താൾ:Mangalodhayam book-6 1913.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മേലിലും മരണമാലിലും ശി;വേ


 പെററനാൾമുതലിതേവരയ്ക്കുമി-               6. ആരുമില്ലൊരുസഹായമെന്നുക-
 ങ്ങാറ്റകുറ്റമണയാതനാരതം;                   ണ്ണീരുവാറ്റിമരവുമ്പൊഴീശ-രി!
 ഉറ്റരാഗമൊടുകാത്തൊരായിക-                ചാരുവാംതംപടംബ് ജമോർക്കിലെ-
 യ്ക്കുറ്റമറ്റിതനമിച്ചിടുന്നുഞാൻ.                    പ്പേരുമന്നുമമബന്ധുവല്ലയോ?                             
                                            7.  ശ്രദ്ധവെച്ചുദൃഢമായ് പഠിച്ചതും

2. സങ്കടക്കടലലക്കിടയ്ക്കടി- ശുദ്ധമേമറവിയാർന്നുപോവുകിൽ

  ച്ചങ്കമിട്ടുവലയുന്നുവാസരം;                     ബദ്ധഭക്തിയൊടുനിന്നെയോർക്കിലി-
 നിങ്കടാക്ഷകൃതകപ്പലൊന്നുതാ-                 ങ്ങുദ്ധരിക്കുമതുമപ്പുറത്തതും.
 നെങ്കരത്തിനവലംബമംബികേ!
                                           8. ത്വല്പടാർച്ചനയിൽനിന്നുജാതമീ-

3. ദീനമൊന്നുപിടിപെട്ടുഞാൻപരാ- യല്പമാംമമയശസ്സുനിത്യവും

  ധീനനായ്പരമുരുണ്ടിടുമ്പൊഴും                നില്പതിന്നചലപുത്രി!നിൻകൃപാ-
 നൂനമുൾസുഖമെഴുന്നു,താവക-               കല്പകത്തണലണച്ചുകാക്കണം.
 ധ്യാനമാമമൃതപാനമൊന്നിനാൽ.
                                           9.  ന്യായമായൊരഭിലാഷമാർക്കുമി-

4. കയ്യിലില്ലപണമെന്റെദേവിയെ- ന്നായവണ്ണമരുളീടുമെൻപരേ!

   ന്നിയ്യിവൻമനസ്സിനിന്നെയോർക്കുകിൽ      നീയനന്യഗുണപൂർണ്ണ,നിന്റെവൻ-
 തിയ്യിൽനിന്നുപൊരിയെന്നപോലതെ         മായയാണിഹകളിപ്പതൊക്കയും.
                                   (ൻ-
കയ്യിലെത്തുമൊരുമാത്രകൊണ്ടഹോ!      10. തോലിയോർത്തുമരവുമ്പൊഴക്കൃപാ-
                                              വേലികൊണ്ടുവളയിട്ടുകാത്തുനീ;

5. വല്ലനേരമൊരുപദ്യമോർത്തുഞാൻ ചേലിയന്നതുവിധംതുണയ്ക്കുമേ

  തെല്ലലഞ്ഞു,തലകാഞ്ഞു,നിൻപദം            മേലിലുംമരണമാലിലുംശിവേ!
 നല്ലവണ്ണമഗജേ!നിനക്കില-

ന്നല്ലയോകവിതകൂത്തടിപ്പതും. കോയാത്തു കൊച്ചുണ്ണിമേനോൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/221&oldid=165139" എന്ന താളിൽനിന്ന് ശേഖരിച്ചത്