ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
539
ആഭരണഭ്രമം
<poem> ഒട്ടാകെയോർത്തുപുതുപണ്ടമെടുത്തുകയ്യി- ലിട്ടാശൂതൂക്കിയുരചെയ്തുരുമേ ദമോടെ. കോർയ്യംനിനക്കിലിതുനല്ലതുപൊനന്നി- താർയ്യംപ്രവൃത്തി,ബഹുഭംഗിയുമുണ്ടുപക്ഷേ, ഭാർയ്യേനിണക്കുതരമില്ല,കനംപെരുത്തു- ണ്ടിർയ്യേ വഹിക്കവഹിയാ,വലുതാണിതോറും
ഈമാതിരിക്കഘനമുളളവ,നീയണിഞ്ഞാൽ പൂമേനിനിന്നുടെതളർന്നുപിളർന്നുപോകും. നീമന്മനോഹരി!യിൽചെറുതുംവൃഥാവിൽ ക്കാമംനാടിക്കരുതു,പൊട്ടെയതങ്ങുപൊട്ടെ.
എന്നിങ്ങിനേകണവനോതിയവാക്കുകേട്ടു, തന്വാഗിയേവമവനോടുചിരിച്ചുരച്ചു നന്നങ്ങുനല്ലറിവെഴുന്നപുമാനിതിന്നൊ നന്നെക്കനാപെരുകുമെന്നുപറഞ്ഞതിപ്പോൾ?
ആഹന്തകഷ്ടമിതിനെന്തുഘനം?ഭവാന്റെ മോഹാതിരേകമതുപല്ലവതുല്യമേതൽ ദേഹംമദീയമിദമെന്തുനിനച്ചചെന്താ- രോ,ഹെ!തളർന്നുപിളരാനൊരുകുട്ടിയോഞാൻ?
നെഞ്ഞാകെമൂടിമാറയുന്നൊരുപണ്ടമെന്റെ, നെഞ്ഞിൽധരിച്ചുമരുവുന്നതിനെത്രനാളായ്! നെഞ്ഞിൽകൊതിച്ചുമരുവുന്നതതിന്നുകാമം- രഞ്ജിച്ചിടുംപടിലഭിച്ചതുഭാഗ്യമല്ലെ?- വേണ്ടുംവിധംപലതുമേവമുരച്ചുനോക്കി
വണ്ടാറണിക്കുഴലിയെങ്കിലുമന്നുനായർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.