെഒന്നിപ്പിക്കുന്നു

  ഭ ഊണുംതീനുംകൊണ്ടനമ്മിടെശരീ

രത്തിന്നഉള്ള പൊറുതിയും ഉപകാര വുമെന്നതിൽ ഇരട്ടിച്ച ഉണ്ടാകുന്നുന മ്മുടെആത്മത്തിന്ന കുറുബാനയാലെപി ശെഷിച്ചആത്മത്തിന്റെറ ആയിസ്സാകു ന്നതംപുരാന്റെറനന്മമ്മിൽകാത്തവ ർദ്ധിപ്പിച്ചദൈവകാര്യത്തിന്മെൽനമ്മു ക്കളഷ്ടംവരുത്തിനമ്മുടെആത്മാവിനെ ഗുണത്തിൽ ഉരപ്പിക്കുന്നു

   ന പാവദൊഷങ്ങളെപൊക്കി

ചാവദൊഷത്തിൽവീഴാതെഇരി പ്പാൻഉള്ളശക്തിനമ്മുക്കതരുന്നു


                              I   2                    *          മൂന്നാം [ 135 ] 

നഗ്ധഭ


                            മൂന്നാം കാണ്ഡം

ശുദ്ധമാനകുറുബാനകൈക്കൊള്ളെ

 ണ്ടുംപ്രകാരവുംആസ്തപ്പാടയു
            മെന്നതിന്മെൽ

ഗു ഇകൂദാശകൈക്കൊള്ളുന്നവ രമെൽചൊല്ലിയഫലംഎല്ലാപ്പൊ ഴുംആനുഭവിക്കുന്നൊ

 ശി വെണ്ടുന്നയൊഗ്യതയൊടുകൂ

ടെഅതിനെകൈക്കൊണ്ടാൽമെൽ ചൊല്ലിയഫലംആനുഭവിക്കുംനിശ്ചയം

 ഗു യൊഗ്യതയൊടുകൂടെശുദ്ധമാ

നകുറുബാനകൈക്കൊൾവാൻഎങ്കെ ല്ലാംവെണ്ടിരിക്കുന്നു

ശി മൂന്നുവസ്തുക്കൾവെണംഅതായത
 ൾ  പാതിരാതൊട്ടകുറുബാനകൈ

ക്കൊണ്ടകൂടുവെളംനൊൻപനൊ ററഎതുമൊരവസ്തുരസിക്കാതെഇരി


                                                                                ക്കെ [ 136 ] ക്കെണം

കുംപസാരംകൊണ്ട് ചാവ്ദൊഷങ്ങൾ ഒക്കയും നീക്കി തംപുരന്റെ തിരുവിള്ളം വാണിരിക്കയും വെണം

6 ശുദ്ധമാന കുറുബാനയെന്ന കൂദാശയുടെ അവസ്ഥയും താല്പൎ‌യ്യവും വഴിയെ അറിഞ്ഞ ഭക്തിയൊടുകൂടെ അതിനെ കൈക്കൊൾവാൻ അണഞ്ഞപൊകയും വെണം

ഗു കുറുബാന കൈക്കൊള്ളുവാൻ ഇരിക്കുന്ന് ദിവസത്തിൽ എന്തൊരനൊൻപനൊൽക്കെണ്ടത്

ശി വൎഗ്ഗത്തിന്നടുത്ത നൊൻപ അതായത് തീനും കുടിയുമുള്ളതിൽ എതുമൊരവസ്തു അനുഭവിക്കയുമരുതവല്ലതും അസാരമെംകിലും രസിച്ചാൽ നൊൻപ പീടിപൊകുന്താനും

=================================================[തിരുത്തുക]

I3 ഗു [ 137 ] ഗു പല്ലിന്റെ ഇടയിൽ ശെഷിച്ചതിൽ എതാനുമെംകിലും മുകറകഴുകുംനെരത്ത് വെള്ളം തുള്ളിയെംകിലും എറങ്ങിപൊയിയെന്നു വരികിൽ കുറുബാന കൈക്കൊള്ളമൊ

ശി തീനുംകുടിയുമായിട്ട് അല്ല ഉമിനീരായിട്ടത്രെ ഇത് എറങ്ങിപൊകുന്നതിനെക്കൊണ്ട് കുറുബാന കൈക്കൊള്ളാം എന്നാൽ ഇത് വരാതെ ഇരിപ്പാൻ വളരെ സൂക്ഷം ഉണ്ടായിരിക്കയും വെണം

ഗു എതാനും സെവിച്ചതിൽ പിന്നെ ചിലപ്പൊൾ ശുദ്ധമാന കുറുബാന കൈക്കൊള്ളാമൊ

ശി ദെൺധം പാരിച്ച മരിപ്പാൻ പ്രമാദമായിരിക്കുന്നരൊഹികൾക്കനൊൻപനൊറ്റപാൎപ്പാൻ അവതല്ലംകിൽ എതാനും സെവിച്ചീട്ടെംകിലും യാത്ര

===================================================[തിരുത്തുക]

പ്രകാ [ 138 ] പ്രകാരമായി കുറുബാനയെന്ന കൂദാശ കൈക്കൊൾകയുമാം

ഗു ശുദ്ധമാന കുറുബാന കൈക്കൊൾവാൻ ഇരിക്കുംപൊൾ ചാവ് ദൊഷമായതിൽ എതാനും തനിക്ക് ഉണ്ടെന്ന് അറിഞ്ഞാൽ എന്തെല്ലാം ചൈയെണ്ടത്

ശി ദൊഷത്തിന്മെൽ പഴിയെതെറി നൊൻപരപ്പട്ടവെണ്ടുംവണ്ണം കുംപസാരിച്ച്കൊൾകയും വെണം

ഗു ചാവ് ദൊഷത്തൊടുകൂടെ കുറുബാന കൈക്കൊള്ളുന്നവർ എന്തൊരു ദൊഷം ചൈയുന്നു

ശി യൂദസ്കരിയൊത്തയെന്നപൊലെ ഭൈംകരമായ ദൈവദൊഷം ചൈയുന്നു ഗു ചാവ് ദൊഷത്തൊടുകൂടെ കുറുബാന കൈക്കൊള്ളുന്നവൻ ഇശൊ

=================================================[തിരുത്തുക]

I4 മിശി [ 139 ] മിശിഹായെ കൈക്കൊള്ളുന്നുണ്ടൊ

ശി  അതെ‌എന്നാൽതൻെററവിധിക്കുംഎന്നന്നെക്കുമായതൻെററനാശത്തിന്നുംമിശിഹായെകൈക്കൊള്ളുന്നു

ഗു  കുറുബാനയുടെഅവസ്ഥയും താല്പൎയ്യവും വഴിയെ അറി----യൊടുകൂടെ അതിനെ കൈക്കൊള്വാൻ അങ്ങ---പൊകയും വെണംഎന്നതിൻെററഅൎത്ഥമെന്തെന്നു

ശി  ഇ കൂദാശയുടെമെൽശുദ്ധയാനപള്ളിപഠിപ്പിക്കുന്നതെല്ലാ, അറിഞ്ഞ വഴിയെവിശ്വസിച്ചനടപ്പിലും ഉടുപ്പിലുംവലിയഎളിമയും അടക്കവും കാട്ടി കുറുബാനകൈക്കൊൾവാൻ------വിശെഷിച്ചകുറുബാനകൊള്ളുംമുൻപിൽവെണ്ടുന്ന---സ്തപ്പാട കൂട്ടുകയും കുറുബാനകൊണ്ടാശെഷം


മിശി
[ 140 ] മിശിഹാകൎത്താവിനെ വളരെസ്തുതിച്ചകൊണ്ടാടുകയും വെണമെന്നതിൻെററതാല്പൎയ്യമായത

ഗു  കുറുബാനകൊള്ളുംമുൻപെ വെണ്ടുന്ന--പ്പാറ്റഎന്തെന്നചൊല്ല

ശി  ശുദ്ധമാനകുറുബാനകൈക്കൊൾവാൻഇരിക്കുമ്പൊൾകുറഞ്ഞൊരനെരത്തംകിലും ബുദ്ധി--ടക്കമായിരുന്ന-- കൈക്കൊൾവാൻപൊകുന്നതംപുരാനാരയെന്നുംഞങ്ങൾ--രെന്നുംഊണിനിരൂപിച്ചതിൻെററശെഷംവിശ്വാസത്തിനൻെററയുംശരണത്തിൻെററയും ഉപവിയുടെയുംമുഴുവനായതെററത്തിൻെററയുംപ്രകാരങ്ങൾചൊല്ലിഎളിമയൊടുകൂടെംരംശൊമിശിഹായെവന്ദിച്ചകുംപീട്ട--ത്മത്തിൽതന്നെകൈകൊള്ളുവാൻവളരെ--പെ [ 141 ] ക്ഷായിരിക്കയുംവെണം

ഗു  മെൽചൊല്ലിയധൎമ്മങ്ങളുടെ പ്രകാരങ്ങൾഎന്നനെ‌എത്തിക്കെണ്ടുന്നത

ശി  ചുരുക്കത്തിൽഇവണ്ണംചൊല്ലാം അതായത

എൻെററകൎത്താവെംരംശൊമിശിഹാതൻെററതിരുമെനിയും ചൊരയുംആത്മാവും ദൈവസുഖവുംകൊണ്ട‌ ഇരുദ്ധമാനകൂദശയിൽതാൻപട്ടാങ്ങയായി അടങ്ങിരിക്കുന്നയെന്നഞാൻഉറച്ചവിശ്വസിക്കുന്നെൻ

ഇശുദ്ധമാനകൂദാശയിൽമറയപ്പട്ട‌അടങ്ങിരിക്കുന്ന‌ എൻെററകൎത്താവെ‌എന്നെസൃഷ്ടിച്ച രക്ഷിച്ചപരിപാലിച്ചവടണിരിക്കുന്ന എൻെററഉടയവനായിട്ടും‌എൻെററഎകഗുണമായിട്ടുതന്നെ


ഞാൻ
[ 142 ] ഞാൻവന്ദിച്ചകുംപിടെന്നെൻ

എൻെററആത്മത്തിൽതാൻ എഴുന്നെള്ളിവരുവാൻഇനിക്കയൊഗ്യത‌ഇല്ല കൎത്താവെ‌എന്നാൽതൻെററ ഒരതിരുവചനംകൊണ്ട എൻെററആത്മാവിനുരക്ഷവരും

എൻെററആത്മത്തിൽതന്നെ കൈക്കൊൾവാൻഎന്നെയൊഗ്യനില്ലാത്തവനെ ആക്കുന്നഎൻെററദൊഷങ്ങൾഒക്കയും കൎത്താവെഞാൻഉപെക്ഷിച്ചദൊഷത്തിന്നു അവകാശമായതൊക്കയുംനീക്കികളഞ്ഞ തൻെററനന്മയുടെസഹായത്താൽഇന്നിമെലിൽ പിഴക്കയില്ലെന്നുംപിഴച്ചതിന്മെൽ---എത്തിപ്പെനെന്നുംഞാൻവഴിയെഉറച്ചിരിക്കുന്നെൻ

ഇശുദ്ധമാനകൂദാശയിൽതന്നെ ---

മുഴു
[ 143 ] ക്ഷായിരിക്കയുംവെണം

ഗു  മെൽചൊല്ലിയധൎമ്മങ്ങളുടെ പ്രകാരങ്ങൾ എങ്ങനെ എത്തിക്കെണ്ടുന്നത

ശി  ചുരുക്കത്തിൽ ഇവണ്ണം ചൊല്ലാം അതായത

എൻെററകൎത്താവെ ംരംശൊമിശിഹാതൻെററതിരുമെനിയും ചൊരയും ആത്മാവും ദൈവസുഖവും കൊണ്ട ഇശുദ്ധമാനകൂദാശയിൽ താൻപട്ടാങ്ങയായി അടങ്ങിരിക്കുന്നയെന്ന ഞാൻ ഉറച്ചവിശ്വസിക്കുന്നെൻ

ഇശുദ്ധമാനകൂദാശയിൽ മറയപ്പട്ട അടങ്ങിരിക്കുന്ന‌എൻെററകൎത്താവെ എന്നെ സൃഷ്ടിച്ചരക്ഷിച്ച പരിപാലിച്ചവാണിരിക്കുന്ന എൻെററഉടയനായിട്ടും എൻെററഎകഗുണമായിട്ടുതന്നെ


ഞാൻ [ 144 ] ഞാൻ വന്ദിച്ച കുംപിടുെന്നൻ

      എെൻററ ആത്മത്തിൽ താൻ എഴുെന്നള്ളി വരുവാൻ ഇനിക്ക യൊഗ്യത ഇല്ല കൎത്താവെ എന്നാൽ ത െൻററ ഒര തിരുവചനം കൊണ്ട എ െൻററ ആത്മാവിന്ന രക്ഷ വരും

എ െൻററ ആത്മത്തിൽ തന്നെ കൈക്കൊൾവാൻ എന്നെ യൊഗ്യനില്ലാത്തവനെ ആക്കുന്ന എ െൻററ ദൊഷങ്ങൾ ഒക്കയും കൎത്താനെ ഞാൻ ഉപെക്ഷിച്ച ദൊഷത്തിന്ന അവകാശമായതൊക്കയും നീക്കികളഞ്ഞ ത െൻററ നന്മയുടെ സഹായത്താൽ ഇന്നി മെലിൽ പിഴക്കയില്ലെന്നും പിഴച്ചതിന്മെൽ പ്രാശ്യത്ഥം എത്തിപ്പെനെന്നും ഞാൻ വഴിയെ ഉറച്ചിരിക്കുന്നെൻ

      ഇശുദ്ധമാന കൂദാശയിൽ തന്നെ
                                                                                                                  മുഴു [ 145 ] മുഴുവനായി ഇനിക്കതരുന്നുഎൻെററ കൎത്താവെ എനൊടമനഗുണം ചൈത‌എന്നന്നെക്കുമായ എൻെററ രക്ഷക്കവെണ്ടിരിക്കുന്നനന്മളൊക്കയും കൂടെ ഇനിക്കതരുമെന്ന ഞാൻ വഴിയെ ശരണമായിരിക്കുന്നെൻ

അറുതില്ലാത്തസ്നെഹത്തിന്നു യൊഗ്യനാകുന്നകൎത്താവെ എൻെററപിതാവും എൻെററരക്ഷയുടയവനും എൻെററ തംപുരാനും താൻ ആകുന്നതിനെകൊണ്ട എൻെററമനസ്സ് ഒക്കയൊടും കൂടെ എല്ലാറ്റിനെകാൾ തന്നെ ഞാൻ സ്നെഹിക്കുന്നു വിശെഷിച്ചഎന്നെസ്നെഹിക്കുന്നപൊലെ തന്നെപ്രതിമറ്റെല്ലാവരെയും സ്നെഹിച്ച എനൊട എറ്റം ചൈതവരൊടും കൂടെ ഞാൻ പൊറുക്കുന്നെൻ

തന്നിൽനിന്നഒരു നാളും വെപ്പിരി


യാ [ 146 ] യാതെതൻെററദൈവനന്മഎൻെറ
ആത്മത്തിൽഎല്ലാപ്പൊഴുംഇരിപ്പാ
നായിട്ട‌എൻെററആത്മാവിൽകൎത്താവെ
താൻഎഴുന്നെള്ളിവരെണമെന്നഞാ
ൻസാദ്ധ്യപ്പട്ടഅപെക്ഷിക്കുന്നെൻ

ഗു  ഇപ്പൊൾചൊല്ലിയധൎമ്മങ്ങളു
ടെപ്രകാരങ്ങൾബാകൊണ്ടഎത്തിച്ചി
യാൽമതിയൊ

ശി  പൊരഹൃദയത്തൊടുകൂടെ
എത്തിച്ചകൊൾകയുംവെണം

ഗു  കുറുബാനകൈകൊണ്ടതിൽപി
ന്നെസ്തുതികൊണ്ടാട്ടമായിഎന്തെല്ലാം
ചൈയെണ്ടുന്നത

ശി  കുറെംകിലുംഒരമലയാൻനാഴി
കനെരത്തമുട്ടുംകുത്തിബുദ്ധിഅടക്കമാ
യിരുന്നതൻെററആത്മാവിൽഎഴുന്നെ
ള്ളിരിക്കുന്നകൎത്താവിനെവന്ദിച്ചകും


പീട്ട
[ 147 ]

മുഴുവനായി ഇനിക്കതരുന്ന എെൻററ കൎത്താനെ എനൊടമനഗുണം ചൈത എന്നന്നെക്കുമ്മായ എെൻററ രക്ഷക്കപെണ്ടിരിക്കുന്ന നന്മകളൊക്കയും കൂടെ ഇനിക്കതരുമെന്ന ഞാൻ വഴിയെ ശരണമായിരിക്കുന്നെൻ

        അറുതില്ലാത്ത സ്നെഹത്തിന്ന യൊഗ്യനാകുന്ന കൎത്താനെ എെൻററ പിതാവും എെൻററ രക്ഷയുടയവനും എെൻററ തംപുരാനും താൻ ആകുന്നതിനെകൊണ്ട എെൻററ മനസ്സൊക്കയൊടും കൂടെ എല്ലാററിനെകാൾ തന്നെ ഞാൻ സ്നെഹിക്കുന്നു വിശെഷിച്ച എന്നെ സ്നെഹിക്കുന്നപൊലെ തന്നെപ്രതി മറെറല്ലാവരയും  സ്നെഹിച്ച എനൊട എററം ചൈതവരെടുംകൂടെ ഞാൻ പൊറുക്കുന്നെൻ
       തന്നിൽ നിന്ന ൊരുനാളും വെൎപ്പിരി
                                                                                                                           യാ [ 148 ]                                                                                നമധാം

യാതെതന്റെററദൈവനന്മഎന്റെറ ആത്മത്തിൽഎല്ലാപ്പൊഴും ഇരിപ്പാ നായിട്ടഎന്റെറആത്മാവിൽകൎത്താ വെതാൻഎഴുന്നെള്ളിവരെണമെന്നഞാ ൻസാദ്ധ്യപ്പട്ടഅപെക്ഷിക്കുന്നെൻ

  ഗു ഇപ്പൊൾചൊല്ലിയധർമ്മങ്ങളു

ടെപ്രകാരങ്ങൾബാകൊണ്ടഎത്തിച്ചി യാൽമതിയൊ

 ശി പൊരഹൃദയത്തൊടുകൂടെ

എത്തിച്ചകൊൾകയുംവെണം

  ഗു കുറുബാനകൈക്കൊണ്ടതിൽപി

ന്നെസ്തുതികൊട്ടമായിഎങ്കെല്ലാം ചൈയെണ്ടുന്നത

  ശി കുറെംകിലും ഒരമലയാൻനാഴി

കനെരത്തമുട്ടുംകുത്തിബുദ്ധിഅടക്കമാ യിരുന്നതന്റെറആത്മാവിൽഎഴുന്നെ ള്ളിരിക്കുന്നകർത്താവിനെവന്ദിച്ചകും


                                                                       പീട്ട [ 149 ] 

നന്മധഭ


പീട്ടവിശ്ചാസവുംശരവുംഉവവിയും യെന്നപുണ്യങ്ങളുടെപ്രകാരങ്ങൾഎ ത്തിച്ചതനൊടചൈതമനഗുണമൊ ർത്തതംപുരാനെസ്തുതിച്ചകൊണ്ടാടിഅ തിന്നുപകരംതന്റെറആത്മാവുംശരീ രവുംതിരുകാഴച്ചവച്ചതനിക്കുംമ റ്റെല്ലാവർക്കുംവെണ്ടിരിക്കുന്നുനന്മകൾഒ ക്കയുംതംപുരാനൊടഇരക്കയും വെണം

     ഗു കുറുബാനകൈക്കൊണ്ടദിവസ

ത്തിൽപിന്നയുംഎങ്കെല്ലാംവെണം

    ശി നമ്മാൽആകുംവണ്ണംബുദ്ധിഅടക്ക

മടയിരുന്നനന്മപ്രവൃത്തികൾഎത്തിച്ച കൊൾകയുംവെണം

  ഗു ഠരംശൊമിശിഹാടെശരീരംഎ

ത്രനെരത്തനമ്മിൽഇരിക്കുന്നു

     ശി അപ്പത്തിന്റെറശാദൃശ്യങ്ങൾ

                                                                         ക്ഷ യ [ 150 ] ക്ഷയപ്പടുവൊളം നമ്മിൽ ഇരിക്കുന്നു

നാലാം കാണ്ഡം

ശുദ്ധമാനകുറുബാനകൈക്കൊള്ളെണ്ടും പ്രകാരത്തിന്മെൽ

ഗു കുറുബാനകൊൾവാൻ ഇരിക്കുമ്പൊൾതന്നെ എന്തെല്ലാം ചൈയെണ്ട്വത

ശി കുറുബാനകൊൾവാൻ ഇരിക്കുന്ന സമത്തമുട്ടും കുത്തി കുറങ്ങെണ്ട തലയും പൊക്കികണ്ണുകൾ അങ്ങൊട്ടും ഇങ്ങൊട്ടും തിരിക്കാതെ ഒസ്തിയെന്ന കുറുബാനനൊക്കിരുന്നും കൊണ്ടമതിയാകും വണ്ണം ബായും തുറന്ന ചുണ്ടിന്മെൽ നാവുകുറങ്ങൊന്നു നീട്ടിനല്ല അടക്കമായിരിക്കയും വെണം

ഗു തുവാല എങ്ങനെ പിടിക്കെണം [ 151 ] വൎഗ്ഗം:QR4test വൎഗ്ഗം:QR4

പീട്ടവിശ്വാസവും ശരണവും ഉപവിയും യെന്ന പുണ്യങ്ങളുടെ പ്രകാരങ്ങൾ എത്തിച്ചതനൊടചൈതമനഗുണമൊത്തർ തംപുരാനെ സ്തുതിച്ച കൊണ്ടാടി അതിന്നു പകരം തന്റെ ആത്മാവും ശരീരവും തിരുകാഴ്ചവച്ച തനിക്കും മറ്റെല്ലാവക്കുംർ വെണ്ടിരിക്കുന്നനന്മകൾ ഒക്കയും തംപുരാനൊട ഇരക്കയും വെണം

ഗു കുറുബാന കൈ കൊണ്ട ദിവസത്തിൽ പിന്നയും എന്തെല്ലാം വെണം

ശി നമ്മാൽ ആകും വണ്ണം ബുദ്ധി അടക്കമായിരുന്ന നന്മപ്രവൃത്തികൾ എത്തിച്ച കൊൾകയും വെണം

ഗു ംരം ശൊമിശിഹാടെ ശരീരം എത്ര നെരത്ത നമ്മിൽ ഇരിക്കുന്നു.

ശി അപ്പത്തിന്റെ ശൊദൃശ്യങ്ങൾ

[ 152 ] ശി തുവാല കൈയ്യെൽ പിടിച്ച താടിയുടെ താഴെ വിരിക്കയും വെണം

ഗു താൻ കൈക്കൊണ്ട ശുദ്ധമാന ഓസ്തിയെ എപ്പൊൾ എറക്കെണ്ടുന്നത

ശി ഒസ്തിയെ കൈക്കൊണ്ട ഉടൻ തന്നെ അതിനെ എറക്കുവാൻ ശ്രമിക്കയും തുപ്പാതെ ഇരിക്ക്അയും വെണം

ഗു മെൽനാക്കിൽ ഒസ്തി പറ്റി പൊയി യെംകിൽ എന്തെല്ലാം വെണം.

ശി വിരൽകൊണ്ടതൊടാതെ കുറങ്ങാര വെള്ളം കുടിച്ച നാവ കൊണ്ട ഇതിനെ ഇറക്കി കൊൾകയും വെണം

അഞ്ചാം കാണ്ഡം

കുറുബാന കൈക്കൊൾവാനുള്ള പ്രമാണത്തിന്മെൽ

ഗു കുറുബാനകൈക്കൊൾവാൻ എല്ലാവക്കുംൎ കടമുണ്ടൊ

വൎഗ്ഗം:QR4[ 154 ] ശി മരണപ്രമാദത്തിലും ആണ്ടിൽ ഒരിക്കെൽ അമ്പതനൊൻപ വീടുന്ന സമയത്തും ശുദ്ധമാന കുറുബാന കൈക്കൊള്ളുവാൻ എല്ലാവക്കുംൎ കടമുണ്ട

ഗു എത്ര വയസ്സിൽ ചെന്നു കുറുബാന കൈക്കൊൾവാൻ കടമായിരിക്കുന്നു.

ശി ഇ കൂദാശയിൽ അടങ്ങിയിരിക്കുന്നതിനെ തിരിച്ചറിവാനും വെണ്ടുന യൊഗ്യതയൊടും കൂടെ അതിനെ കൈക്കൊൾവാനും പൊരുന്ന പ്രായത്തിൽ ചെന്നാൽ ശുദ്ധമായ കുറുബാന കൈക്കൊൾവാൻ എല്ലാവക്കുംൎ കടമുണ്ട

ഗു കുറുബാന കൈക്കൊൾ‌വാൻ വെണ്ടുന്ന പ്രായത്തിൽ ചെന്നവർ അതിനെ കൊള്ളാതെ ഇരുന്നാൽ ദൊഷം തട്ടുമൊ

ശി കുറുബാന കൊൾവാൻ തക്ക ബുദ്ധി [ 155 ] [ 156 ] [ 157 ] [ 158 ] യും പ്രായവുമുള്ളപ്പൊൾ അവരുടെ കുറ്റം കൊണ്ട അതിന്റെ അവസ്ഥകൾ പഠിക്കാതെംകിലും പഠിച്ചീട്ട അതിനെ കൈക്കൊള്ളാതെംകിലും ഇരിക്കുന്ന വര ദൊഷം ചൈയുന്നുയെന്ന നിശ്ചയം വിശെഷിപ്പിച്ച അപ്പന്റെയും അമ്മെടെയും ഭരിക്കുന്ന മറ്റാരാന്റെയും മടിയും ഉപെക്ഷയും കൊണ്ട ഇത വന്നാൻ വലുതായിട്ട ഒരകുറ്റം ആകപ്പട്ട ഭൈംകരമായ കണക്ക തംപുരാന്റെ തിരുമുൻഭാഗെ അവക്കൎ കെല്പി കെണ്ടിവരും

ഗു അടുക്കെ കുറുബാനകൊള്ളുന്നത കൊണ്ട ഗുണവും ഉപകാരവുമുണ്ടൊ

ശി യൊഗ്യതയൊടുകൂടെ കൈകൊണ്ടാൽ എത്രയും വലിയ ഗുണവും ഉപകാരവുമുണ്ട [ 159 ] അഞ്ചാം പാഠം

കുറുബാനയുടെ പൂജെന്നതിന്മെലും മിശിഹാ അതിനെ കല്പിച്ചതിന്മെലും

ഗു ശുദ്ധമാന കുറുബാന കൂദാശ തന്നെ ആകുന്നൊ

ശി പുത്തനായ നന്മയുടെ മാഗ്ഗൎത്തില പൂജയും കൂടെ ആയിരിക്കുന്നു

ഗു ഇ പൂജ എങ്ങനെ വിളിക്കപ്പടുന്നു

ശി ശുദ്ധമാന കുറുബാനയുടെ പൂജയെന്ന വിളിക്കപ്പടുന്നു.

ഗു ശുദ്ധമാന കുറുബാനയുടെ പൂജ എതെന്ന

ശി കുരിശിന്മെൽ ഉണ്ടായ പൂജയുടെ ഒമ്മൎക്ക അപ്പത്തിന്റെയും വീഞ്ഞിന്റെയും ശാദൃശ്യങ്ങളിൽ ംരംശൊമിശിഹാടെ ശരീരവും ചൊരയും നമ്മു [ 160 ] യും പ്രായവുമുള്ളപ്പൊൾ അവരുടെ കുറ്റം കൊണ്ടഅതിന്റെ അവസ്ഥകൾ പഠിക്കാതെംകിലും പഠിച്ചീട്ട അതിനെ കൈക്കൊള്ളാതെംകിലും ഇരിക്കുന്നവ രദൊഷം ചൈയുന്നയെന്നന്ദിശയം വി ശെഷിച്ച അപ്പന്റെയും അമ്മെടെ യും ഭരിക്കുന്ന മറ്റാറാന്റെയും മടി യും ഉപെക്ഷയും കൊണ്ട ഇത വന്നാൽ വലുതായിട്ട ഒര കുറ്റം അകപ്പട്ട ഭൈം കരമായ കണക്ക തംപുരാന്റെ തിരു മുൻഭാഗെ അവൎക്കകെല്പികെണ്ടി വരും ഗു അടുക്കെ കുറുബാന കൊള്ളുന്നത കൊണ്ട ഗുണവും ഉപകാരവുമുണ്ടൊ ശി യൊഗ്യതയൊടുകൂടെ കൈക്കൊ ണ്ടാൽ എത്രയും വലിയ ഗുണവും ഉ പകാരവുമുണ്ട [ 161 ] [ 162 ] ടെ പട്ടക്കാരരുടെ കൈയ്യാലെ കുറുബാനയെ പൂജയിൽ കാഴച്ചവച്ച പൂജിക്കപ്പടുന്നു

ഗു ഇ ശുദ്ധമാന പൂജ കല്പിച്ചതാര

ശി താൻ പാടുപ്പട്ട മരിക്കുന്നതിന്റെ തലനാളിൽ കുറുബാനയെ കൂഡാശനമുടെ കത്താൎവം ംരംശൊമിശിഹാ കല്പിച്ചപ്പൊൾ തന്നെ ഇ പൂജയും കൂടെ കല്പിക്കായത

ഗു ഇ പൂജ ആക്കൎകാഴച്ച വെക്കുന്നു

ശി ഇ പൂജ തംപുരാന്നതന്നെ ആവുയെംകിൽ കന്യാസ്ത്രീയുടെയും പുണ്യവാളരുടെയും സ്തുതിപ്പിന്ന ഇത്ര കുറുബാനകൾ ചെഒല്ലുന്നതെന്തെ

ശി അവരൊട ചൈതമന ഗുണങ്ങ [ 163 ] ളാൽ തംപുരാനെ സ്തുതിച്ച കൊണ്ടാടുവാനും നമ്മെ കുറിച്ച തംപുരാനൊട അവര അപെക്ഷിച്ച വെണ്ടിരിക്കുന്ന നന്മകളൊക്കയും നമ്മുക്ക തരിപ്പാനുമായിട്ട കന്യസ്ത്രീയുടെ സ്തുതിക്കും പുണ്യവാളരുടെ പുകഴ‌ച്ചക്കും കുറുബാനയെന്ന പൂജ ചൊല്ലുമാറാകുന്നത്.

ഗു തംപുരാന്റെ തിരുമുൻപിൽ ഇ പൂജ കാഴ‌ച്ച വെക്കുന്നതെന്തെ

ശി തംപുരാനെ വന്ദിച്ച ബഹുമാണിപ്പാനും ഞങ്ങളൊട ചൈതമനഗുണങ്ങളാൽ തന്നെ സ്തുതിച്ൿഹ കൊണ്ടാടുവാനും വെണ്ടുന്ന നന്മകളൊക്കയും തംപുരാന്റെ തൃക്കൈയ്യിൽ നിന്ന കൈക്കൊൾവാനും നമ്മുടെ നെരെ ഉള്ള തും‌പുരാന്റെ തിരുവിള്ളക്കെട പൊക്കി ദൊഷങ്ങളുടെ പൊറുതികിട്ടുവാനുമായിട്ട [ 164 ] ടെ പട്ടക്കാരരുടെ കൈയാലെ കുറുബാനയെന്ന പൂജയിൽ കാഴ്ച വച്ച പൂജിക്കപ്പെടുന്നു

ഗു ഈ ശുദ്ധമാണ പൂജ കല്പിച്ചതാര ശി താൻ പാടു പെട്ട് മരിക്കുന്നതിന്റെ തലനാളിൽ കുറുബാനയെന്ന കൂദാശ നമ്മുടെ കൎത്താവാം ഈശോമിശിഹാ കല്പിച്ചപ്പോൾ തന്നെ പൂജയും കൂടെ കല്പിക്കായത്

ഗു ഈ പൂജ ആൎക്ക് കാഴ്ച വെക്കുന്നു ശി ഈ പൂജ തംപുരാന്ന് തന്നെ കാഴ്ച വെക്കാവു

ഗു ഈ പൂജ തംപുരാന്നു തന്നെ ആവുയെങ്കിൽ കന്യസ്ത്രീയുടെയും പുണ്യവാളരുടേയും സ്തുതിപ്പിന്ൻ ഇത്ര കുറുബാനകൾ ചൊല്ലുന്നതെന്തെ ശി അവരൊട ചൈതമനഗുണങ്ങ [ 165 ] ളാൽ തംപുരാനെ സ്തുതിച്ചു കൊണ്ടാടുവാനും നമ്മെ ക്കുറിച്ച തംപുരാനൊട അവര അപേക്ഷിച്ച് വെണ്ടിരിക്കുന്ന നന്മകളൊക്കെയും നമുക്ക് തരിപ്പാനുമായിട്ട കന്യാസ്ത്രീയുടെ സ്തുതിക്കും പുണ്യവാളരുടെ പുകഴ്ച്ചക്കും കുറുബാനയെന്ന പൂജ ചൊല്ലുമാറാകുന്നത

ഗു തംപുരാന്റെ തിരുമുൻപിൽ ഈ പൂജ [ 166 ] കുറുബാനയെന്ന പൂജ തംപുരാന്റെ മുൻപിൽ കാഴ്ച വെക്കുന്നു ഗു ആൎക്ക് വേണ്ടീട്ട് കുറുബാന ചൈയുന്നു

ശി മാനുഷരെല്ലാവൎക്കും വേണ്ടീട്ട് കുറുബാന ചൈയുന്നു പ്രത്യെകം വിശ്വാസക്കാരെക്കുറിച്ചും ബെസ്പുൎക്കാനയിൽ ഇരിക്കുന്ന ആത്മാവുകളെക്കുറിച്ചും

ഗു കുറുബാനയെന്ന പൂജ കൊണ്ട് ബെസ്പുൎക്കാനയിൽ ഇരിക്കുന്ന ആത്മാവുകൾക്ക് എന്തൊര ഉപകാരമുള്ളു ശി ബെസ്പുൎക്കാനയിൽ ദുഷ്കൎമ്മപ്പെടുന്ന ആത്മാവുകൾക്ക് ശുദ്ധമാന കുറുബാനയാലെ തണുപ്പും രക്ഷയും വളരെ ഉണ്ട ഗു ശുദ്ധമാന കുറുബാനയെന്ന പൂജയും കുരിശിന്മേൽ തികയപ്പെട്ട പൂജയും [ 167 ] തമ്മിൽ ഭേദമുണ്ടോ ശി കുരിശിന്മേൽ പതിക്കപ്പെട്ട തന്നെതാൻ പൂജിച്ച ഈശോമിശിഹാ തന്നെ പട്ടക്കാരുടെ കൈയാലെ നമ്മുടെ ത്രൊണോസകളിൽ പൂജിക്കപ്പെടുന്നുയെന്നതിനെക്കൊണ്ട് പ്രകാരം രണ്ട എങ്കിലും കാതലായിട്ട അന്നും ഇന്നും ഉള്ള പൂജയും കാഴ്ചയും ഒന്ന് തന്നെ ആയത

എകകാണ്ഡം കുറുബാന കൊള്ളെണ്ടും പ്രകാരത്തിന്മേൽ ഗു ഗുണവും ഫലവുമായിട്ട കുറുബാന കാണ്മാൻ എന്തെല്ലാം വെണ്ടിരിക്കുന്നു ശി രണ്ട വസ്തുക്കൾ വേണം അതായത ദേഹത്തിലെ ഇരിപ്പും അടക്കവും ഹൃദയത്തിലെ ഭക്തിയും [ 168 ] ഗു ദേഹത്തിലെ ഇരിപ്പും അടക്കവും എങ്ങനെ ആയത

ശി വസ്തുക്കൾ നാല കൊണ്ട അതായത

 ൧ കുപ്പായത്തിലും ഉടുപ്പിലും വെടിപ്പും അടക്കവും ഉണ്ടായിരിക്കുന്നത
 ൨ മിണ്ടാതെ ഇരിക്കുന്നത
 ൩ കണ്ണുകൾ അങ്ങോട്ടും ഇങ്ങോട്ടും തിരിക്കാതെ കുറുബാന സൂക്ഷ്മമായി കാണുന്നത
 ൪ ആവതെങ്കിൽ മുട്ടും കുത്തി കുറുബാന കാണുന്നത എന്നാലും എവൻഗാലിയൊൻ വായിക്കും നെരത്ത എഴുന്നെറ്റ നിൽക്കയും വേണം

ഗു ഭക്തിയും മനസ്സിലെ അഴിവും എങ്ങനെ ഉണ്ടാകും ശി അതിന്നു നാല വസ്തുക്കൾ വേണം

 ൧ കുറുബാനയുടെ ആദിയിങ്കൽ [ 169 ] തന്നെതൻെററ നിരൂപണപട്ടക്കാരൻെററ നിരൂപണയൊടുകൂടെ കൂട്ടിമിശിഹാതംപുരാൻഇശുദ്ദമാനപൂജകല്പിച്ചകുറിമാനമായി അതിനെതംപുരാൻററ തിരുമുൻഭാഗെകാഴച്ചവെക്കയും വെണം

ര ഒരൊരൊ നമസ്കാരത്തിലും ശുദ്ദമാനപൂജയുടെ കാൎമ്മങ്ങൾ ഒക്കയിലും പട്ടക്കാരനെ വഴിയെ സൂക്ഷിച്ചനിതൂവനയാലെെ കൂടെകൂടി ഇരിക്കയുംവെണ്ണം
നു ഗൽഗുത്തയെന്ന മലമെൽകൂടിയിരിക്കുംവണ്ണം ംരംശൊമിശിഹാടെ ഭംഗപ്പാടയും മരണവും ഊണിനിരൂപിച്ചതാൻ ക്ഷമിച്ചകടുമയായദീനതപ്പാടയും മരണവും ഒൎത്തീട്ടമനസ്സിലെ അഴിപവളരെ ഉണ്ടായിരിക്കയും വെണം [ 170 ]

 ൪  പട്ടക്കാരൻ കുറുബാന അടക്കുംപൊൾ അരൂപിയാലെ കുറുബാന കൈക്കൊൾകയും വെണം
 ഗു  അരൂവിയാലെ കുറുബാന കൈക്കൊള്ളുന്നതെങ്ങനെ
 ശി  എന്റെ കൎത്താവെംരംശൊമിശിഹാ ഇപ്പൊഴും എന്നന്നെക്കും തനൊട ഒന്നിച്ചിരിപ്പാൻ എന്റെ മനസ്സഒക്കയൊടു കൂടെ ഞ്ഞാൻ അവെക്ഷിക്കുന്നെൻയെന്ന നമസ്കാരമെംകിലും മറ്റും ഇവ്വണ്ണമുള്ളതെംകിലും ചൊല്ലി കൎത്താവിനൊട ഒന്നിക്കപ്പെടുവാൻ ശ്രദ്ധയും അവെക്ഷയും വളരെ ഉണ്ടായിരിക്കയും ശുദ്ധമാന കുറുബാനകൊള്ളും മുൻപിലും കൊണ്ടതിൽ പിന്നെയും എതിപ്പാറുള്ളതെല്ലാം എത്തിച്ചകൊൾകയും വെണം
 ഗു   എന്നാലും മെൽ ചൊല്ലിയത എ
                                         ത്തി [ 171 ] 

ത്തിപ്പൻ പാത്രമില്ലാത്തവര കുറുബാന കാണുന്നെരത്ത കൊന്ത നമസ്കാരവും മറ്റും ചില നമസ്കാരങ്ങളും എത്തിക്കാമൊ

 ശി  നമസ്കരിക്കുന്നതകൊണ്ട ഭക്തിയും സൂക്ഷമവുമായി കുറുബാന കാണുന്നതിന്നവിഘ്നം ഉണ്ടാകില്ലെല്ലൊയെന്നതിനെകൊണ്ട അതിനെത്തിച്ചകൊൾകയുമാം
 ഗു  പെരുനാളുകളിൽ കുറുബാന കാണുന്നെരത്ത ദൊഷങ്ങൾ വഴിയെ ഒൎത്തതിരആ കുംപസരിപ്പാൻ തുടങ്ങുന്നവര മുഴുവൻ കുറുബാന കാണുന്നൊ
 ശി ദൊഷങ്ങൾ ഒൎത്തതിരആ കുംപസരിക്കുന്നതിൽ എറിയൊര താമസമുള്ളപ്പൊൾ സൂക്ഷ്മത്തൊടുകൂടെ കുറുബാന കാണുന്നതിനു മുടക്കം ഉണ്ടകുന്നതിനെകൊണ്ട ഇവണ്ണം ചൈയുന്നവര കുറുബാ
                                        നകാ [ 172 ] 

നകാണ്മാൻ ഉള്ള പ്രമാണം തികക്കാതെ ഇരിപ്പാൻ വളരെ യൊഗ്യത്തിൽ ആയിരിക്കുന്നു.

 ഗു  കുറുബാന കാണുന്നെരത്ത മറ്റെല്ലാവരെ കുറിച്ച നമസ്കരിക്കാമൊ
 ശി  നമസ്കരിക്കാമെന്നതന്നെ അല്ല പിന്നെയൊ ഉയിരവരെ കുറിച്ചും ബെസ്പുൎക്കാനയിൽ ഇരിക്കുന്ന മരിച്ചവരുടെ ആത്മാവുകളെ കുറിച്ചും അന്ന നമസ്കരിപ്പാൻ എല്ലായിലും നല്ല സമയം ആകുന്നത
 ഗു  കുറുബാനകഴിഞ്ഞീട്ട എന്തെല്ലാം ചൈയ്യെണ്ടത
 ശി  കുറുബാന കാണ്മാൻഉള്ള മനഗുണം തംപുരാൻ ഞങ്ങളൊട ചൈതതിന്ന സ്തുതിപകരമായി തന്നെ സ്തുതിച്ചകൊണ്ടാടുകയും കുറുബാന കാണതിൽ ചൈതകു [ 173 ] 

തകുറ്റങ്ങളുടെ പൊറുതി അവെക്ഷിക്കയും വെണം

     ആറാം പാഠം
      കുംപസാരമെന്നതിന്മെൽ
         ഒന്നാം കാണ്ഡം
 കുംപസാരത്തിന്നവെണ്ടുന്ന വസ്തുക്കൾയെന്നതിന്മെൽ
 ഗു  കുംപസാരമെന്ന കൂദാശ എന്തെന്ന
 ശി  മാമ്മൊദീസ മുങ്ങിയതിൽ പിന്നെ ചൈത ദൊഷങ്ങളുടെ പൊറുതി നമുക്ക ഉണ്ടാകുവാൻരംശൊമിശിഹാ കല്പിച്ച ഒര കൂദാശയെന്ന കുംപസാരമാകുന്നത
 ഗു  ഈ  കൂദാശക്കവെണ്ടുന്ന വസ്തുക്കൾ എന്തെല്ലാം
 ശി  മനസ്സിന്റെ തകൎപ്പ അതായത
                                       ദൊ [ 174 ] 

ദൊഷത്തിന്മെൽ തെറികൊള്ളുന്നതും ദൊഷങ്ങൾ ചൊല്ലി കുംപസരിക്കുന്നതും തെറുന്നവൻ പ്രായശ്ചിത്തം എത്തിക്കുന്നതും പട്ടക്കാരൻ റുശുമാചൈത പിഴകൾപൊക്കി അഴിക്കുന്നതും

 ഗു  മനസ്സിലെതകൎപ്പ എന്തെല്ലാം
 ശി  ഇന്നിമെലിൽ പിഴക്കില്ലെന്ന മനസ്സിൽവഴിയെ ഉറച്ചിട്ടകീഴിൽ ചൈത ദൊഷങ്ങളെകൊണ്ട തം പുരാനാട മറുത്ത പിഴച്ചതിനാലെ ഉള്ള മനൊ പീഢയും ദുഃഖവും നൊൻപരവും മസ്സിലെ തകൎപ്പാകുന്നത
 ഗു  തകൎപ്പയെന്ന മുഴിയുടെ അൎത്ഥമെന്തായത
 ശി  പെളിപ്പും ഒടച്ചിലും യെന്നതിന്റെഅൎത്ഥമായത ഒര കല്ല തകൎന്നു പൊടുഞ്ഞുപൊകുംവണ്ണം
                                           ഗു [ 175 ] 
 ഗു  ദൊഷത്തിന്മെൽ ഉള്ള നൊൻപരം തകൎപ്പയെന്ന വിളിക്കപ്പടുന്നതെന്തെ
 ശി  തംപുരാനൊടമറുത്തപിഴച്ചീട്ടയുള്ള ദുഃഖവും നൊൻപരവും കൊണ്ട കടുപ്പമായ ദൊഷക്കാരന്റെ ശംഖ ഒരപ്രകാരത്തിൽ തകൎന്ന പൊകണം യെന്നതിനെ അറിയിപ്പാനായിട്ട ദൊഷത്തിന്മെൽയുള്ള നൊൻപരം തകൎപ്പെന്നു വിളിക്കപ്പെടുന്നു
 ഗു  ദൊഷം ചൊല്ലി കുമ്പസരിക്കുന്നത എന്തെന്ന
 ശി  ദൊഷങ്ങളുടെ പൊറുതി കിട്ടുവാൻ അനുവാദമുള്ള പട്ടക്കാരനൊട പിഴച്ചതൊക്കെയും മൂളി അറിയിക്കുന്നത കുംപസരിക്ക ആയത
 ഗു  പ്രായശ്ചിത്തം എന്തെന്ന
                                          ശി [ 176 ] 
 ശി  തംപുരാനൊട മറുത്ത അവരവര ചൈതദൊഷങ്ങൾക്ക ഉത്തരമായിട്ട പട്ടക്കാരൻ കല്പിക്കുന്ന ശിക്ഷ പ്രായശ്ചിത്തമെന്ന സമാന്യം വിളിക്കപ്പെടുന്നു
 ഗു  പട്ടക്കാരൻ ദൊഷങ്ങൾ അഴിച്ചപൊക്കുന്നത എന്തെന്ന ചൊല്ല
 ശി  യൊഗ്യതയൊകൂടെ കുംപസരിപ്പാൻ അണയുന്നവരുടെ ദൊഷങ്ങളെ പൊക്കി അഴിപ്പാനായിട്ടംരംശൊമിശിഹാടെ നാമത്താലെ പട്ടക്കാരൻ ചൊല്ലുന്ന വിധി ദൊഷംപൊക്കി അഴിക്കആയത
                                       രണ്ടാം [ 177 ] 
     == രണ്ടാം കാണ്ഡം ==

കുംപസാരമെന്ന കൂദാശയുടെദിഷ്ടതിയെന്നതിന്മെലും യൊഗ്യതയൊടുകൂടെ അതിനെ കൈക്കൊള്ളുവാൻയുള്ള പ്രകാരത്തിന്മെലും

 ഗു  രക്ഷപ്പടുവാൻ കുംപസാരമെന്ന കൂദാശ എല്ലാവൎക്കും കൂടിയെ മതിയാവുയെന്നുണ്ടൊ
 ശി  മാമ്മൊദീസ മുങ്ങിയതിൽ പിന്നെ വല്ലൊരചാവദൊഷം ചൈതവരെ

ല്ലാവൎക്കും കൂടിയെമതിയാവു

 ഗു  അടുക്കെ കുംപസാരിക്കുന്നതകൊണ്ട ഗുണമുണ്ടൊ
 ശി  എത്രയും ചുരുക്കമായി കുംപസാരിക്കുന്നവൎക്ക വെണുംവണ്ണം കുംപസാരിപ്പാൻ വളരെ വിഷമം ഉണ്ടാകുന്നതി
                                           നെ [ 178 ] 

നെകൊണ്ട അടുക്കെ കുംപസാരിക്കുന്നതകൊണ്ട് അനെകം ഗുണവും ഉപകാരവുമുണ്ട

 ഗു  എറിയൊരകന ബലമായ ചാവദൊഷങ്ങൾ ഒക്കയും കുംപസാരമെന്ന കൂദാശയാൽ മാഞ്ഞുപൊകുമൊ
 ശി  വെണുംവണ്ണം ഇ കൂദാശകൈക്കൊണ്ടാൽ വല്ലദൊഷങ്ങളൊക്കയും ഇതിന്റെ ശക്തിയാലെ മാഞ്ഞു പൊകുമെന്ന വിശ്വാസം തന്നെ ആകുന്നത
 ഗു  നല്ലവണ്ണം കുംപസാരിപ്പാൻ എത്ര വസ്തുക്കൾ വെണം
 ശി  അഞ്ചു അതായത
  ൧ പിഴച്ചതെല്ലാം ഒൎക്കുന്നത
  ൨ പിഴച്ചതിന്മെൽ വഴിയെതെറികൊള്ളുന്നത
                                     ൩ ഇന്നി [ 179 ] 
  ൩  ഇന്നിമെലിൽ പിഴക്കില്ലെന്ന മനസ്സിൽ ഉറപ്പുണ്ടാകുന്നത
  ൪  പിഴച്ചതെല്ലാം പട്ടക്കരനൊട മൂളി അറിയിക്കുന്നത
  ൫   പട്ടക്കാരൻ കല്പിച്ച പ്രായശ്ചിത്തം എത്തിക്കുന്നത
 ഗു  നല്ലവണ്ണം കും പസാരിപ്പാനായിട്ട എല്ലായിലും മുൻപെ എന്തെല്ലാം ചൈയ്യെണ്ടു
 ശി  നമ്മുടെ ദൊഷങ്ങളൊക്കയും അറിഞ്ഞ അതിനെ ദ്വെഷിപ്പാൻ വെണ്ടുന്ന വെളിവ നമ്മുക്ക തരെണമെന്ന കൎത്താവിനൊട അവെക്ഷിച്ച നമസ്കരിക്കയും വെണം
 ഗു  കുറെ നമസ്കരിച്ചിയാൽ മതിയാ എറെ നമസ്കരിക്കെണ്ട മെന്നുണ്ടൊ
 ശി  കുംപസാരം കൊണ്ട ദൊഷങ്ങളുടെ [ 180 ] ളുടെ പൊറുതികിട്ടുവാൻ പട്ടാക്കുയാ

യമനസ്സമമ്മുക്ക ഉണ്ടെംങ്കിൽകുംപസാ രിപ്പാൻ പൊകുന്ന സമയത്ത തന്നെ അ ല്ല പിന്നയൊ മുൻപിൽ തന്നെ പല പ്പൊഴും പല ഊഴവും മനസ്സ അഴി ങ്ങ തംപുരാനൊടവളരെ അപെക്ഷിച്ച നമസ്കരിക്കയും വെണം

ഗു   അത്രെ നമസ്കരിപ്പാൻ എന്തൊ

രവകാശമായത ശി തംപുരാന്റെ നന്മയും ദൊഷങ്ങളു ടെ പൊറുതിയും അയൊഗ്യരായ ഞ ങ്ങൾക്ക ഉണ്ടാകുവാൻ വളരെ വളരെ അപെക്ഷിച്ച നമസ്കരിക്കയും വെണ്ണം ഗു നമസ്കാരത്തൊടുകൂടെ പിന്നെ [ 181 ] യും എന്തെല്ലാം വെണ്ടിരിക്കുന്നു ശി തന്റെ തന്റെ ശരീരത്തെ അമൎത്തി ശിക്ഷിച്ച കൊൾകയും വേണം പ്രത്യെകം പിഴച്ച ദോഷങ്ങൾ അടുത്തതിന്മേൽ

ഗു നമസ്കാരം അല്ലാതെ ശരീരത്തിന്റെ അമൎച്ചയും ഇന്ദ്രിയജയവും കൂടെ വെണ്ടിരിക്കുന്നതെന്തെ

ശി ശരീരം അമൎത്തി ശിക്ഷിക്കുന്നതിനാലെ നമ്മുടെ നമസ്കാരങ്ങൾക്ക് എറെ ശക്തി ഉണ്ടാകുന്നതിനെകൊണ്ടും ഇഹലോകത്തിലെ ഇഷ്ടങ്ങളിൽ നിന്ന അകന്ന തംപുരാന്റെ പക്കൽ നിമിഷമായി തിരിയപ്പടുവാൻ നമ്മുടെ ആത്മത്തിനു ഒര വശമുണ്ടാകുന്നതിനെകൊണ്ടും ശരീരത്തിന്റെ അമര്ച്ചയും ഇന്ദ്രിയജയവും നമസ്കാരത്തോടു കൂടെ കൂടി [ 182 ] യെ മതിയാവു

മൂന്നാം കാണ്ഡം ദോഷങ്ങളെ ഓൎക്കുന്നതിന്മേൽ

ഗു ദോഷങ്ങളെ ഓൎക്കുന്നത എന്തന്ന

ശി ചൈത പിഴവുകൾ ഒക്കെയും വഴിയെതിരഞ്ഞ് കുംപസാരിക്കതക്ക വണ്ണം ഓൎമ്മയിൽ വരുത്തുന്നത ദോഷങ്ങളെ ഓൎക്ക ആയത്

ഗു ദോഷങ്ങളെ ഓൎക്കുന്നത് എങ്ങനെ ശി തംപുരാന്റെ പ്രമാണങ്ങളും ശുദ്ധമാന പള്ളിയുടെ കല്പനകളുംയെന്നതിന്മേലും തന്റെ ഇരിപ്പിന്നും സ്ഥാനതിന്നും അടുതതിന്മേലും തന്റെ ഹൃദയം വഴിയെതിരഞ്ഞു നിനവ കൊണ്ടും വചനം കൊണ്ടും പ്രവൃത്തി കൊണ്ടും ഓരോന്നിനോട മറുത്ത് പിഴച്ചതെല്ലാം തംപുരാന്റെ തിരു [ 183 ] മുൻഭാഗെ ഉള്ളപ്പൊലെ തന്നെ ദോഷങ്ങളെ ഓൎത്തു കൊൾകയും വേണം ഗു പിന്നയും എന്തെല്ലാം ഓൎക്കണം

ശി തഴക്കമുള്ള ദോഷങ്ങളും ദോഷത്തിന്ന കാരണവും അവകാശവുമായതൊക്കെയും

ഗു ദോഷങ്ങളുടെ കണക്ക് കൂടെ ഓൎപ്പാൻ കടമുണ്ടോ ശി ചാവദോഷങ്ങൾ ഒക്കയുടെ കണക്ക കൂടെ ഓൎത്തിരിക്കയും വേണം ഗു ദോഷങ്ങളുടെ കണക്ക് അറിവാൻ ആവതയില്ലെങ്കിൽ എന്ത ചെയ്യേണ്ടു ശി ചൈത ദോഷങ്ങളുടെ ഓൎത്ത കണക്ക് അറിവാൻ വശം അല്ലെങ്കിൽ ഏകദെശം നേരെന്നതൊന്നും വണ്ണം അതായത ഓരോരോ മാസത്തിൽ താൻ ഒരൊ [ 184 ]

നന്നധപ്ര


രാആഴച്ചവട്ടത്തിൽതാൻഒരൊ രൊദിവസത്തിൽതാൻഇന്നദൊഷംഎ ത്രകുറിപിഴച്ചുയെന്നചിങ്കിച്ചഒാർത്ത കൊൾകയുംവെണം

  ഗു ദൊഷങ്ങളുടെകണക്കഅല്ലാതെ

ഒരൊരൊദൊഷത്തിന്റെറവർഗ്ഗവും വർഗ്ഗംപകർത്തുന്നപ്രകാരങ്ങളുംകൂടെഒ ർക്കെണമെന്നുണ്ടൊ

  ശി ചാവദൊഷങ്ങളുടെവർഗ്ഗവുംഅ

തിനെപകർത്തുന്നപ്രകാരങ്ങളുംഒരൊ രൊദൊഷത്തിന്റെറകനബലവും കൂ ടെഒൎത്തകൊൾവാൻകടമുണ്ട

  ശി പാവദൊഷളെഒർത്തകൊൾ

വാൻകടമല്ലംകിലുംഎറെകനമുള്ളതി നെയുംമനസ്സഅറിങ്ങുംകൊണ്ടചൈ


                                                                          തഅ [ 185 ] 
                                                                     നന്നധസു

തഅല്പദൊഷങ്ങളയുംഒർക്കന്നതഗുണ മത്രെആയത .

 ഗു ചാവദൊഷമൊപാവദൊഷ

മത്രെയൊയെന്നതിരിച്ചഅറിവാൻ വിഷമമുണ്ടൊ

 ശി ചിലപ്പൊൾഎത്രയുംവലിയവി

ഷമമായിരിക്കുന്നുയെന്നതിനെകൊണ്ട തന്റെറഹൃദയംവഴിയെനൊക്കിസൂ ക്ഷിച്ചദൊഷമൊന്നുഇട്ടെക്കാതെ ഉള്ളതൊക്കയുംഉള്ളപ്പൊലെത ന്നെമുഴുവനായിപട്ടക്കാരനൊടഅ റിയിക്കയുംവെണം

 ഗു ദൊഷങ്ങളെഒർക്കുന്നതിൽസൂ

ക്ഷംവളരെവെണമൊ

 ശി എത്രയുംകനമുള്ളകാര്യയ്ത്തിന്മെ

ൽവെണ്ടുന്നസൂക്ഷത്തൊടുകൂടെദൊഷ ങ്ങളെഒർത്തകൊൾകയുംവെണം


                                                                           ഗു [ 186 ] 

നധെ


ഗു ദൊഷങ്ങളെഒൎപ്പാൻഎത്രനെ രംവെണം

ശി അതിൽഭെദംഉണ്ടഎന്നാലുംഒ

രൊരുത്തന്റെറദിഷ്ടതിക്ക അടുത്തനെ രംവെണംഅതായതഒടുക്കംകുംപസാ രിച്ചതിൽപിന്നെയുള്ളനാന്റെറ അവസ്ഥപൊലയുംഒരൊരുത്തൻ ചൈതദൊഷങ്ങളുടെപ്രകാരവുംകണ ക്കുമെന്നപൊലയുംഅതിനെഒൎത്ത കൊൾകയുംവെണം

ഗു നിമിഷമായിദൊഷങ്ങളെഒ

ർപ്പാൻഎങ്കൊരനിർവ്വാഹമുള്ളു

 ശി ഒറങ്ങാൻപൊകുംമുൻപെഎം

കിലുംസന്ധിക്കആനതില്ലംകിൽപകൽ തന്നെവെലഎടുക്കുന്നെരത്തഎംകിലും ദിവസംപ്രതിതന്റെറഹൃദയംവറി യെതിരങ്ങപെരുമാറിയഇടങ്ങളുംആ


                                                                     ളുക [ 187 ] ളുകളയും ചൈതകചചവടവുംകാ [ 188 ] 

നധെഭ


രത്തിന്നഎത്രവസ്തുക്കൾവെണംവാസ്തവ മാകുവാൻ

  ശി നാലവസ്തുക്കൾവെണംഅതായത
       ൾ ഉൾമനസ്സിലെനൊൻപരമാ

യിരിക്കുന്നത

   ഭ തംപുരാനിൽന്ന്നപുരപ്പടുന്നത
   ന എല്ലായിലുംവലിയതാകുന്നത
   ത പരക്കെഉള്ളതായിരിക്കുന്ന

തെന്ന

  ഗു ഉൾമനസ്സിലെനൊൻപരംആ

യിരിക്കുന്നതഎന്നതിന്റെറഅർത്ഥമെ ങ്കന്ന

 ശി ദൊഷത്തിന്മെൽഉള്ളനൊൻ

പരംഹൃദയത്തിൽനിന്നവരികയുംമ നൊക്ലെശവുംതന്നെആയിരിക്കയുംവെ ണമെന്നതിന്റെറഅർത്ഥമായത

 ഗു തംപുരാനിൽനിന്നപുറപ്പടുന്നത

                                                                                    യെ [ 189 ] 
                                                                       നധെന

യെന്നതിന്റെറഅർത്ഥംഎങ്കെന്ന

 ശി ദൊഷത്തിന്മെൽനമ്മുക്കഉള്ളം

നൊൻപരംതംപുരാന്റെറനന്മയിൽ നിന്നവരികയുംവിശ്ചാസത്തിന്നടുത്ത ഹെതുവായിട്ടനാംതെറികൊൾകയും വെണമെന്നതിന്റെറഅർത്തമായത

  ഗു ഒരഒപ്പാരിആയിട്ടഇതിനെതി

രിച്ചചൊല്ല

ശി തനിക്കമൊക്ഷംപൊയികളങ്ങീ

ട്ടുംനരകംകിട്ടീട്ടുംഎത്രയുംസ്നെഹി ക്കെണ്ടുന്നഅററമില്ലാത്തനന്മാകുന്നതംപു രാനൊടമറുത്തപിഴച്ചീട്ടുമുള്ളനൊൻ പരംവിശ്ചാസരഹസ്യങ്ങൾക്കടുത്തതാ കുന്നതിനെകൊണ്ടുംകർത്താവിന്റെ ന ന്മയാലെനമ്മുക്കുണ്ടാകുന്നതിനെകൊ ണ്ടുംതംപുരാനിൽനിന്നവരുന്നമെൽ നൊൻപരമായതവിശെഷിച്ചഇഹ


                                                                            ലൊ [ 190 ] ലൊകത്തിലെ മെനിക്ഷയവും മാനുഷരുടെ ന്യായവും പെടിച്ചീട്ട ഉള്ള നൊൻപരം മാനുഷവിചാരത്തിന്നു അടുത്ത നൊൻപരമാകുന്നതിനെകൊണ്ട് വൎഗ്ഗത്താലെ ഉള്ള നൊൻപരം തന്നെ ആയത എന്നാൽ ദൊഷങ്ങളുടെ പൊറുതിക്ക് ഇ ഒടുക്കത്തെ നൊൻപരം പൊര മെലിൽ നിന്നു വരുന്ന മുൻപിലത്തെ നൊൻപരംതന്നെ കൂടിയെ മതിയാവു ദൊഷങ്ങളുടെ പൊറുതികിട്ടുവാൻ

ഗു ദൊഷത്തിന്മെൽ ഉള്ള നൊൻപരം എല്ലായിലു വലിയത ആകുന്നതയെന്നതിന്റെ അൎത്ഥമെന്തന്നു

ശി വല്ലൊരസം കടവും ഛൊനാശവും നമുക്കുണ്ടാകുന്നതിനെകാൾ തംപുരനൊട മറുത്തപിഴച്ചീട്ടുള്ള ക്ലെശവും ദുഃഖവും നൊൻപരവും വലുതായിരി

========================================================[തിരുത്തുക]

ക്കെണ [ 191 ] ക്കെണമെന്നതിന്റെ അൎത്ഥമായത

ഗു ദൊഷത്തിന്മെൽ ഉള്ളനൊൻപരം ഇത്ര വലുതാകുവാൻ എന്തൊര അവകാശം ആയത

ശി എല്ലായിലും വലിയതിന്മ ദൊഷമാകുന്നതിനെകൊണ്ട എല്ലായിലും വലിയ നൊൻപരം കൂടെ ഇതിന്മെൽ നമുക്ക ഉണ്ടായിരിക്കയും വെണം

ഗു ഇഹലൊകത്തിലെ അനൎത്ഥങ്ങളും സംകടങ്ങളും ഹെതുവായിട്ട ചിലപ്പൊൾ നാം കരയുന്നപൊലെ ചൈത ദൊഷങ്ങളാലെ കൂടെ കരയെണമെന്നുണ്ടൊ

ശി കണ്ണുനീരും കരച്ചിലും ഗുണമുള്ള വസ്തു ആകുന്നുയെംകിലും ദൊഷത്തിന്മെൽ കരഞ്ഞെ മതിയാവുയെന്നില്ല മറ്റ അനൎത്ഥങ്ങളും സംകടങ്ങളും ഉണ്ടാകുന്നതി

====================================================[തിരുത്തുക]
                                                          ന്നാ [ 192 ] ന്നാലെ നാം ക്ലെശിച്ച ഖെദിക്കുന്നതിനെകാളും തംപുരാനൊടമറുത്തപിഴച്ച മൂലം കൊണ്ടഖെദിച്ച നൊൻപരപ്പട്ടാൽ മതി

ഗു ദൊഷത്തിന്മെൽ ഉള്ള നൊൻപരം പരക്കെ ഉള്ളതായിരിക്കെണമെന്നതിന്റെ അൎത്ഥം എന്തെന്ന

ശി ചൈതശാപദൊഷങ്ങൾ ഒക്കയുടെമെലും ഒരൊന്നിന്റെമെലും നൊൻപരം പരന്ന വഴിയെ തെരികൊള്ളെണമെന്നതിന്റെ അൎത്ഥമായത

ഗു ദൊഷങ്ങളെ ദ്വെഷിച്ചതിന്മെൽ നൊൻപരപ്പട്ടതെരികൊള്ളുന്നതിന്ന അവധി ഉണ്ടൊ

ശി ദൊഷത്തിംകൽ ഉള്ളദുരാശ നമ്മുടെ ആത്മത്തിൽ നിന്നു തള്ളികളയുന്നു

===================================================[തിരുത്തുക]
                                                       തിന്നൊ [ 193 ] ന്നാലെ നാം ക്ലെശിച്ച ഖെദിക്കുന്നതിനെകാളും തംപുരാനൊടമറുത്ത പിഴച്ചമൂലം കൊണ്ട ഖെദിച്ച നൊൻപരപ്പട്ടാൽ മതി

ഗു ദൊഷത്തിന്മെൽ ഉള്ളനൊൻപരം പരക്കെ ഉള്ളതായിരിക്കെണമെന്നതിന്റെ അൎത്ഥം എന്തെന്നു

ശി ചൈതശാപദൊഷങ്ങൾ ഒക്കയുടെമെലും ഒരൊന്നിന്റെമെലും നൊൻപരം പരന്ന വഴിയെതെരികൊള്ളെണമെന്നതിന്റെ അൎത്ഥ്മായത

ഗു ദൊഷങ്ങളെ ദ്വെഷിച്ചതിന്മെൽ നൊൻപരപ്പട്ടതെരികൊള്ളുന്നതിന്ന അവധി ഉണ്ടൊ

ശി ദൊഷത്തിംകൽ ഉള്ളദുരാശ നമ്മുടെ ആത്മത്തിൽ നിന്നതള്ളികളയുന്ന

===================================================[തിരുത്തുക]
                                                       തിന്നൊ [ 194 ] തിന്നൊളം ദൊഷം ദ്വെഷിച്ചതിന്മെൽ നൊൻപരപ്പട്ടതെറി കൊൾകയും വെണം

ഗു പട്ടാങ്ങയായ നൊൻപരം നമുക്ക് ഉണ്ടാകുവാൻ എന്തെല്ലാം ചൈയ്യെണ്ടു

ശി നമ്മുടെ കൎത്താവംരംശൊമിശിഹാടെ യൊഗ്യങ്ങളാലെ ദൊഷത്തിന്മെൽ വെണ്ടുന്ന നൊൻപരം നമുക്ക് തരെണമെന്ന തംപുരാനൊട വളരെ അപെക്ഷിക്കയും ദൊഷങ്ങളെ ദ്വെഷിപ്പാൻ വിശ്വാസത്താലെ നമ്മുക്കുള്ളതക്ക അവകാശങ്ങളെ വഴിയെ ചിന്തിച്ച ഊണി നിരൂപിക്കയും വെണം

ഗു ദൊഷങ്ങളെ ദ്വെഷിപ്പാൻ വിശ്വാസത്താലെ നമുക്കുള്ള അവകാശങ്ങളിൽ എന്തെല്ലാം വിചാരിക്കെണ്ടത്

===================================================[തിരുത്തുക]

M ശി [ 195 ] ശി പലത് നിരൂപിച്ചാൽ കീഴിൽ പിഴച്ചതിന്മെൽ ദ്വെഷവും നൊൻപരവും നമ്മുടെ ആത്മത്തിൽ ഉണ്ടാകും

1. അറ്റമില്ലാത്ത നെറിവുള്ള ഉടയതംപുരാന്റെ ഭൈംകരമായ ശിക്ഷയും എന്നന്നെക്കുള്ള നരകത്തിലെ ദുഷ്കൎമ്മങ്ങളിൽ നമ്മെ അകപ്പടുത്തുന്ന ദൊഷത്തിന്റെ കഷ്ടതയും പിടിയായ്കയുംയെന്ന

2. പിഴച്ചതിന്നാലെ തംപുരാന്റെ നന്മയും തിരുവിള്ളവും നമുക്ക് ഉണ്ടായ തംപുരാന്റെ പുത്രരുടെ സ്ഥാനവും ആകശമൊക്ഷത്തിലെ ആവകാശവും നഷ്ടമായിപൊയികളഞ്ഞുയെന്ന്

3. ഇനിക്ക വെണ്ടിട്ടപാടുപ്പട്ടകുരിശിന്മെൽ മരിച്ച എന്റെ രക്ഷ ഉടയവനൊടമറുത്ത ഞാൻ പിഴച്ചുയെന്നും

==================================================[തിരുത്തുക]

എന്റെ [ 196 ] എന്റെ ദൊഷങ്ങൾ തന്റെ മരണത്തിന്റെ കാരണമായിരുന്നുയെന്നും

എന്നെ സൃഷ്ടിച്ച് പരിപാലിച്ച വാണിരിക്കുന്ന് എന്റെ തംപുരാനെ നിന്ദിച്ച എല്ലാവരും തന്നെ സ്നെഹിച്ച് കുംപിട്ട് സെവിക്കെണമെന്നതിന്നു അറുതില്ലാത്തയൊഗ്യതയുള്ള എന്റെ പരമഗുണമാകുന്ന ഉടയ തംപുരാനെ ഞാൻ പിഴ്ച്ചപ്പൊൾ ഇട്ടെച്ച് ഉപെക്ഷിച്ചുയെന്നിവൊക്കയും വിചാരിച്ച നിരൂപിച്ചാൽ തിന്മ് ഒക്കകാളും പിഴദൊഷങ്ങളെ ദ്വൊഷിപ്പാൻ അവകാശമുണ്ടാകുമത്രെ

ഗു കുംപസാരിപ്പാൻ പൊകുംപൊൾ ദൊഷത്തിന്മെൽ പട്ടങ്ങയായ നൊൻപരം മനമുക്കുണ്ടാകെണംയെന്ന് വളരെ ശ്രമിപ്പാൻ ദിഷ്ടതിയുണ്ടൊ

=================================================[തിരുത്തുക]

M2 ശി [ 197 ] ശി എല്ലാറ്റിനെക്കാൾ സാരമായ വസ്തു നൊൻപരമാകുന്നതിനെകൊണ്ടും പട്ടാങ്ങയായ നൊൻപരം കൂടാതെ കുംപസാരം വാസ്തവമല്ലയെന്നതിനെ കൊണ്ടും ദൊഷത്തിന്മെൽ വഴിയെതെറി മുഴുവൻ ഉള്ള നൊൻപരം നമ്മുക്കുണ്ടാകുവാൻ വളരെ വളരെ ശ്രമിച്ചുകൊൾകയും വെണം

ഗു പാപദൊഷങ്ങളത്രെ കുംപസാരിപ്പാൻ ഉള്ളപ്പൊൾ എല്ലാ പപദൊഷത്തിന്മെൽ നൊൻപരപ്പട്ടതെറികൊള്ളെണമെന്നുണ്ടൊ

ശി കുംപസാരം വാസ്തവമാകുവാൻ വല്ലൊരു പപദൊഷത്തിന്മെൽ നൊൻപരമുണ്ടായാൽ മതി അതിന്റെ പൊറുതികിട്ടുവാൻ എല്ലറ്റിന്മെൽ മനൊൻപരപ്പെട്ടതെരികൊണ്ടെ മതിയാവു

====================================================[തിരുത്തുക]

താ [ 198 ] താനും

ഗു എന്നാൽ ഒരപാപദൊഷത്തിന്മെൽ എംകിലും നൊൻപരമില്ലാഞ്ഞാൽ കുംപസാരം വാസൂതായിരിക്കുമൊ

ശി ഇങ്ങനെയുള്ള കുംപസാരം വാസൂതല്ല

ഗു പാപദൊഷങ്ങളെകൊണ്ടയുള്ള കുംപസാരം സൂക്ഷമായി വാസൂതാകുവാൻ എന്തെല്ലാം ചൈയ്യെണ്ടത്

ശി പാപദൊഷങ്ങളെ ചൊല്ലിയതിന്റെ ശെഷം കീഴിൽ ചൈതവല്ലൊരചാപദൊഷം നൊൻപരത്തൊടുകൂടെ വീണ്ട കുംപസാരിച്ച അറിയിക്കയും വെണം

===================================================[തിരുത്തുക]

M3 അഞ്ചാം [ 199 ]

            അഞ്ചാം കാണ്ഡം
  ഇന്നിമെലിൽപിഴക്കാതെ ഇരി
      പ്പാൻ വെണ്ടുന്ന ഉറപ്പയെ
                 ന്നതിന്മെൽ
   ഗു     ഇന്നിമെലിൽ പിഴക്കില്ലന്ന മന
സ്സിൽ ഉറക്കാതെകണ്ടതംപുരാനൊട
മറുത്തപിഴച്ചീട്ടുള്ള നൊൻപരം ത
ന്നെമതിയൊ
      ശി   പൊരമെലിൽ പിഴക്കില്ലന്ന മ
നസ്സിൽ കൂടെ ഉറക്കയും വേണം അത
ല്ലംകിൽ നൊൻപരം പട്ടാങ്ങയായത
ല്ലന്നവരും 
   ഗു    മനസ്സിലെ ഉറപ്പനല്ലതാകുവാ
ൻ എന്തെല്ലാം വേണം
ശി   രണ്ടവസ്തുക്കൾ പ്രത്യെകം വെണം
അതായത് എല്ലാ ദൊഷത്തിന്മേൽ  ഉ
 
                                                     റപ്പു [ 200 ] 
റപ്പുണ്ടാകയും കണ്ഡിപ്പുള്ള മനസ്സിൽ നി
ന്നവരികയും വെണം
        ഗു    എല്ലാദൊഷത്തിന്മേൽ ഉറപ്പ
വെണംയെന്നതിൻറെ അൎത്ഥം എന്തെന്ന
        ശി   ചാവദൊഷവും ചാവദൊഷ
ത്തിൽ വെന്ധിച്ചതൊക്കയും ദ്വെഷിച്ച
ഉപെക്ഷിച്ച ഇന്നിഒരുനാളും ഒരപ്ര
കാരത്തിലും ഒരസംഗതിക്കും ഞാൻപി
ഴക്കില്ലന്നമനസ്സിൽ വഴിയെ ഉറപ്പുണ്ട
കയും വെണമെന്നതിൻറെ അൎത്ഥമാ
യത
   ഗു   കണ്ഡിപ്പുള്ള മനസ്സിൽ നിന്നുള്ള ഉ
റപ്പവരികയും വെണംയെന്നതിൻറെ
അൎത്ഥമെന്തന്ന
   ശി   ഒരശാവദൊഷം ചൈയും മുൻ
പെവല്ലൊരസംകടം ക്ഷമിപ്പാൻ ആ
സ്തായിരിക്കുന്നുയെന്നതികച്ച ഉറക്ക

                      M 4                        യും [ 201 ]  യും വെണം വിശെഷിച്ച മെലിൽ പി
ഴക്കില്ലന്ന മനസ്സിൽ ഉറച്ച കല്പിച്ച ദൊ
ഷത്തിന്നയൊഗ്യമാകുന്ന അവകാശങ്ങ
ളും തണ്ടുതഴക്കം ഒക്കയും നീക്കി പിഴക്കാ
തെ ഇരിപ്പാൻ ഉള്ള കഴിവും ഒഴിവും
നൊക്കികൊള്ളണമെന്നതിന്റെ
അൎത്ഥമായത
    ഗു   തണ്ടുതഴക്കമേന്തെന്ന
   ശി   തഴക്കത്താലേ നാം ചൈയ്യുമ്മാ
റാകുന്ന ചില ദൊഷങ്ങളിൽ വീഴുവാൻ
ഉള്ള എളുപ്പവും ചാച്ചിലും തണ്ടുതഴ
ക്കമായത
   ഗു   ഇരണ്ടു തഴക്കം നീക്കികൊൾവാൻ
എന്തെല്ലാം വെണം
   ശി   നമ്മുടെ മെൽ വളരെ സൂക്ഷമു
ണ്ടായിട്ട എറെഎറെ നമസ്കരിച്ച അറി
വും പുണ്യവും ഉള്ള പട്ടക്കാരനോട അ

                                                 ടുക്കെ [ 202 ]  
ടുക്കെ അടുക്കെ കുംപസാരിച്ച അയാൾ
നമ്മുക്ക ചൊല്ലിതരുന്ന നല്ലബുദ്ധിയും 
കെട്ട അനുസരിച്ച ദോഷത്തിൽ വീഴതെ
ഇരിപ്പാൻ കല്പിക്കുന്ന നൃവാഹങ്ങൾ ഒ
ക്കയും പെരുമാറികൊൾകയും വെണം
   ഗു   ദോഷത്തിന്നയൊഗ്യമാകുന്ന
അവകാശമെന്തെന്ന
   ശി   മിക്കപ്പൊഴും സമാന്യവും ദൊഷ
ത്തിൽ നമ്മെ അകപ്പടുത്തുന്ന വസ്തുക്കൾ
ഒക്കയും ദൊഷത്തിന്നയൊഗ്യമായ
അവകാശം ആകുന്നത
   ഗു   ദൊഷത്തിന്ന യൊഗ്യമായ അവ
കാശങ്ങളെ നീക്കികൊൾവാൻ കടമു
ണ്ടൊ
   ശി   രക്ഷപ്പടുവാൻ മനസ്സുണ്ടംകിൽ
ദൊഷപ്പട്ട അവകാശങ്ങളെ നീക്കി
യെ മതിയാവു അതിനെ അകെറ്റികൊ [ 203 ]  
ടും കൂടെ നൊൻപരപ്പട്ട തെറുന്നെൻ 
ഇനിക്കപൊയി പൊയ ഗുണങ്ങൾ
കൊണ്ടും ശെഷിച്ച ഛൌനാശം കൊണ്ടും 
തന്നെ അല്ല പിന്നെയൊ അറുതില്ലാത്ത
നന്മയും പെരിമയുമാകുന്ന തനൊട 
മറുത്ത ഞാൻ പിഴച്ചതിന്നാലെ ആവെ 
ലാതിപ്പട്ട ഖെദിക്കുന്നെൻ വൌനപ്പ 
ടുന്നെൻ താനൊട മറുത്തപിഴക്കും മുൻ 
പിൽ ഞാൻ മരിച്ചുയെംകിൽ കൊ
ള്ളായിരുന്നു എന്നാൽ വസ്തുക്കൾ ഒക്ക 
കാളും തന്നെ സ്നെഹിക്കുന്നതിനെ കൊണ്ട 
ഇന്നിമെലിൽ പിഴക്കില്ലന്ന തൻറെ ന
ൻമയുടെ സഹായത്താലെ ഞാൻ ഉറച്ച
കല്പിച്ചിരിക്കുന്നെൻ
   ഗു    ഇതെറ്റത്തിൻറെ പ്രകാരവും 
മറ്റും ഇവണമുള്ളതും ബാകൊണ്ടചൊ
ല്ലാതെ ഹൃദയം കൊണ്ടതന്നെ എത്തി 

                                               ച്ചാൽ [ 204 ]  
ടും കൂടെ നൊൻപരപ്പട്ട തെറുന്നെൻ 
ഇനിക്കപൊയി പൊയ ഗുണങ്ങൾ
കൊണ്ടും ശെഷിച്ച ഛൌനാശം കൊണ്ടും 
തന്നെ അല്ല പിന്നെയൊ അറുതില്ലാത്ത
നന്മയും പെരിമയുമാകുന്ന തനൊട 
മറുത്ത ഞാൻ പിഴച്ചതിന്നാലെ ആവെ 
ലാതിപ്പട്ട ഖെദിക്കുന്നെൻ വൌനപ്പ 
ടുന്നെൻ താനൊട മറുത്തപിഴക്കും മുൻ 
പിൽ ഞാൻ മരിച്ചുയെംകിൽ കൊ
ള്ളായിരുന്നു എന്നാൽ വസ്തുക്കൾ ഒക്ക 
കാളും തന്നെ സ്നെഹിക്കുന്നതിനെ കൊണ്ട 
ഇന്നിമെലിൽ പിഴക്കില്ലന്ന തൻറെ ന
ൻമയുടെ സഹായത്താലെ ഞാൻ ഉറച്ച
കല്പിച്ചിരിക്കുന്നെൻ
      ഗു    ഇതെറ്റത്തിൻറെ പ്രകാരവും 
മറ്റും ഇവണമുള്ളതും ബാകൊണ്ടചൊ
ല്ലാതെ ഹൃദയം കൊണ്ടതന്നെ എത്തി 
 
                                                         ച്ചാൽ [ 205 ] 
ച്ചാൽ മതിയൊ 
   ശി   തമ്പുരാന്ന ഇഷ്ടമാകുന്നത നമ്മു 
ടെ ഹൃദയവും ശംഖയുമായതിനെ 
കൊണ്ടും നാവുകൊണ്ട ചൊല്ലുന്നതല്ല 
പിന്നെയൊ ഹൃദയത്തിൽ നിന്ന പുറപ്പടു
ന്ന വചനങ്ങൾക്ക ഗുണവും ഉപകരവുമു 
ള്ളുയെനതിനെകൊണ്ടും മെൽചൊ
ല്ലിയ പ്രകാരമെംകിലും മറ്റും ഇവണ്ണ
മുള്ളതെംകിലും ഹൃദയം കൊണ്ടതന്നെ
എത്തിച്ചാൽ വെണ്ടുവൊളം മതി
   ഗു   നല്ലവണ്ണം കുംസാരിപ്പാൻ കൂടി
യെ മതിയാവുയെന്നുള്ള നൊൻപരം
നമ്മുക്കുണ്ടാകുവാൻ നമസ്കാരം അല്ലാ
തെ പിന്നയും എന്ത ചൈയ്യെണ്ടു
   ശി   കുംപസാരത്തിനുടെ സമയം അ 
ല്ലാത്തപ്പൊഴും കൂടെ തെറ്റാത്തിൻറെ 
പ്രകാരങ്ങളെഅടുക്കെ എത്തിക്ക 
   
                                               യും [ 206 ] 
യും വെണം പ്രത്യെകം ചരിയും മുൻപി 
ൽ ഒട്ടെറെ ചാവദൊഷമായതിൽ
എതാ സംപിഴച്ചു പൊയിയെന്നവരു
മ്പൊഴും സംശയം തന്നെ ഉള്ളപ്പൊഴും
നൊൻപരപ്പട്ട മുഴുവനായി തെരി  ന
മ്മുടെ നെരെ ഉള്ള തംപുരാന്റെ തി
രുവിള്ളകെട പൊക്കികൊൾവാൻ ശ്ര
മിക്കയും വെണം 
   ഗു   തെറ്റത്തിനുടെ പ്രകാരങ്ങൾ അ 
ടുക്കെ ചൊല്ലുന്നതകൊണ്ട പിന്നയും എ
ന്തൊര ഉപകാരമുള്ളു 
   ശി   എല്ലായിലും വലിയ ദിഷ്ടതിനെരം 
ആകുന്ന മരണ പ്രമാദത്ത ഇവണ്ണമുള്ള
തെറ്റത്തിനുടെ പ്രകാരമെത്തിച്ച മുഴു
വൻ ആയി തെരി മരിപ്പാൻ ഉള്ള തം
പുരാന്റെ മനഗുണം എറെ നിമിഷ 
മായി നമ്മുക്കുണ്ടാകുമെന്നയുള്ള ഉപ

                                                  കാ [ 207 ] കാരമുണ്ട
               ആറാം കാണ്ഡം

ദൊഷം ചൊല്ലി കുംപസാരിക്കുന്നതിന്മെൽ

ഗു ദൊഷങ്ങളെല്ലാം വഴിയെ ഒൎത്തതിന്മെൽ നൊൻപരപ്പട്ട തെറി മെലിൽ പിഴക്കില്ലന്ന മനസ്സിൽ ഉറച്ചതിന്റെ ശെഷം എന്ത ചൈയ്യെണ്ടു

ശി കുംപസാരിപ്പാൻ പൊകയും വെണം

ഗു എത ദൊഷങ്ങളെ കുംപസാരിപ്പാൻ കടമായിരിക്കുന്നു

ശി ചാവദൊഷങ്ങൾ എല്ലാം കുംപസാരിച്ചെ മതിയാവു വിശേഷിച്ച പാവദൊഷങ്ങളെയും കൂടെ കുംപസാരിക്കുന്നത് ഗുണമത്രെ ആയത

                                                                                        ഗു [ 208 ] ഗു  കുംപസാരത്തിന്ന എത്ര വസ്തുക്കൾ വെണ്ണം

ശി തലപ്പട്ടത ആകുന്നത അഞ്ച അതായത കുംപസാരത്തിൽചുരുങ്ങിയ വാക്കും തികവും എളിമയും പരമാൎത്ഥവും ബുദ്ധിജന്മാത്രവും വെണം യെന്ന

ഗു കുംപസാരത്തിൽ ചുരുങ്ങിയ വാക്ക വെണമെന്നതിന്റെ അൎത്ഥമെന്തയെന്ന

ശി കുംപസാരിപ്പിക്കുന്ന പട്ടക്കാരനൊട പഴുതെ ഉള്ളതും ഉപകാരമില്ലാത്തതും പറയരുതെന്ന

ഗു തികവ വെണമെന്നതിന്റെ അൎത്ഥമെന്ത യെന്ന

ശി ചൈത ചാവദൊഷങ്ങക്കയും അതിന്റെ കൈക്കണക്കും ദൊഷത്തിന്റെ വൎഗ്ഗം പകൎത്തുന്ന പ്രകാരങ്ങളും [ 209 ] തിരിച്ച അറിയിച്ച മുഴുവനായി കുംപസാരിച്ച കൊൾകയും വെണമെന്നതിന്റെ അൎത്ഥമായത

ഗു വല്ലൊര ചാവദൊഷമെംകിലും തിരിച്ച കുംപസാരിച്ചെ മതിയാവുയെന്നുള്ള ദൊഷത്തിന്റെ വല്ലൊര പ്രകാരമെംകിലും മറന്നു പൊയി കുംപസാരിക്കാഞ്ഞാൽ ആ കുംപസാരം വാസ്തവമൊ

ശി മറന്നുപൊയ ദൊഷമൊൎപ്പാൻ വെണ്ടുന്ന പ്രയത്നം ചൈതുയെംകിൽ ആ കുംപസാരം വാസ്തമായിരിക്കം

ഗു എന്നാൽ മറന്നുപൊയ ദൊഷം പിന്നയും ഒൎക്കുംപൊൾ മറ്റൊര കുംപസാരത്തിൽ അതിനെ അറിയിപ്പാൻകടമുണ്ടൊ

ശി മറന്നുപൊയ ചാവദൊഷം പിന്നയു [ 210 ] ന്നയും ഒക്കുംപൊൾ കുംപസാരിച്ചെ മതിയാവു അതെല്ലംകിൽ ആ കുംപസാരം വാസ്തമല്ല

ഗു കുംപസാരത്തിൽ എളിമ വെണമെന്നതിന്റെ അൎത്ഥമെന്തെന്ന

ശി ന്യായം വിധിക്കുന്ന കാൎ‌യ്യക്കാരന്റെ മുൻഭാഗെ കുറ്റക്കാരൻ ഇരിക്കുംവണ്ണം കുംപസാരിപ്പിക്കുന്ന പട്ടക്കാരന്റെ കാക്കൽമുട്ടു കുത്തി അചൎണയും വഴക്കവും കാട്ടി ഉള്ള ദൊഷങ്ങൾ എല്ലാം എത്രയും വലിയ എളിമയൊടുകൂടെ അറിയിച്ച കുംപസാരിക്കെണമെന്നതിന്റെ അൎത്ഥമായത

ഗു കുംപസാരത്തിൽ പരമാൎത്ഥം വെണമെന്നതിന്റെ അൎത്ഥമെന്തെന്ന

ശി ദൊഷത്തിന്മെൽ ഒഴിവും കഴിവും പറയാതയും എറെ കുറവ അതിന്ന

=======================================================[തിരുത്തുക]

N വരു [ 211 ] വരുത്താതയും സൂക്ഷമുള്ള ദൊഷങ്ങളെ സൂക്ഷമായിട്ടും സംശയമുള്ളത സംശയമായിട്ടും ഉള്ളപ്പൊലെതന്നെ ഒരൊരൊ ദൊഷം തിരിച്ച അറിയിക്കെണമെന്നതിന്റെ അൎത്ഥമായത

ഗു ബുദ്ധി ജന്മാന്ത്രം വെണമെന്നതിന്റെ താല്പൎ‌യ്യമെന്തെന്നു

ശി നല്ല അടക്കവും ജന്മാന്ത്രവുമുള്ള വചനങ്ങൾ കൊണ്ടതാൻ ചൈത ദൊഷങ്ങളെ അറിയിച്ച മറ്റാരാന്റെ ദൊഷങ്ങളെ പറയാതെ ഇരിപ്പാൻ വഴിയെ സൂക്ഷം ഉണ്ടായിരിക്കയും വെണം

ഗു താൻ ചൈത ദൊഷങ്ങളെ പ്രത്യെകം നാണായത മറ്റൊരുത്തനൊട കുംപസാരിച്ച അറിയിപ്പാൻ ഉള്ള കടം കനമുള്ള വസ്തു അല്ലെയൊ

=======================================================[തിരുത്തുക]

ശി [ 212 ]

൱൯൰൫


ശി കുംപസാരത്തിന്നുപകരമായി ആത്മരക്ഷയും തെളിവും ദൊഷപൊറുതിയും മറ്റും പല ഉവകാരങ്ങളും നമുക്കുണ്ടാന്നതിനെകൊണ്ട കുംപസാരത്തിൽ അത്രെ വലിയ കനം തൊന്നികൊൾവാൻ സംഗതില്ല

എഴാംകാണ്ഡം
കുംപസാരിപ്പാൻ ഉള്ളപ്രകാരത്തിന്മെൽ

ഗു പട്ടക്കാരന്റെകാൽക്കൽമുട്ടുകുത്തിയതിന്റെശെഷം കുംപസാരിപ്പാൻ അണയുന്നവൻ എന്തെല്ലാം ചൈയ്യെണ്ടു
ശി മുൻപിൽതന്നെകുരിശിന്റെ അടയാളം വരച്ചതിന്റെശെഷം എന്റെപിഴഎന്റെപിഴഎന്റെവലിയപിഴയെന്നവചനത്തൊളം ഞാൻ

N 2


പിഴ
[ 213 ]

നന്മധന്ന


പിഴയാളിയെന്നനമസ്കാരംചൊല്ലും ഒന്നുകിൽഅതല്ലംകിൽഇവണ്ണംചൊ ല്ലികും പസാരംതുടങ്ങുംഅതായതഞാ ൻപിഴയാളിവളരെപിഴച്ചുയെന്ന തിനെകൊണ്ടസർവ്വതുംകൈയ്യാണതം പുരാനൊടുംഭാഗ്യമുടെഎപ്പാഴുംക ന്യസ്തീമറിയത്തിനൊടുംപുണ്യവാള ന്മാരെഒക്കയൊടുംപട്ടക്കാരയന്നൊ ടും എന്റെറപിഴഞാൻചൊല്ലുന്നെൻ

  ഗു പിന്നയുംഎങ്കചൈയ്യെണ്ടു
  ശി പുത്തനായകുംപസാരംഅല്ലം

കിൽഒടുക്കംകുംപസാരിച്ചീട്ടുള്ളനാ ളുംപ്രായശ് ചിത്തമെത്തിച്ചപ്രകാര വുംചൊല്ലിയതിന്റെറശെഷംഉള്ള ദൊഷങ്ങൾഒക്കയുംഅറിയിച്ചകൊ ൾകയുംവെണം

   ഗു ദൊഷങ്ങൾഅറിയിച്ചകൂടിയ

                                                                                 തി൭ [ 214 ] 
                                                                          നന്മധങ

തിന്റെറശെഷംഎങ്കചൈയ്യെണ്ടു

 ശി ഇവചനങ്ങൾഎംകിലുംമററുംഇവ

ണ്ണംമുള്ളതെംകിലുംചൊല്ലെണംഅ തായതഇദൊഷങ്ങളുംഞാൻമറന്നു പൊയശെഷമുള്ളദൊഷങ്ങളസ്‍ഒക്കയും കൊണ്ടതംപുരാനൊടമറുത്തപിഴച്ചീ ട്ടഎന്റെററമനസ്സഒക്കയൊടുംകൂടെ നൊൻപരപ്പട്ടതെറുന്നെൻഎന്നാലും പ്രായശ് ചിത്തംകല്പിച്ചഎന്റെറദൊ ഷംപൊക്കെണമെന്നപട്ടക്കാരത ന്നൊയഞാൻഅപെക്ഷിക്കുന്നെൻ

  ഗു  പിന്നെയൊ
  ശി  പട്ടക്കാരൻചൊല്ലികൊടുക്കു

ന്നനല്ലബുദ്ധികെട്ടഅനുസരിച്ചകല്പിച്ച പ്രായശ് ചിത്തംഎളിമയൊടുകൂടെ കൈക്കൊണ്ടഅതിനെഎത്തിപ്പാൻമ നസ്സിൽഉറപ്പുണ്ടായിട്ടദൊഷംപൊ


                               N    3                                       ക്കു൭ [ 215 ] 

നന്മധപ്ര


ക്കുന്നെരത്തമുഴുവരായനൊൻപരത്തി ന്റെറപ്രകാരംവീണഎത്തിച്ചകൊൾ കയുംവെണം

  ഗു ദൊഷംപൊക്കിയതിന്റെറ

ശെഷംഎങ്കചൈയ്യെണ്ടു

  ശി ഒരഭാഗത്തിൽപൊയിതിരിങ്ങ

മുട്ടുകുത്തിതന്നൊടചൈതമനഗുണം കൊമ്ടസ്തുതിപകരമായിതംപുരാൻക ർത്താവിനെകൊണ്ടാടികല്പിച്ചപ്രായ ശ് ചിത്തംകാലംവൈകാതെഎത്തിച്ചപ ട്ടക്കാരൻചൊല്ലികൊടുത്തനല്ലബു ദ്ധിയുംകെട്ടസംവദിച്ചതിന്നഒത്തവണ്ണം വ്യാവരിപ്പാൻവെണ്ടുവൊളംശ്രമി ച്ചകൊൾകയുംവെണം

                         ()()  ()()

                                                                            എട്ടാം [ 216 ] എട്ടാം കാണ്ഡം

ദൈവദൊഷവും മുഴുവനായ കുംപസാരവുംമെന്നതിന്മെൽ ഗു കുംപസാരിപ്പാൻ അങ്ങനെയുള്ളവരെല്ലവൎക്കും ദൊഷങ്ങളുടെ പൊറുതി കിട്ടുമൊ ശി എല്ലാവൎക്കുമല്ല നല്ലവണ്ണം കുംപസാരിക്കുന്നവൎക്കത്രെ ഗു ഒരുത്തൻ നല്ലവണ്ണം കുംപസാരിച്ചുയെന്നതിന്റെ അടയാളമെന്തെന്നു ശി ദൊഷവ്യാപാരം മാറ്റികൊള്ളുന്നതും ഹൃദയത്തൊടുകൂടെ തംപുരാനെ സ്നെഹിക്കുന്നതും തംപുരാന്റെ പ്രമാങ്ങളെ കാത്തിരിക്കുന്നതും ദൊഷവും ദൊഷത്തിന്റെ സംഗതി ആകുന്നു അവകാശങ്ങളൊക്കയും നീക്കികളയുന്നതു മെന്നിവ എല്ലാം നല്ല കുംപസാര [ 217 ] ത്തിന്റെ അയാളം ആകുന്നത ഗു ശാപദൊഷത്തൊടുകൂടെ കുംപസാരിക്കുന്നതു വലിയ ദൊഷമൊ ശി എത്രയും ഭൈംകരമായ ദൈവദൊഷമാകുന്നത ഗു ഇ ദൈവദൊഷം നീക്കികൊൾവാൻ എന്തൊര നിൎവ്വാഹമുള്ളു ശി ദൊഷമായ മുൻപിലത്തെ കുംപസാരവും അതിൽ പിന്നെ ഉള്ള ദൊഷപ്പെട്ട ശെഷം കുംപസാരങ്ങൾ ഒക്കെയും വീണ്ട എത്തിച്ച ചൈതദൊവ ദൊഷവും കൂടെ അറിയിച്ചകൊൾകയും വെണം ഗു ഒരിക്കൽ എംകിലും മുഴുവൻ കുംപസാരം എത്തിക്കുന്നത കൊണ്ട ഗുണമുണ്ടൊ ശി ഗുണം തന്നെ അല്ല പിന്നയൊ പല

                                 പ്പൊ [ 218 ] പ്പൊഴും മുഴുവൻ കുംപസാരം എത്തിച്ചെ മതിയാവു കീഴിൽ ചൈത കുംപസാരങ്ങളുടെ കുറ്റം പൊക്കുവാൻ

ഗു മുഴുവൻ കുംപസാരം എന്തായത ശി പിഴപ്പാൻ തക്ക ബുദ്ധിയും പ്രായവും വന്നതിൽ പിന്നെംകിലും ഇന്നകാലത്തിനും ഇന്ന പ്രായത്തിനും അകത്തെംകിലും പിഴച്ചതെല്ലാം ഒന്നായിട്ട കുംപസാരമായത

                                      ഒമ്പതാം കാണ്ഡം
                                ദൊഷം പൊക്കുന്നതയെന്നതിന്മൽ

ഗു കുംപസാരിപ്പാൻ അണയുന്നവരുടെ ദൊഷങ്ങളെ എല്ലാപ്പൊഴും പൊക്കുവാൻ കടമുണ്ടൊ കുംപസാരിപ്പിക്കുന്ന പട്ടക്കാരൎക്ക്

                                                                                         ശി [ 219 ] 
  ഭനഭ

  ശി  വെഅടുന്നയൊഗ്യതയൊടുകൂ

ടെകുംപസാരിപ്പാൻഅണയുന്നവരു ടെദൊഷങ്ങളെപൊക്കാവു

   ഗു എന്നാലൊദൊഷംപൊക്കാ

തെഇരിക്കയും ചിലപ്പൊൾദൊഷം പൊക്കുന്നതനീക്കികുരിക്കയുമാംയെന്നു ണ്ടൊപട്ടക്കാരക്ക്

   ശി ഇതചൈയ്യാമെന്നതന്നെഅല്ല

പിന്നയൊചിലസംഗതിക്കകൂദാശദൂ ഷിക്കപ്പടായ്പാൻഇവണ്ണംചൈയ്യി തെമതിയാവുയെന്നുണ്ട

  ഗു  വെണ്ടുന്നആസ്തപ്പാടഇല്ലായ്ത

കൊണ്ടഅവരുയെദൊഷംപൊക്കികൂടാ യെന്നുംദൊഷംപൊക്കുന്നതിൽഅവ ധികല്പിച്ചനീക്കികുറിക്കെണ്ടമെന്നുമു ള്ളകടംആരുടെമെൽവച്ചിരിക്കുന്നു

   ശി ഇവണ്ണമുള്ളകടംതാഴെഎഴുത്ത

                                                                          പ്പട്ട [ 220 ] പ്പട്ടവരുടെമെൽപ്രത്യെകംവച്ഛിരിക്കുന്നുഅതായത

 ൧ വിശ്വാസത്തിൻെററ തലപ്പട്ടരഹസ്യങ്ങളെഅറിയാത്തവരും അവരുടെ ഇരിപ്പിനുംപ്രായത്തിനും അടുത്തവണ്ണം അറിവാൻ കടമായിരിക്കുന്നവിശ്വാസകാൎയ്യങ്ങളും നമസ്കാരങ്ങളും പഠിപ്പാൻ ഉവെക്ഷിക്കുന്നവരയും
  ൨ ദൊഷങ്ങളെഒൎപ്പാൻ എത്രയുംവലിയമടിആയിരിക്കുന്നവരെയുംചൈതദൊഷത്തിന്മെൽ നൊൻപരമില്ലാത്തവരും മെലിൽപിഴക്കില്ലെന്നുമനസ്സിൽ ഉറപ്പില്ലാത്തവരെയും
 ൩ പകയും ദ്വെഷവും മനസ്സിൽവച്ചിയും കൊണ്ടശത്രുക്കളൊടപൊറുക്കാത്തവരും
 ൪ എടുത്തുപൊയഅരാൻെററ [ 221 ] വസ്തുആവതൊള്ളപ്പൊൾവീണ്ടകൊടുക്കാത്തവരുംവരുത്തിയമെനിക്ഷയംപൊക്കാത്തവരും
൫ തണ്ട്യതഴക്കവും ദൊഷപ്പട്ടവ്യാപാരവുംമാറ്റികൊൾവാൻശ്രമിക്കാത്തവരും
൬ ദൊഷത്തിൻററസംഗതിആകുന്നപ്രത്യഅവകാശങ്ങളെനീക്കികൊള്ളാതിരിക്കുന്നവരയും ഇത്തരത്തിലുള്ള ശെഷമെല്ലാവരയും കുംപസാരിപ്പാവുവന്നാൽഅവരുടെദൊഷം പൊക്കികൂടാ
ഗു വെണ്ടുന്നആസ്തപ്പാടഇല്ലായ്കകൊണ്ടകുംപസാരിപ്പാൻഅണയുന്നവരുടെ ദൊഷം പൊക്കുവാൻ അവധികല്പിച്ചനീക്കികുറിക്കുന്നപട്ടക്കാൎക്കഎറെകടുപ്പമല്ലെയൊ [ 222 ]

    ശി    ദ്രൊകക്കാരന്റെ സ്വസ്ഥതയും 
ആയിസ്സൂം രക്ഷിപ്പാനായി ഔഷധ കൂട്ട 
ങ്ങളൊക്കയും അനിഷ്ടവും സംകടവുമു 
ള്ളതും കൂടെ പരീക്ഷിക്കുന്ന നല്ല വൈ 
ദ്യന്റെ കൂട്ട പൊലെ ഇവണ്ണം ചൈ
യുന്ന പട്ടക്കാരൻ പെരുമാറുന്നതിനെ 
കൊണ്ട നല്ല ഉപവിയുള്ളവനും ആ 
ത്മാവുകളെ രക്ഷിപ്പാൻ ശ്രമിക്കുന്ന ദെ 
ഹവുംയെന്നത്രെ പറയെണ്ടു കടുപ്പ 
ക്കാരൻ അല്ലതാനും 
   ഗു   എന്നാലൊ ഇവണ്ണമുള്ള ദൊഷക്കാ 
ൎക്ക എന്ത ചൈയ്യെണ്ടു ശരണം കണ്ഡി 
ച്ച ഇന്നിഒരനാളും ഒരപ്രകാരത്തി 
ലും കുംപസാരിക്കരുതെന്നുണ്ടൊ 
   ശി   അതല്ല പിന്നയൊ തംപുരാന്റെ 
തിരുമുൻഭാഗെതനിക്കുള്ള മഹപാ 
വം വിചരിച്ച അറിങ്ങ എത്രയും വലി 

                                             യ എ [ 223 ] 

ഭനന്ന


യഎളിമായിനിന്നകുംപസാരിപ്പിക്കുന്ന പട്ടക്കാരൻചൊല്ലികൊടുക്കുന്നനല്ല ബുദ്ധിയുംകെട്ടുഅനുസരിച്ചഅതിന്നഒ ത്തവണ്ണംനടപ്പാൻശ്രമിച്ചദൊഷവ്യാ വാരമൊക്കയുംമാറരികൊൾവാൻത ന്റെറമനഗുണംതരെണമെന്നതംപു രാനൊടഅപെക്ഷിച്ചഅതിന്മെൽത ന്നാൽആകുംവണ്ണംഉത്സാഹംചൈത തന്ററദൊഷങ്ങളെപൊക്കുവാൻ യെന്നതിന്നവെണ്ടുന്നആസ്തപ്പാടകൂട്ടി വീണകുംപസാരിപ്പാൻപൊകയും വെണം

                            പത്താംകാണ്ഡം
             പ്രായശ് ചിത്തംയെന്നതിന്മെൽ
   ഗു കുംപസാരിപ്പിക്കുന്നപട്ടക്കാരൻ

കല്പിക്കുന്നപ്രായശ് ചിത്തംഅനുസരിച്ച൭


                                                                                 കെ [ 224 ] 
                                                                       ഭനങ

കെക്കൊൾവാൻകടമുണ്ടൊപുംപസാ രിപ്പാൻഅണയുന്നവർക്ക്

  ശി അതിനെഎത്തിക്കാമെംകിൽ

അനുസരിച്ചകൈക്കൊൾവാൻകട മുണ്ട

 ഗു  അതിനെഎത്തിപ്പാൻവശമല്ലം

കിലൊഎങ്കചൈയ്യെണ്ടു

 ശി  കുംപസാരിപ്പിക്കുന്നപട്ടക്കാര

നൊടഎളിമയൊടുകൂടെപറങ്ങവെ റെഒരപ്രായശ് ചിത്തംമാററികല്പിക്കെണ മെന്നഅപെക്ഷിക്കയുംവെണം

   ഗു കല്പിച്ചപ്രായശ് ചിത്തംഎന്ന

പ്പൊൾഎത്തിക്കെണ്ടു

   ശി കുംപസാരിപ്പിക്കുന്നപട്ടക്കാരൻ

ഇന്നപ്പൊൾഎത്തിപ്പാൻകുറിച്ചില്ലം കിൽതംപുരാന്റെറതിരുവിള്ളംവാ ണിരിക്കുന്നെരത്തുംകാലംപൈകാത


                                                                                യും [ 225 ] ൨൩൮

യും അതിനെ എത്തിച്ചകൊൾകയും വെണം ഗു എങ്ങനെ പ്രായശ്ചിത്തം എത്തിക്കെണം ശി മുഴുവനായിട്ടും നല്ലടക്കിയൊടും കൂടെ എത്തിക്കയും വെണം ഗു ഇഹലൊകത്തിൽ എംകിലും ബെസ്പുൎക്കാനയിലെംകിലും കാലം കൊണ്ട കഴിയുന്ന ഒരശിക്ഷ സമാന്യം നമുക്കശെഷിക്കുന്നതിനെ കൊണ്ട പ്രായശ്ചിത്തം കല്പിച്ചുന്യായം ഗു പട്ടക്കാരൻ ദൊഷങ്ങളെ പൊക്കുന്നതകൊണ്ടദൊഷങ്ങൾക്ക അടുത്ത ശിക്ഷയും കൂടെമാങ്ങു പൊകുന്നില്ലെയൊ ശി പട്ടക്കാരൻ ദൊഷം പൊക്കുന്ന [ 226 ] തകൊണ്ട എന്നന്നെക്കുമായശിക്ഷകാലം കൊണ്ടകഴിഞ്ഞു പൊകുന്ന ഒര ശിക്ഷാ യിതിരിയപ്പടുന്നെയുള്ളു ഗു കുംപസാരിപ്പിക്കുന്ന പട്ടക്കാരൻ കല്പിക്കുന പ്രായശ്ചിത്തം ദൊഷങ്ങൽക്ക അടുത്ത ശിക്ഷ ഒക്കയും നീക്കി കൊൾ വാൻ മതിയൊ ശി സമാന്യം പൊരയെന്നതിനെ കാണതാൻ മനസ്സാലെ തന്നെ പ്രായ ശ്തിത്ത പ്രവൃത്തികൾ എത്തിച്ചും കൊണ്ട അതിന്റെ കുറവ തീൎത്ത കൊൾവാൻ ശ്രമിക്കയും വെണം ഗു പ്രായശ്ചിത്തത്തിന്നടുത്ത പ്രവൃത്തി കൾ എന്തെല്ലാമായത ശി നമസ്രവും നൊൻപും ദാനധ ൎമ്മവുമെനേനിവ മൂന്നു പ്രായശ്ചിത്ത പ്രവൃത്തികൾ ആകുന്നത [ 227 ] ഗു നമസ്കാരമെന്ന ചൊല്ലുന്നതിന്റെ

അൎത്ഥമെന്തന്നു

ശി നന്മ പ്രവൃത്തികൾ ഒക്കയും

ഗു നൊൻപയെന്നതിന്റെ അൎത്ഥ മെന്തന്നു

ശി എല്ല കൂട്ടം ശിക്ഷയും അമൎച്ചയും ഞരിക്കങ്ങളും

ഗു ദാനദൎമ്മംയെന്നതിന്റെ അൎത്ഥ മെന്തന്നു

ശി ആത്മത്തിനും ശരീരത്തിനും അടു ത്തമെതനമ്മുടെ മനസ്സാലെ തന്നെനാം എത്തിക്കുന്നതൊ കുംപസാരിപ്പിക്കുന്ന പ ട്ടക്കാരൻ കല്പിക്കുന്നതൊ

ശി പട്ടക്കാരൻ കല്പിക്കുന്ന പ്രായള്ചി ത്തം കൂദാശയുടെ ക്രൂര ആകുന്നതിനെ [ 228 ] കൊണ്ട് ഈശോ മിശിഹാടെ ഭംഗപ്പാട്ടിന്റെ യൊഗ്യങ്ങളാലെ അതിന്ൻ ഏറ്റം ശക്തിയും ഗുണവുമുണ്ട ഗു കുംപസാരത്തിന്റെ ഗുണം കൊണ്ട് ദോഷങ്ങളുടെ പൊറുതി കൈകൊണ്ടതിന്റെ ശെഷം മുഴുവനായ പ്രായശ്ചിത്തം എത്തിക്കാതെയും തംപുരാന്റെ ന്യായത്തിനും നെറിവിനും വഴിയെ ഉത്തരിക്കാതെയും ആത്മത്തിലുള്ള കറ ഒക്കെയും വഴിയെ നീക്കാതെയും മരിക്കുന്നവർ രക്ഷയുടെ ഇടത്തിൽ പോകുന്നോ

ശി മുഴുവനായ പ്രായശ്ചിത്തം തികച്ച് തംപുരാന്റെ നേരിവിന്നു മുഴുവനായി ഉത്തരിപ്പാനും കറ ഒക്കെയും വഴി പൊക്കികൊൾവാനുമായിട്ട ഇങ്ങനെ മരിക്കുന്നവർ ബെസ്പുൎക്കാനയെന്ന [ 229 ] പൎപ്പട്ട ഇടത്തിൽ പോകുന്നുയെന്ന വിശ്വാസമായത

ഗു ബെസ്പുൎക്കാന എന്തെന്ന ശി പരലോകത്തിലുള്ള ഒരു ഇടം ആകുന്നത എന്നാൽ പ്രായശ്ചിത്തപ്രവൃത്തികൾ കൊണ്ട തംപുരാന്റെ ന്യായത്തിന്നു മുൻപായി ഉത്തരിക്കാതെ ദൈവതിരുവിള്ളം വാണും കൊണ്ടീട്ട മരിക്കുന്ന നല്ലവരുടെ ആത്മാവുകൾ ദേഹത്തിൽ നിന്നു വേൎപിരിഞ്ഞ ഉടനെ അവിടെ പോയി ഭൈങ്കരമായ ദുഷ്കൎമ്മങ്ങളിൽ അകപ്പെടുന്നു വിശേഷിച്ച് ബെസ്പുൎക്കാനയിലെ ദുരിതങ്ങൾ നരകത്തിലെ ദുഷ്കൎമ്മങ്ങളെപൊലെ എന്നന്നെക്കുമുള്ളതല്ല കാലം കൊണ്ട് കഴിയുന്ന ഞരിക്കങ്ങൾ ആകുന്നെയുള്ളൂ തംപുരാന്റെ ന്യായത്തിനും മനഗുണത്തിനും തെളി [ 230 ] യുന്നതിനോളം എന്നാലും ബെസ്പുൎക്കാനയിൽ പോയി അവിടെ ഞരിക്കപ്പെടുന്ന ആത്മാവുകൾ കടം വീട്ടി ഉടൻ തന്നെ മൊക്ഷപ്പെടുക ചൈയുന്നത [ 231 ] മെനിക്ഷയം വരുത്തുകയൊയെന്ന ചൈതീട്ടുണ്ടംകിൽ എടുത്തമൊതൽ വീണ്ടു കൊടുക്കയും വൎത്തിയ മെനിക്ഷയവും ഛെദനാശവും പൊക്കുകയും വിശെഷിച്ച ഉതപ്പ എതാനും കൊടുത്തുയെന്നാൽ അതിന്നന്രുവ്വാഹം ഉണ്ടാക്കികൊൾകയും വെണം

 ഗു  മറ്റെല്ലാവൎക്കകൊടുത്ത ഉതപ്പിനെപൊക്കികൊൾവാൻ എന്തൊര നിൎവ്വാഹമുള്ളു
 ശി  ഉതപ്പിന്റെ അവകാശം നീക്കി നല്ല കണ്ട പഠിത്വം കൊണ്ടനാം ഉതപ്പിച്ചവരെ നന്നാക്കികൊൾകയും വെണം
 ഗു  നമ്മുടെ ജ്യെഷ്ഠനുജന്മാരൊട എറ്റം എതാനും കാട്ടീട്ടുണ്ടംകിൽ എന്തൊൎപ്രാകാരത്തിൽ ഉത്തിരിക്കെണ്ടു
 ശി  മനസ്സ അഴിഅ പൊറുതി അവെക്ഷി [ 232 ] 

ക്ഷിച്ചീട്ടെംകിലും മറ്റൊരവല്ലപ്രകാരതിൽ എംകിലും കാട്ടിയ എറെകുറവിന്ന ഉത്തരം ചൈയ്യികയും വെണ്ണം

 ഗു എന്നാലും നീ ഇപ്പൊൾ ചൊല്ല നല്ലവണ്ണം കും പസാരിക്കുന്നതകൊണ്ട എന്തൊര ഉപകാരമുള്ളു
 ശി  നല്ലവണ്ണം കും പസാരിച്ചാൽ ഉവകാരവും ഫലവും വളരെ അനുഭവിക്കും എന്നാൽ തലപ്പട്ടതആകുന്നതിത
  ൧  ചൈതദൊഷങ്ങളുടെ പൊറുതിയും തംപുരാന്റെ നന്മയും ദൈവപ്രസാദവും നമുക്ക ഉണ്ടാകുന്നത
  ൨  നാം ചൈതദൊഷങ്ങളാലെ നമ്മുക്ക പൂട്ടി കിടന്ന ആകാശ മൊക്ഷത്തിലെ വാതിൽ നമ്മുക്ക വീണ്ടതുറന്ന എന്നന്നെക്കുമായ മ്രകത്തിലെ ശിക്ഷകാലം കൊണ്ടകഴിയുന്ന ഒര ശിക്ഷായി പകൎന്നുപൊ [ 233 ] 

പാകുന്നത

  ൩  ദൊഷത്തിൽ വീണ്ടവീഴാതിരിപ്പാൻ ഉറപ്പും ശക്തിയും നമ്മുക്ക തന്ന ദൊഷപൊറുതിയുടെ നിക്ഷെവം അനുഭവിപ്പാൻ ഉള്ളവശം നമ്മുക്ക തരുന്നത


       പതിന്നൊന്നാം കാണ്ഡം
 ദൊഷപൊറുതിയെന്നതിൽന്മെൽ
 ഗു  ദൊഷപൊറുതിഎന്തെന്ന
 ശി  നമ്മുടെദൊഷങ്ങൾക്കടുത്ത ശിക്ഷയുടെ പൊറുതി എന്നാൽ ശുദ്ധമാന പള്ളിയുടെ അനുവാദത്താൽ കുംപസാരമെന്ന കൂദാശ അല്ലാതെ ഇ ദൊഷപൊറുതി കൈക്കൊൾകയുമാം
 ഗു  ദൊഷങ്ങൾക്കടുത്ത ശിക്ഷയുടെ പൊറുതി കല്പിപ്പാൻ ശുദ്ധമാന പള്ളിക്ക മുഷ്കരത്വം കൊടുത്തതാര
 ശി  നമ്മുടെ വെദനാഥനാകുന്നംരംശൊ [ 234 ] 

ശൊമിശിഹാ തന്നെ ഇ മുഷ്കരത്വം കൊടുത്തു

 ഗു  ദൊഷങ്ങൾക്കടുത്ത ശിക്ഷയും പ്രായശ്ചിത്തവും ശുദ്ധമാന പള്ളി പൊറുക്കുന്നതെങ്ങനെ
 ശി  അറുതില്ലാത്തംരംശൊമിശിഹാടെ യൊഗ്യങ്ങളും എത്രയും കവിഞ്ഞിരിക്കുന്ന പുണ്യവാളന്മാരുടെ നന്മ പ്രവ്രുത്തികളും സഹദന്മാരക്ഷമിച്ച ദുഷ്കൎമമളൊക്കയും നമ്മെ അനുഭവിപ്പിച്ചും കൊണ്ട ദൊഷങ്ങൾക്കടുത്ത ശിക്ഷയും പ്രായശ്ചിത്തവും ശുദ്ധമാന പള്ളി ഞങ്ങളൊട പൊറുപ്പിക്കായത
 ഗു  തംപുരാന്റെ തിരുമുൻപിൽ ഉത്തരിപ്പാനുള്ള കടം ഇ ദൊഷപൊറുതികൊണ്ട നീങ്ങൈ പൊകുന്നൊ
 ശി  നാമ്മാൽ ആകുംവണ്ണം തംപുരാന്റെ [ 235 ] 

വുറ്റനെറിവിന്നും ന്യായത്തിന്നും ഉത്തരിക്കെണമെന്ന ദൊഷപൊറുതി കല്പിച്ച ശുദ്ധമാന പള്ളിയുടെ മനസ്സാകുന്നതിനെകൊണ്ട തംപുരാന്ന്റ്റെ തിരുമുൻപിൽ ഉത്തരിപ്പാൻ ഉള്ള കടം നീങ്ങി പൊകുന്നില്ല പിന്നയൊ നാം കൈക്കൊള്ളുന്ന ദൊഷപൊറുതി ചുരുങ്ങിയ നമ്മുടെ ശക്തിയുടെ കുറവതിൎത്ത നമ്മുക്കുള്ള നല്ല മനസ്സ ഉറപ്പിച്ചഅതിനെ സഹായിക്കുന്നെ ഉള്ളു

 ഗു  ദൊഷപൊറുതി കൈക്കൊൽവാൻ എന്തെല്ലാം വെണ്ടിരിക്കുന്നു
 ശി  തംപുരാന്റെ തിരുവിള്ളം വാണിരിക്കയും കല്പിച്ചിരിക്കുന്ന നന്മ പ്രവ്രുത്തികളെ വഴിയെ എത്തിക്കയും വെണം
                                      ഏഴാം [ 236 ]  
               ഏഴാം പാഠം
ഒടുക്കത്തെ ഒപ്രുശുമായും പട്ടവും പെൺകെട്ടും യെന്ന കൂദാശകളുടെമെൽ
 ഗു  ഒടുക്കത്തെ ഒപ്രുശുമായെന്ന കൂദാശ എന്തെന്ന
 ശി  ദ്രൊഹികളുടെ ആത്മത്തിന്നും ശരീരത്തിന്നും അടുത്ത പൊറുതിക്ക കല്പിച്ചിരിക്കുന്ന ഒര കൂദാശയെന്ന ഒടുക്കത്തെ ഒപ്രുമാകുന്നത
 ഗു  ഈ കൂദാശയുടെ അനുഭവമെന്തെന്ന
 ശി  മൂന്ന അതായത
     ൧ ദൊഷങ്ങളും ദൊഷത്തിന്റെ ശെഷിപ്പുകളുംപൊക്കുന്നു അതാകുന്നത ദൊഷം മാഞ്ഞുപൊയതിൽ പിന്നെ നന്മ പ്രവ്രുത്തി ചൈയ്യിവാൻ നമ്മുടെ ആത്മത്തി [ 237 ] 
  ഭനദ്ധ

ത്മത്തിൽശെഷിച്ചിരിക്കുന്നഒവകൂട്ടംവ ശക്കെടുംതളർച്ചയുംനീക്കികൊള്ളുന്നത

    ഭ   ക്ഷമയൊടുകൂടെദെണ്ഡത്തി

ന്റെറസംകടങ്ങലെപൊറുപ്പാനുംപരീ ക്ഷകളൊടമറുതലിച്ച അതിൽനിന്ന ജയിപ്പാനുംനല്ലവണ്ണംമരിപ്പാനും യെന്നതിന്നവെണ്ടുന്നനന്മയുംഉറപ്പുംനമ്മു ക്കതരുന്നത

   ന രൊഹിയടെആത്മരക്ഷക്കവെ

ണ്ടിരിക്കുന്നെംകിൽശരീരത്തിന്റെറ പൊറുതിയുംസ്വസ്ഥതയുംകൂടെകൊ ടുക്കുന്നത

  ഗു  ഇകൂദാശഎപ്പൊൾകൈ

ക്കൊള്ളെണ്ടു

  ശി ദെണ്ഡംഭാരിച്ചമരിപ്പാൻപ്ര

മാദമുള്ളപ്പൊൾഅതിനെകൊ ക്കൊൾവാൻകടമുണ്ടഎന്നാൽഎടഉ൭


                                                                       ണം [ 238 ] ണ്ടകിൽകുംപസാരവുംകുറുബാനയുംയെന്നകൂദാശകൾദ്രൊഹക്കാരൻകൈക്കൊണ്ടതിന്റെശെഷംനല്ലബുദ്ധിയുംപൊറുപ്പാൻ

ശരണ്ടഷുമുള്ളപ്പൊഴുംഇകൂദാശകൈക്കൊൾവാൻശ്രമിക്കയുംവെണം ഗുഎംകിലൊമരിപ്പാൻതുടങ്ങുന്നഒടുക്കത്തെസമയതന്നെഇകൂദാശകൈക്കൊണ്ടാൽപൊരെയാ ശിനല്ലഅറിവുംബുദ്ധിയുള്ളപ്പൊൾഇകൂദാശക്ലെശക്കാരൻകൈക്കൊണ്ടാൽവെണ്ടുന്നആസ്തപ്പാടകൂട്ടിഎറെഫലംഅനുഭവിക്കാമെന്നടിനെകൊണ്ടുംആത്മത്തിന്റെരക്ഷക്കവെണ്ടിവിക്കുന്നുയെങ്കിൽദ്രൊഹത്തിന്നപൊറുതിയുംദെഹത്തിന്നസ്വസ്ഥാനവുംഇകൂ ദാശവരുത്തുന്നതിനെകൊണ്ടുംപൊറുപ്പാ [ 239 ] പ്പാൻ ശരണമല്ലാത്ത സമയത്തും ഒടുക്കത്തെ പ്രമാദത്തിലും അതിനെ കൈക്കൊൾവാൻ താമസിക്കയുമരുത ദെണ്ഡത്തിന്നയൊഗ്യം കാണുംപൊൾ തന്നെ അതിനെ കൈക്കൊൾകയും വെണം

 ഗു  ഈ കൂദാശകൈക്കൊൾവാൻ എന്തെല്ലാം വെണം
 ശി  എല്ലായിലും മുൻപെ തംപുരാന്റ്റെ നന്മ നമ്മുടെ ആത്മത്തിലുണ്ടായിരിക്കെണം യെന്നതിനെകൊണ്ട ചൈത ദൊഷങ്ങൾ ഒക്കയുടെ മെൽ ദ്രൊഹക്കാരൻ വഴിയെ നൊൻപരപ്പെട്ടതെറി കും പസാരിപ്പാൻ ആവത ഉണ്ടെംകിൽ ഈ കൂദാശ കൈക്കൊള്ളും മുൻപെ ഒൎമ്മ ഉള്ള ദൊഷങ്ങൾ എല്ലാം കുംപസാരിച്ചതിന്റെ ശെഷം ദെണ്ഡത്തിലെ സംകടങ്ങളും മരണവും [ 240 ] 

വും തം പുരാന്റെ ത്രുക്കൈയ്യിൽ നിന്ന കൈക്കൊണ്ട തന്റെ തിരുമനസ്സിന്ന കീഴ്വഴങ്ങി വിശ്വാസവും ശരണവും ഉപവിയും യെന്ന ധൎമ്മങ്ങളുടെ പ്രകാരങ്ങളെ എരിവൊടുകൂടെ എത്തിപ്പാനു മനസ്സു ചെലുത്തുകയും വെണം

 ഗു  പട്ടം യെന്ന കൂദാശ എന്തെന്ന
 ശി മാഞ്ഞുപൊകരുതാത്ത ഒര അടയാളം ആത്മത്തിൽ പതിച്ച തംപുരാന്റ്റെ സ്തുതിക്കും മെനിക്കും ആത്മാവുകളുടെ രക്ഷക്കും അടുത്ത ശുദ്ധമാന കൎമ്മങ്ങളെ പ്രവ്രുത്തിപ്പാൻ മുഷ്കരത്വം കൊടുക്കും ഒര കൂദാശയെന്ന പട്ടമാകുന്നത
 ഗു  പെൺകെട്ടെന്ന കൂദാശ എന്തെന്ന
 ശി  പുരുഷനും സ്ത്രീയും വെൎപ്പിരിഞ്ഞു കൂടാത്ത ഐമൊദ്യവും പൊറുതിയുമായി തമ്മിൽ ഒരുമിച്ചകൂട്ടി തങ്ങളുടെമ [ 241 ] 

ടമക്കളെ മാൎഗ്ഗത്തിന്ന ഒത്തവണ്ണം വളറൎത്തുവാൻ നന്മ കൊടുക്കുന്ന ഒര കൂദാശയെന്ന പെൺകെട്ടാകുന്നത

  ഏക പഠിത്വം

തലപ്പട്ട പുണ്യങ്ങളും ദൊഷങ്ങളും യെന്നതിന്മെൽ ഒന്നാം പാഠം

തലപ്പെട്ട പുണ്യങ്ങൾ യെന്നതിന്മെൽ

 ഗു  തലപ്പട്ട പുണ്യങ്ങൾ എത്രായത
 ശി  എഴആതിൽ തം പുരാന്നടുത്ത ഗുണങ്ങൾ മൂന്ന മൂലമായ പുണ്യങ്ങൾ നാല
 ഗു  തംപുരാന്നടുത്ത ഗുണങ്ങൾ എതായത
 ശി  വിശ്വാസവും ശരണവും ഉപവിയുമെന്ന
 ഗു   തംപുരാന്നടുത്ത ഗുണങ്ങൾ യെന്ന വിളിക്കപ്പെടുന്നതെന്തെ
                                         ശി [ 242 ] 
 ശി ഇ ഗുണങ്ങളുടെ സഹായം കൊണ്ട തംപുരാനൊട നാം വ്യാപരിക്കുന്നതിനെകൊണ്ടും അതിന്റെ വിഷയം  തംപുരാൻ തന്നെ ആകുന്നതിനെകൊണ്ടും തം പുരാന്നടുത്തഗുണങ്ങൾ യെന്ന വിളിക്കപ്പെടുന്നു
 ഗു  ഇ ഗുണങ്ങളുടെ സഹായംകൊണ്ട തം പുരാനൊട നാം വ്യാപരിക്കുന്നതങ്ങനെ
 ശി  വിശ്വാസം കൊണ്ട തംപുരാന്റെമെൽ വിശ്വസിച്ച അരുളി ചൈത ശുദ്ധമാന പള്ളിക്കപരഹസ്യമാക്കിയശെഷം രഹസ്യങ്ങളെല്ലാം കൂടെ നാം വിശ്വസിക്കുകയും ശരണംകൊണ്ട തംപുരാനെ അടക്കുകൊൾവാൻ പാൎത്തിരിക്കയും ഉപവികൊണ്ട തംപുരാനെയും തംപുരാനെ പ്രതി നമ്മെയും നമ്മെ [ 243 ] 
മ്മപൊലെ ശെഷമെല്ലാവരയും നാം സ്നെഹിക്കയും ചൈയ്യുന്നതിനെകൊണ്ട ഇ ഗുണങ്ങളുടെ സഹായത്താൽ തം പുരാനൊട നാം വ്യാപരിറ്റ്ക്കുന്നു യെന്ന ചൊല്ലി ന്യായം
 ഗു  വിശ്വാസം എന്തെന്ന
 ശി  തം പുരാന്റ്റെമെലും വിശ്വസിച്ച തന്റെ ശുദ്ധമാന പള്ളിക്ക താൻ അരുളി ചൈതപരഹസ്യമാക്കിയശെഷം രഹസ്യങ്ങളൊക്കയും കൂടെ നാം വിശ്വസിപ്പാൻ നമ്മുടെ ആത്മത്തിൽ ഉടയ തംപുരാൻ ചിന്തിയ ഒര ദൈവഗുണം യെന്ന വിശ്വാസം ആകുന്നത
 ഗു  തംപുരാൻ അരുളിചൈതപരഹസ്യമക്കിയ നാം എങ്ങനെ അറിഞ്ഞിരിക്കുന്നു
 ശി  പിണങ്ങികൂടാത്തശുദ്ധമാനപള്ളി [ 244 ] ള്ളി വഴിയായിട്ട അതിനെ നാം അറിഞ്ഞിരിക്കുന്നു അതായതംരംശൊമിശിഹാ തന്റെ ശ്ലീഹന്മാരെ പഠിപ്പിച്ച ശ്ലീഹന്മാരുടെ അനന്തരവരാകുന്ന ശുദ്ധമാന മല്പാന്മാരഞങ്ങളൊട് അറിയിച്ച അന്നുതൊട്ട ഇന്ന ഒളവും ഇന്നത ഉടയതംപുരാൻ അരുളി ചൈതുയെന്ന അവരവശമായി നാം അറിഞ്ഞ വിശ്വസിച്ചിരിക്കുന്നു

ഗു വിശ്വാസരഹസ്യങ്ങളെ എന്തകൊണ്ടനാം വിശ്വസിക്കുന്നു

ശി ഭൊഷ്കപറഞ്ഞു കൂടാത്തപരമപട്ടാങ്ങാകുന്നു ഉടയതംപുരാൻ തന്റെ ശുദ്ധമാനപള്ളിക്ക വെളിച്ചപ്പടുത്തിയതിനെകൊണ്ടും ശുദ്ധമാനപള്ളി ഇ വണ്ണം നമ്മെ പഠിപ്പിക്കുന്നതിനെകൊണ്ടും നാം വിശ്വസിക്കായത

=======================================================[തിരുത്തുക]

P2 ഗു [ 245 ] ഗു ശുദ്ധമാനപള്ളി നമ്മെ പഠിപ്പിക്കുന്നതിന്മെൽ നിശ്ചയം ഉണ്ടൊ

ശി ശുദ്ധമാനപള്ളി ഒരുനാളും പിണങ്ങി പൊകില്ലെന്നും രംശൊമിശിഹാതന്നെ അരുളിചൈതതിനെകൊണ്ടപഠിപ്പിക്കുന്നതെല്ലാം പട്ടാങ്ങയും നിശ്ചയവും തന്നെ ആകുന്നത അതിൽ സംശയം ഒട്ടുംപഹിയ

ഗു എന്തൊരദൊഷംകൊണ്ടവിശ്വാസം പൊയികളയുന്നു

ശി ഹൃദയത്തിംകൽ വിശ്വാസം ഉപെക്ഷിക്കുന്നതകൊണ്ടയെംകിലും മനസ്സാലെ തന്നെ വിശ്വാസത്തിന്മെൽ സംശയിക്കുന്നതകൊണ്ടയെംകിലും വിശ്വാസം പൊയികളയുന്നു വിശെഷിച്ച വിശ്വാസത്തിന്നടുത്തവല്ലൊരരഹസ്യത്തിന്മെൽ പകച്ചു സംശയിച്ചാൽ മതി വി

=======================================================[തിരുത്തുക]
                                                             ശ്വാ [ 246 ] ശ്വസം പൊയികളവാൻ

ഗു വിശ്വാസം എങ്ങനെ വീണ്ട കിട്ടുന്നു

ശി ചൈത ദൊഷത്തിന്മെൽ വഴിയെനൊൻപരപ്പട്ടതെറികുംപസാരിച്ച ശുദ്ധമാന പള്ളിവിശ്വസിക്കുന്നതെല്ലാം വിശ്വസിച്ചാൽ കളഞ്ഞുപൊയ വിശ്വാസം വീണ്ടുകിട്ടും

ഗു ശരണമെന്തന്ന

ശി തന്റെ ചിറ്റാഴ്മക്കരക്കകൊടുപ്പാൻ ഉടയതംപുരാൻ പറഞ്ഞൊത്തഎന്ന്ന്നെക്കുമുള്ള ആയിസ്സും അതിന്നു വെണ്ടുന്ന നന്മയും അപെക്ഷിച്ച പാൎത്തിരിപ്പാൻ നമ്മുടെ ആത്മത്തിൽ തംപുരാൻ ചീന്തിയ ഒര ദൈവഗുണംയെന്ന ശരണമാകുന്നത

ഗു എന്തെല്ലാം ശരണമായി നാം പാൎത്തിരിക്കുന്നു

=======================================================[തിരുത്തുക]

P3 ശി [ 247 ] ശി തംപുരാനെ അടക്കികൊൾവാനും അതിനൊടചെന്നിരിക്കുന്നശെഷം നന്മകൾ ഒക്കയും അതിന്നവെണ്ടുന്നതംപുരാന്റെ മനഗുണവും നാം ശരണമായി പാൎത്തിരിക്കുന്നു

ഗു ഇത്ര വലിയ ഗുണങ്ങളെ നാം ശരണമായി പാൎത്തിരിപ്പാൻ എന്തൊര അവകാശമായത

ശി മനസ്സൊക്കയൊടും കൂടെ തന്റെ ചിറ്റാഴമക്കിരിക്കുന്നവൎക്കും രംശൊമിശിഹാടെയൊഗ്യങ്ങളാലെ കൊടുക്കുമെന്നതംപുരാൻ പറഞ്ഞൊത്ത ആകാശമൊക്ഷം തന്റെ അരുളപ്പട്ടിന്നൊള്ളവെസ്ഥയും നിശ്ചയവും തനിക്കുള്ള അറ്റമില്ലാത്ത മനഗുണവും മുഷ്കരത്വവും കൊണ്ട ഉടയതംപുരാൻ ഞങ്ങൾക്കതരുമെന്ന ശരണമായി പാൎത്തി

========================================================[തിരുത്തുക]

രിക്കു [ 248 ] രിക്കുന്നു വിശെഷിച്ച മൊക്ഷം നെടുവാൻയെന്നതിന്ന വെണ്ടുന്ന ദൈവസഹായവും നന്മയും അറുതില്ലാത്ത തന്റെ അനുഗ്രഹത്താലയും നമ്മുടെ രക്ഷിതനായും രംശൊമിശിഹാടെയൊഗ്യങ്ങളലെയും നമുക്ക കൂടെ തരുമെന്ന ശരണമായിരിക്കുന്നു.

ഗു ശരണമെങ്ങനെ പൊയികളയുന്നു

ശി വിശ്വസം പൊയികളഞ്ഞാൽ ശരണവും കൂടെ പൊയിപൊകുന്നു വിശെഷിച്ച ശരണക്കെടയെന്ന ദൊഷം കൊണ്ടും വിശ്വസത്തൊടമറുത്തുള്ള പിണക്കത്തിൽ വെന്ധിച്ചിരിക്കുന്നവല്ലൊര എടുപ്പും നികളവും കൊണ്ടും ശരണം പൊയികളയും

ഗു ശരണം വീണ്ടകിട്ടുന്നത എങ്ങനെ

======================================================[തിരുത്തുക]

P4 ശി [ 249 ] ശി ചൈത ദൊഷത്തിന്മെൽ വഴിയതെറി കുംപസാരിച്ച ശരണമായി പാൎത്തും കൊണ്ട അതിനെ വീണ്ടകിട്ടും

ഗു ഉപപിയെന്തെന്നു

ശി എല്ലാറ്റിനെകാൾ താന്തന്നെ പ്രതി തംപുരാനെയും തംപുരാനെകുറിച്ച നമ്മെപൊലെ ശെഷമെല്ലാവരയും നാം സ്നെഹിപ്പാൻ ഉടയതംപുരാൻ നമ്മുടെ ആത്മത്തിൽ ചിന്തിയ ഒരദൈവഗുണംയെന്ന ഉപപി ആകുന്നത

ഗു എന്ത അവകാശങ്ങൾകൊണ്ടതംപുരാനെ സ്നെഹിക്കെണ്ട്വത

ശി ഞങ്ങളൊട ചൈതീട്ടുമുള്ള ഇന്നി ചൈയ്യിവാനും ഇരിക്കുന്ന നന്മകൾ കൊണ്ടും ഒട്ടെറെ തനിക്കുള്ള അറ്റമില്ലത്ത നന്മയാലെന്തെന്നാൽ താൻ എല്ലാ സ്നെഹത്തിന്നയൊഗ്യമായ പ്രധാനപ്പ

=======================================================[തിരുത്തുക]

ട്ടന [ 250 ]

ട്ട നമ്മുടെ എകഗുണം താൻ ആകുന്നതി
നെകൊണ്ടും തമ്പുരാനെ സ്നെഹിപ്പാവു
അവകാശമായത 
   ഗു   എല്ലാറ്റിനെകാൾ നാം എപ്പൊൾ 
തംപുരാനെ സ്നെഹിക്കുന്നു
   ശി   എല്ലാ വസ്തുക്കളെകാളും തംപുരാ
നെ ബഹുമാണിച്ച ചാവദൊഷമായ
തിൽ എതാനും തന്നൊട മറുത്ത ചൈ 
യും മുൻപിൽ ഉള്ളതൊക്കയും ആയി 
സ്സും കൂടെ ഉപെക്ഷിപ്പാൻ ആസ്തായി
രിക്കുംപൊൾ തംപുരാനെ നാം സ്നെഹി
ക്കുന്നു 
   ഗു   മറ്റെല്ലാവരെ സ്നെഹിപ്പാവു
എന്തൊര അവകശമയത 
   ശി   നമ്മുടെ ജ്ജ്യെഷ്ഠനനുജന്മാരെ 
സ്നെഹിക്കെണമെന്ന തംപുരാന്റെ ശാവ്യ

                                                           ശ്യ [ 251 ]  
ശ്യം അവരെല്ലാവരയുമാകുന്നതിനെ
കൊണ്ടും തംപുരാനെ പ്രതി അവരെ സ്നെ
ഹിച്ച കൊൾകയും വെണം
   ഗു   നമ്മുടെ ശത്രുക്കളെയും കൂടെ സ്നെ
ഹിപ്പാൻ കടമുണ്ടൊ
   ശി   ശത്രുക്കൾ നമ്മുറ്റടെ എണ‌ങ്ങരാകുന്ന
തിനെ കൊണ്ടും അവരെ സ്നെഹിക്കെണ
മെന്ന മിശിഹാതംപുരാൻ പ്രത്യെകം 
കല്പിച്ചതിനെ കൊൻണ്ടും അവരെ സ്നെ
ഹിപ്പാൻ കടമായിരിക്കുന്നു
   ഗു   തന്നെതാൻ സ്നെഹിക്കുന്ന പൊ
ലെ മറ്റെല്ലാവരെയും കൂടെ സ്നെഹി
ക്കെണമെന്നതിന്റെ അൎത്ഥമെന്തന്ന
   ശി   നമ്മുക്ക വെണ്ടിട്ട നാം അവെക്ഷി
ക്കുന്ന ഗുണങ്ങൾ ഒക്കയും അവൎക്കും അ
വെക്ഷിച്ച നാമ്മാൽ ആകും വണ്ണം അവ
രൊടും ചൈത ഞങ്ങൾക്ക തെളിയാത്ത

                                                    തിൽ [ 252 ] 

തിൽ എതും അവർക്ക അപെക്ഷിക്കാത യും അവരൊട പ്രവൃത്തിക്കാതയും ഇ രിക്കയും വെണമെന്നതിൻെററ അർത്ഥ മായത

 ഗു നെരാകുംവണ്ണം എപ്പൊൾനമ്മെ സ്നെഹിക്കുന്നു

 ശി നമ്മുടെ ഭാഗ്യമൊക്കയും തംപു രാനെതന്നെ ആക്കികൊണ്ടതൻെററ ചി ററാഴ്‍മക്കിരിപ്പാൻ ശ്രമിക്കുംപൊൾ നെരാകുംവണ്ണം നമ്മെസ്നെഹിക്കുന്നുയെന്ന അറിയാം

 ഗു ഉപവി എങ്ങനെപൊയിപൊ കുന്നു

 ശി വല്ലൊരചാപദൊഷംകൊണ്ട പൊയികളയുന്നു

 ഗു എങ്ങനെവീണുകിട്ടുന്നു

 ശി വഴിയെനൊൻപരപ്പട്ടതെറി



നല്ല

[ 253 ]

ഭനഗ്ധന്ന


നല്ലവണ്ണംകുംപസാരിച്ചാൽവീണുകിട്ടും

ഗു തംപുരാന്നടുത്തഇമൂന്നുഗുണങ്ങ

ളുടെപ്രകാരങ്ങളെഎത്തിപ്പാൻനമ്മു ക്കഎപ്പൊൾകടമായിരിക്കുന്നു

 ശി നമ്മയുംതിന്മയുംതിരിച്ചറിവാൻ

തക്കബുദ്ധിയുംപ്രായവുമുള്ളപ്പൊഴും മരണപ്രമാദത്തിലും ഇതിനൊടമറു ത്തുള്ളവല്ലൊരപരീക്ഷനമ്മുക്കവരു മ്പൊഴുംവിശെഷിട്ടനമ്മുടെജീവിതകാ ലത്തിൽപലപ്പൊഴുംപലഊഷവും വിശ്ചാസവുംശരണവും ഉപവിയുമെന്ന ദൈവഗുണങ്ങളുടെപ്രകാരങ്ങളെഎ ത്തിപ്പാൻകടമായിരിക്കുന്നു

 ഗു തലപ്പട്ടപുണ്യങ്ങൾഎതായത
 ശി ബുദ്ധിജന്മാക്രവുംനെറിവുംആ

ത്മശക്തിയുംഅടക്കവുംയെന്നഇപുണ്യ ങ്ങൾനാല


                                                                              ഗു [ 254 ] ഗുതലപ്പട്ടപുണ്യങ്ങളെന്നവിളിക്കപ്പെടുന്നതഎങ്കെഗുനന്മപ്രവ്രത്തികളുടെഉറവുംശെഷംപുണ്യങ്ങളുടെഅടിസ്ഥനവുംതില്പൎയ്യവുംആകുന്നതിനെകൊണ്ടതൂപുണ്യങ്ങൾനാലതലപ്പട്ടപുണ്യങ്ങളെന്നുംമൂലമായധൎമ്മങ്ങളെന്നുംവിളിക്കപ്പട്ടുന്യായംഗു ഇപുണ്യങ്ങളുടെപ്രവ്രത്തി വെവ്വെറെചൊല്ലികെൾക്കെട്ടെശിചതിയിൽനാംഅകപ്പടാതയുംമറ്റെല്ലാവരെതങ്ങൾചതിക്കാതയുംഇരിപ്പാൻയെന്നതിന്നഎല്ലകാൎയ്യത്തിന്മെൽവെണ്ടുന്നസൂക്ഷവുംവിചാരവുംനമുക്കതരുന്നതബുദ്ധിജന്മാന്തമെന്നപുണ്യമായതരമറ്റെല്ലാവൎക്കടുത്തതൊക്കയുംനമ്മെ [ 255 ] ഭനഗ്ധപ്ര

നമ്മെകൊടുപ്പിക്കുന്നതനെറിവയെന്ന പുണ്യമായത

  ന തംപുരാന്റെറചിററാഴ്മക്കവെ

ണ്ടിട്ടയുള്ളപ്രമാദംഒക്കയുംമരണവും വുംകൂടെഉപെക്ഷിപ്പാൻനമ്മുക്കകരു ത്തുംഉറപ്പുതരുന്നതആത്മശക്തിയെന്ന പുണ്യമായത

  ത നമ്മുടെശരീരത്തിന്റെറദുരാശ

അമർത്തികൊൾവാനുംക്രമമല്ലാത്ത ആഗ്രഹങ്ങൾക്കപതംവരുത്തുവാനുമു ള്ളവശംഅടക്കമെന്നപുണ്യംനമ്മുക്കത രുന്നു

                           രണ്ടാംപാഠം
               ദൊഷങ്ങൾയെന്നതിന്മെൽ
  ഗു  ദൊഷങ്ങൾഎത്രപ്രകാരത്തി

ൽആകുന്നു


                                                                                ശി [ 256 ] 
൨൱൩൰൯


ശി രണ്ടപ്രകാരത്തിൽ ആകുന്നത അതായത ഉത്ഭവദൊഷവും ഏതൊരു ആൾ ചൈയ്യുന്ന കൎമ്മദൊഷവും

ഗു ഉത്ഭവദൊഷം എന്തെന്ന

ശി ആദമെന്നനമ്മുടെ മുൻപിലത്തെ കാരണവൻെററ വഴക്കക്കെടകൊണ്ട നാമെല്ലാവരയും പിറക്കുംപൊൾതന്ന അനുഭവിച്ചിരിക്കുന്ന ദൊഷം ഉത്ഭവദൊഷമായത

ഗു ആദംയെന്ന പിഴച്ചദൊഷത്തിന്റെ ദുഷ്ഫലം എന്തെല്ലാമായത

ശി ഇദൊഷം ഹൊതുവായിട്ട നാം എല്ലാവരെയും ദൊഷത്തിൽ പിറന്നമൊക്ഷമല്ലാതെ ആയിചമയുന്നു വിശെഷിച്ച അറിവില്ലായ്കയും ആശകൊപവും മരണവും ശെഷം ഇഹലൊകത്തിലെ സംകടങ്ങൾ ഒക്കയും ആദമെന്ന പിഴ


ച്ച
[ 257 ]
൨൱൪൰

ച്ച ദൊഷത്തിന്റെ ദുഷ്ഷ്ഫലമാകുന്നത

ഗു ഉത്ഭവദൊഷം പൊക്കുവാൻ എന്തൊരകഴിവുള്ളു

ശി മാമ്മൊദീസയെന്നകൂദാശ

ഗു കൎമ്മദൊഷമെന്തായത

ശി ബുദ്ധിവച്ചതിൽപിന്നെ നമ്മുടെ പ്രവൃത്തിയാലെതന്നെനാം ചൈയ്യുന്ന ദൊഷം കൎമ്മദൊഷമായത

ഗു കൎമ്മദൊഷം എന്തെന്നകൊൾക്കെട്ടെ

ശി തംപുരാൻെററ മാൎഗ്ഗത്തൊടമറുത്തുള്ള വല്ലൊരനിരൂപണയെംകിലും വചനമെംകിലും പ്രവൃത്തിയെങ്കിലും ചെയ്യിവാൻ കടമായിരിക്കുന്നതിൻെററ ഉപെക്ഷെംകിലും കൎമ്മദൊഷമാകുന്നത

ഗു കൎമ്മദൊഷം എതുപ്രകാരത്തിൽ


ആകുന്നു
[ 258 ] ആകുന്നുശി രണ്ടഅതായതചാവദൊഷവുംപാവദൊഷവുംഗുചാവദൊഷമെങ്കായതശികനമായവസ്തുവിന്മെത്‍തംപുരാന്റെമാൎഗ്ഗത്തൊടമറുതലിച് ചബ്രത്മത്തിന്റെജീവനാകുന്നനന്മയുംഅതിൽനിന്നന്ദീക്കികളആതംപുരാന്റെതിരുപിള്ളക്കെട്ടുക്കാരരുംശത്രുക്കളുമായിനമ്മെചമക്കുന്നദൊഷംചാവദൊഷമായതഗുപാവദൊഷംഎങ്കെന്നശിആല്പമായകുറ്റങ്ങൾകൊണ്ടതംപുരാന്റെറമാൎഗ്ഗത്തൊടഒക്കാത്തദൊഷംതംപുരാനെയുള്ളഉപവിയുംതന്റെറനന്മയുംതിരുവിള്ളവുംനമ്മിൽനഷ്ടമ്ക്കികള [ 259 ] കളയുന്നില്ല ഉപവിയുടെ എരിവകെടുത്തുന്നെയുള്ളുഎന്നാൽ അറിഞ്ഞും കൊണ്ട ഉള്ളപാവദൊഷങ്ങൾ ചാവദൊഷത്തിന്നപെട്ടു വഴിആകുന്നത

ഗു ചാവദൊഷത്തിന്ന എന്തൊരശിക്ഷയുള്ളു

ശി എന്നന്നെക്കുമായ നരകത്തിലെ ദുഷ്കൎമ്മങ്ങൾ ചാവദൊഷത്തിന്നടുത്തശിക്ഷയായത

ഗു പാവദൊഷത്തിന്ന എന്തൊരശിക്ഷയുള്ളു

ശി ഇഹലോകത്തിൽ എംകിലും ബെസ്പുൎക്കാനയിൽ എംകിലും ക്ഷെമിക്കെണ്ടുന്ന ഭൈംകരമായദുരിതങ്ങൾ പാവദൊഷത്തിന്നടുത്ത ശിക്ഷായത എന്നാൽ ഇത എന്നന്നെക്കുമുള്ളത അല്ല കാലംകൊണ്ടകഴിയുന്നഒരശിക്ഷെയുള്ളു


ഗു
[ 260 ] ഗു  നരകത്തിൽ പൊകുവാൻ എത്ര ചാവദൊഷം വെണം

ശി  ഒര ചാവദൊഷം വെണ്ടുവൊളം മതി എന്നന്നെകുമായ നരകത്തിൽ വീണുപൊകുവാൻ

ഗു  ഒര ചാവദൊഷം പിഴപ്പാൻ എതെല്ലാം പെടിയും ഭയവും വെണം

ശി  തിന്മ ഒക്കെകാളും മരണംതന്നെയെന്നതിനെകാളും ചാവദൊഷമായതെല്ലാം പെടിക്കയുംവെണം

ഗു  ചാവദൊഷത്തിന്ന എന്തൊരകഴിവുള്ളു

ശി  കുംപസാരമെന്നകൂദാശ

മൂന്നാംകാണ്ഡം


തലപ്പട്ടദൊഷങ്ങൾ എന്നതിന്മെൽ

ഗു  തലപ്പട്ടദൊഷങ്ങൾ എത്ര


ശി
[ 261 ]

ഭനമധത


 ശി  തലപ്പട്ടദൊഷങ്ങൾആകുന്നത

എഴഅതായത

    ൾ   നികളം
     ഭ   ചരതം
     ൩   മൊഹം
      ത  അരിചം
      ൫  കൊതി
      ൬  പാശിന്യം
      ങ  മടി
  ഗു എന്നാൽഒരൊരദൊഷംനീഇ

പ്പൊൾതിരിച്ചചൊല്ലനികളുംഎങ്കന്ന

 ശി  തനിക്കസ്തുതിയുംബഹുമാനവും

പെരിമയുംഉണ്ടാകെണമെന്നുള്ളക്രമെ അല്ലാത്തഅപെക്ഷനികളമായത

  ഗു ചരതമെങ്കന്ന
   ശി ദ്രവ്യത്തിന്മെലുംവിലപിടിക്കുന്ന

വസ്തുവിന്മെലുംഉള്ളദുരാശയുംതണ്യ


                                                                      അ൭ [ 262 ] 

അവെക്ഷയും ചരതമെന്ന ദൊഷമാകുന്നത

 ഗു  മൊഹം എന്തെന്ന
 ശി  മാംസത്തിന്ന അടുത്ത  ഇതങ്ങൾ മെലുള്ള തണ്ട്യ അവെക്ഷ യെംകിലും തണ്ട്യ പെരുമാറ്റമെംകിലും മൊഹമെന്ന ദൊഷമായത
 ഗു  അരിചം എന്തെന്ന
 ശി  അവനവൻ കാട്ടുന്ന എറകുറയത്തിന്ന പകരം വീടുവാൻ ഉള്ള അവെക്ഷ അരിചമായത
 ഗു  കൊതി എന്തെന്ന
 ശി  തീനും കുടിയും എന്നകിന്മെൽ ഉള്ള തണ്ട്യ അവെക്ഷ കൊതിയെന്ന ദൊഷമാകുന്നത
 ഗു  പൈശിന്യം എന്തെന്ന
 ശി  മറ്റാരാന്റെ ഗുണം കൊണ്ടത
                                       നിക്ക [ 263 ] 

നിക്കമെനിക്ഷയം ഉണ്ടെന്ന തൊന്നീട്ട അതിന്നാലെ ഉള്ള ഇച്ശക്കെടും മനൊക്ലെശവും പൈശിന്യമെന്ന ദൊഷമായത

 ഗു  മടി എന്തെന്ന ചൊല്ല
 ശി  നന്മ പ്രവ്രുത്തി ചൈയ്യിവാൻ ഉള്ള അനിഷ്ടവും ഉവെക്ഷയും മടിയെന്ന ദൊഷമാകുന്നത
 ഗു  ഇ ദൊഷങ്ങൾ എഴതലപ്പട്ട ദൊഷങ്ങൾ എന്ന വിളിക്കപ്പെടുന്നത എന്തെ
 ശി  ഇ ദൊഷങ്ങളിൽ നിന്ന മറ്റും പരദൊഷങ്ങൾ പുറപ്പെട്ട ദൊഷമൊക്കയുടെ ഒറവകുന്നതിനെ കൊങ്ങതലപ്പട്ട ദൊഷങ്ങളെന്ന വിളിക്കപ്പെടുന്നു.
                                       ശുദ്ധ [ 264 ] 
 ശുദ്ധമാന റൂഹാദക്കൂദശയൊട മറുത്തുള്ള ദൊഷങ്ങൾ എന്നതിന്മെൽ
 ഗു  റൂഹാദക്കൂദയൊട മറുത്തുള്ള ദൊഷങ്ങൾ എനത്ര
 ശി  ആറ അതായത
    ൧  മൊക്ഷം തനിക്കകിട്ടുകയില്ലെന്ന മനസ്സിലുള്ള ഉറപ്പും പ്രതിജ്ഞയും
    ൨  നന്മ പ്രവ്രുത്തിക്കാതെ മൊക്ഷം തനിക്ക കിട്ടും എന്നതിന്മെൽ ഉള്ള സാദ്ധ്യവും എടുപ്പും
    ൩  ഒര വസ്തു പട്ടങ്ങയെന്ന അറിഞ്ഞാലും അതിനൊട മറുതലിക്കുന്നത
    ൪  തംപുരാൻ മറ്റവൎക്കകൊടുക്കുന്ന നന്മകൾ കൊങ്ങ പൈശിന്യം ഉണ്ടാകുന്നത
    
    ൫  പിഴച്ച ദൊഷത്തിന്മെൽ പ്രതിജ്ഞ [ 265 ] 
തിജ്ഞയൊടുകൂടെ നിന്നതെറികൊള്ളാതിരിക്കുന്നത
    ൬  ഒടുക്കത്തിംകൽ ദൊഷം ഉവെക്ഷിക്കാതെ ദൊഷത്തിൽ തന്നെ മരിക്കുന്നത
 ഗു  ഇദൊഷങ്ങൾ ആറ റൂഹാദക്കുദയൊട മറുത്തുള്ള ദൊഷങ്ങൾ എന്ന വിളിക്കപ്പടുന്നതെന്തെ
 ശി  റൂഹാദക്കുദശാടെ ദാനം ആകുന്ന തംപുരാന്റെ നന്മയൊട മറുതലിക്കുന്നതിനെകൊണ്ടും ഇദൊഷങ്ങൾ ആറ തിന്മയാലെതന്നെ മാനുഷര പിഴക്കുന്ന ദൊഷങ്ങളാകുന്നതിനെ കൊണ്ടും ശുദ്ധമാന റൂഹാദക്കൂദശയൊട മറുത്തുള്ളദൊഷങ്ങളെന്ന വിളിക്കപ്പടുന്നു
 ഗു  ഇദൊഷങ്ങൾക്ക എന്തൊര ലക്ഷണമുള്ളു
                                         ശി [ 266 ] നന്മനിറങ്ങമറിയംഎന്നനമസ്കാരത്തിന്മെൽപുണ്യവാളരൊടനമസ്കരിക്കെണ്ട്വതിന്മെൽതംപുരാന്റെപ്രമാണങ്ങളപംപള്ളിയുടെകല്പനകളുംയെന്നതിന്മെൽതംപുരാന്റെപ്രമാണങ്ങൾഎന്നതിന്മെൽപ്രധാരമുൻപിലകമെൽഎഴുത്തുപ്പട്ടപ്രമാണങ്ങൾഎന്നതിന്മെൽപ്രരണഅണ്ടാംപലകമെൽഎഴുത്തുപ്പട്ടപ്രമാണങ്ങല‍യെന്നതിന്മെൽശുദ്ധമാനപള്ളിയുടെകല്പമകൾഎമ്മതിന്മെൽകുദാശകൾയെന്നതിന്മെൽകുദാശകളുടെവൎഗ്ഗത്തിന്മെൽകു [ 267 ] 

കൂദാശകൾ ഒരൊന്നിന്റെമെലും

മാമ്മൊദീസയെന്നതിന്മെലും                       ൨൬൭
മുൻ പിലത്തെ ഒപ്രുശുമായെന്നതിന്മെൽ                ൨൬൮
       കുറുബാനയെന്നതിന്മെൽ

കുറുബാന എന്ന കൂദാശയിൽ രംശൊമിശിഹാതന്നെ അടങ്ങിരിക്കുന്നു യെന്നതിന്മെൽ ൨൬൯

കുറുബാന കല്പിച്ചതിന്മെലും കുറുബാനായുടെ അനുഭവമെന്നതിന്മെലും

                                        ൨൬൯

ശുദ്ധമാനകുറുബാന കൈക്കൊള്ളെണ്ടും പ്രകാരവും ആസ്തപ്പാടയുമെന്നതിന്മെൽ ൨൬൧

ശുദ്ധമാനകുറുബാന കൈക്കൊള്ളെണ്ടും പ്രകാരത്തിന്മെൽ ൨൬൨

                                         കുറു [ 268 ] 
൨൱൭൰൩


കുറുബാനകൈക്കൊൾവാനുള്ള പ്രമാണത്തിന്മെൽ

൱൪൰൪


കുറുബാനയുടെപൂജെന്നതിന്മെലും മിശിഹാഅതിനെ കല്പിച്ചതിന്മെലും

൧൪൭


കുറുബാനകാണെണ്ടും പ്രകാരത്തിന്മെൽ

൱൪൰൭


കുറുബാനകാണെണ്ടും പ്രകാരത്തിന്മെൽ

൱൫൰൪


കുംപസാരമെന്നതിന്മെൽ കുംപസാരത്തിന്നവെണ്ടുന്ന വസ്തുക്കൾയെന്നതിന്മെൽ

൱൫൰൭


കുംപസാരമെന്ന കൂദാശയുടെ ദിഷ്ടതിയെന്നതിന്മെലും യൊഗ്യതയൊടു കൂടെ അതിനെകൈക്കൊള്ളുവാൻയുള്ള പ്രകാരത്തിന്മെലും

൱൬൰൪


ഔഷധങ്ങളെഓൎക്കുന്നതിന്മെൽ

൱൬൰൬


നൊൻപരമെന്നതിന്മെൽ

൱൭൰൪



S
ഇന്നി
[ 269 ]

ഭമധെത


ഇന്നിമെലിൽപിഴക്കാതെഇരിപ്പാ ൻവെണ്ടുന്ന ഉറപ്പയെന്നതിന്മെൽ

                                     നപ്രധഭ

ദൊഷംചൊല്ലികുംപസാരിക്കുന്നതി ന്മൽ നന്മധ കുംപസാരിപ്പാൻഉള്ളപ്രകാരത്തി ന്മെൽ നന്മധ൫ ദൈവദൊഷവുംമുഴുവനായകുംപസാ രവുമെന്നതിന്മെൽ നന്മധന്മ ദൊഷംപൊക്കുന്നതയെന്നതിന്മെൽ

                                     ഭനാം

പ്രായശ് ചിത്തമെന്നതിന്മെൽ ഭനന്ന ദൊഷപൊറുതിയെന്നതിന്മെൽ

                                        ഭനധന്ന

ഒടുക്കത്തെഒപ്രുശുമായുംപട്ടവും പെങ്കെട്ടുംയെന്നതിന്മെൽ ഭനധന്മ


                                                                                 തല [ 270 ] 
൨൱൭൰൫


തലപ്പട്ടപുണ്യങ്ങളും ദൊഷങ്ങളുംയെന്നതിന്മെൽ തലപ്പട്ടപുണ്യങ്ങൾയെന്നതിന്മെൽ

൨൱൨൰൪


ദൊഷങ്ങൾയെന്നതിന്മെൽ

൨൱൩൰൮


തലപ്പട്ടദൊഷങ്ങൾ എന്നതിന്മെൽ

൨൱൪൰൩


ശുദ്ധമാനറൂഹാദക്കുദശയൊടമറുത്തുള്ളദൊഷങ്ങൾ എന്നതിന്മെൽ തംപുരാന്റെ തിരുമുൻപിൽ അന്യായപ്പടുന്നദൊഷങ്ങൾ എന്നതിന്മെൽ

൨൱൪൰൯


തംപുരാന്നടുത്തുഗുണങ്ങളുടെ പ്രകാരങ്ങൾ വിശ്വാസത്തിന്റെ പ്രകാരം

൨൱൫൰൪



ശര
[ 271 ] ശരണത്തിന്റെ പ്രകാരം ൨൮൫

ഉപവിയുടെ പ്രകാരം മുഴുവൻ തെറ്റത്തിന്റെ പ്രകാരം രാത്രിലയും സന്ധിക്കു വ്യാപരിക്കെണ്ടും നിത്യനിഷ്ടപ്രകാരം രാത്രിലത്തെനിഷ്ടര്കാരം രാത്രിലത്തെ നമസ്കാരം സന്ധ്യനിഷ്ടപ്രകാരം ഇ.പുസ്തകത്തിലുള്ള പിണക്കമൊക്കയും തീൎത്തകൊൾവാൻ എടമില്ലാഞ്ഞിട്ട ഒന്നുരണ്ട പൊക്കന്നെയുള്ളു ആവിത ഇങ്ങന്നെ വായിക്ക അന്നന്നെ നസ്രാണികൾ വായിക്ക നസ്രാണികൾക്ക

"https://ml.wikisource.org/w/index.php?title=സംക്ഷെപവെദാൎത്ഥം&oldid=83243" എന്ന താളിൽനിന്ന് ശേഖരിച്ചത്