പഞ്ചമാദ്ധ്യായം ൧൦൫
കാശീപുരാധീശ്വരൻവിശ്വനായക-
നീശനിതിന്റെപഠനാൽപ്രസന്നനായ്,
ആശയത്തിങ്കലഭീഷ്ടാർത്ഥമൊക്കയു-
മാശുന്ലകീടുമതിനില്ലസംശയം.
അഷ്ടോത്തരശതംശൈവലിംഗങ്ങളേ
പ്പുഷ്ടഭക്ത്യാദിനംതോറുമർച്ചിക്കിലും.
ശിഷ്ടമായീടുമിക്കാസിമാഹാത്മ്യത്തെ-
ത്തുഷ്ട്യാനിയമേനനിത്യവുംകേൾക്കിലും.
സംവത്സരംകൊണ്ടതീവദീർഘായുസ്സായി
സംവിൽപ്രവരനായേറ്റവുംശ്രീമാനായ്.
സർവ്വഗുണാനപിതനാകിയനന്ദനൻ
ശൈവപൂജാപരനായുളവായ്പരും * * *
ഘോരസംസാരാബ്ധിതന്നെക്കടക്കുവാൻ
പാരിതിൽമോഹമുണ്ടാക്കാനുമെങ്കിലോ,
വാരാണസിയെഗ്ഗമിച്ചുമന്ദാകിനീ
നീരതിൽമജ്ജനംചെയ്തുവിശ്വേശനെ,
പൂരിച്ചഭക്ത്യാനമിക്കേണമായതു
പാരമസാദ്ധ്യമെന്നോർത്തുവാഴുന്നവർ,
തന്മഹാമാഹാത്മ്യമാകുമിപ്പുസ്തകം
ചെമ്മേനിജഗൃഹത്തിങ്കൽവെച്ചാദരാൽ,
അർച്ചിച്ചുവന്ദിച്ചുനിത്യംപഠിക്കിലോ
നിശ്ചയംതൽഫലസിദ്ധിയുംവന്നീടും,
ഏവംബഹുവിധംചൊല്ലുന്നതെന്തിനു
കൈവരുംസർവ്വസൌഖ്യങ്ങളുംനിർണ്ണയം.
നൈമിശാരണ്യനിവാസികളാകിയ
മാമുനിമാരോടുസൃതനുമിങ്ങിനെ.
വാരാണസിതന്റെമാഹാത്മ്യമാദരാ-
ലീരണംചെയ്താനതൊട്ടുഞാനിന്നിപ്പോൾ,
ഗൌരീശകാരുണ്യലേശമുണ്ടാകയാൽ
നേരോടെനിങ്ങളോടേവമുരചെയ്തേൻ,
പാരംപ്രമോദമുണ്ടെന്നാകിലിന്നിയും
സാരമായുള്ളതുചൊല്ലാംശ്രവിച്ചാലും
മന്നിനിലോരോപുരാണശാസ്ത്രങ്ങളിൽ
നന്നായുരയ്ക്കുന്നുപുണ്യമാംസേതുവിൽ