താൾ:Jaimini Aswamadham Kilippattul 1921.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

99 കിളിപ്പാട്ട്
ലസ്ത്രങ്ങളൂരിത്തൊടുക്കുന്നനേരത്തിൽതന്നെ തൽപ്രതീക്ഷണംചെയ്തപർവതേനിന്നീടുന്ന സൽപ്രതാപനാംസമീരാത്മജൻവൃകോദരൻ ചിത്രമീക്കൃത്യംബലാലേകനെജയംകൊതി ച്ചിത്രപേർചുഴന്നേറ്റതേറ്റമക്രമംതന്നെ ബാലനിന്നിവൻമഹാശക്തികൊണ്ടരിദ്ധ്വംസ ശീസനെന്നിരിയ്ക്കിലുംയുദ്ധമിത്തരംചെയ്താൽ കേടുകൂടാതെജയിച്ചീടുവാനൻപരംഞെരു ങ്ങീടുമെന്നല്ലാപരുങ്ങീടുവാനെളുപ്പമാം എന്തിനീകുഴപ്പംഞാനുള്ളപ്പോൾതുണയ്ക്കുവാ നന്തികെചെല്ലുന്നതുണ്ടെന്നുറച്ചുഴറ്റോടെ ഭണ്ഡപാണിയാംകാലനെന്നപോലോജസ്സോടും ചണ്ഡമാംഗദായുധംകയ്ക്കൊണ്ടൊന്നാർത്തുചാടി പാരിടംപൊടിച്ചുംകൊണ്ടോടിച്ചെന്നീടുന്നേരം നേരിടുംവില്ലാളികപേടിച്ചങ്ങൊഴിഞ്ഞുടൻ മണ്ടിനാരഹൊചിലർനിർഭയസ്ഥലങ്ങളെ ത്തെണ്ടിനാർചിലർചിലർമോഹിച്ചുവീണീടിനാർ ഞൊണ്ടിനാർചിലർവീണുകാലൊടിഞ്ഞോടിച്ചിലർ കുണ്ടിലായൊളിച്ചുവാണീടിനാർവേറെചിലർ കുണ്ഠിതാത്മനാതടഞ്ഞോടുന്നവാഹനന്തോറും ശുണ്ഠിയുംകയ്ക്കൊണ്ടുയത്തീടിനാർചമ്മട്ടിയെ പണ്ടിതിൻവണ്ണംവന്നിട്ടില്ലെന്നുതമ്മിൽതമ്മിൽ കണ്ടിടാതകന്നുകേണീടിനാരയ്യൊചിലർ ഞെട്ടിയെത്രയുംകമ്പമുണ്ടായിചിലർക്കകം മട്ടയെന്നല്ലാചിലർക്കപ്പൊഴേപരസ്പരം മുട്ടിയങ്ങിനെന്മണിസ്യന്ദനദ്ധ്വജങ്ങളും പൊട്ടിയിങ്ങിനെമുഴുത്തുള്ളസംഭ്രമോദയെ ബന്ധമെന്തിതിന്നെന്നചിന്തയാവൃഷദ്ധ്വജൻ

സിന്ധുഗംഭീരൻവീരൻചൂഴവുംനോക്കുന്നേരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/105&oldid=161051" എന്ന താളിൽനിന്ന് ശേഖരിച്ചത്