താൾ:GaXXXIV5 2.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

266 Ezekiel, XVI. യഹെസ്ക്കേൽ ൧൬. അ.

<lg n="൩൦"> ഇല്ല. ഇങ്ങനേ ധാൎഷ്ട്യം തികഞ്ഞ ഭോഗിനിയുടേ വേല എല്ലാം ചെ
യ്കയിൽ നിന്റേ മനസ്സിന് എന്തൊരു ഭോഗാഭിലാഷം ഉണ്ടു? എന്നു യ
</lg><lg n="൩൧"> ഹോവാകൎത്താവിൻ അരുളപ്പാടു. വഴിത്തലതോറും നിനക്കു കല്‌വളവു
പണിതുംവീഥിതോറും കാവുകളെ തിൎത്തും പോരുകയിൽ നീ കൂത്തിച്ചിക്ക്
</lg><lg n="൩൨"> ഒവ്വാതേ കൂലിയെ നിരസിച്ചു പാൎത്തു. വ്യഭിചാരിണിയായ ഭാൎയ്യ, കെ
</lg><lg n="൩൩">. ട്ടിയവനു പകരം അന്യന്മാരെ കൈക്കൊള്ളും! എല്ലാ കൂത്തികൾക്കും
സമ്മാനം കൊടുപ്പാറുണ്ടു, നീയോ സകല കാമികൾക്കും കാഴ്ചകളെ കൊടു
ത്തു, ചുററിൽനിന്നും വന്നു നിന്നോടു ഭോഗിപ്പാൻ അവരെ സമ്മാനിച്ചു
</lg><lg n="൩൪"> പോന്നു. ഇങ്ങനേ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുടെ വിപ
രീതം ഉണ്ടായി, കാമക്കൂത്താടുവാൻ നിന്നെ പിന്തേരുമാറില്ലല്ലോ; സമ്മാ
നം ഇങ്ങു തരാതേ കണ്ടു അങ്ങോട്ടു സമ്മാനം കൊടുക്കയാലും നീ വിപരീ
തയായി ചമഞ്ഞു.

</lg>

<lg n="൩൫">.൩൬ അതുകൊണ്ടു ഹേ വേശ്യേ യഹോവാവചനം കേൾക്ക! യഹോവാ
കൎത്താവ് ഇപ്രകാരം പറയുന്നു: നിന്റേ കാമികളോടു പുലയാടുകയിൽ
നിന്റേ പണം തൂകി നിന്റേ നഗ്നത വെളിപ്പെട്ടുപോകകൊണ്ടും നി
ന്റേ അറെപ്പുള്ള മുട്ടങ്ങൾ ഒക്കയും നിമിത്തവും ഇവെക്കു കൊടുത്ത മ
</lg><lg n="൩൭"> ക്കളുടേ രക്തത്തെ വിചാരിച്ചും, ഞാൻ ഇതാ നിന്നോടു രസിച്ചിട്ടുള്ള
സകലകാമികളെയും നീ സ്നേഹിച്ച ഏവരെയും നീ ദ്വേഷിച്ച ഏവരു
മായി കൂട്ടിക്കൊണ്ടു ചുറ്റിൽനിന്നും നിന്നെക്കൊള്ളേ ചേൎത്തു നിന്റേ
നാണിടം അവൎക്കു വെളിപ്പെടുത്തി നിൻ നഗ്നത ഒക്കയും കാണുമാറാ
</lg><lg n="൩൮"> ക്കും. പിന്നേ വ്യഭിചാരിണികൾക്കും രക്തംചിന്നിച്ചവൎക്കും വെച്ച
ന്യായങ്ങളിൻപ്രകാരം ഞാൻ നിണക്കു വിധിച്ചു എരിവിൻ ഊഷ്മാവി
</lg><lg n="൩൯"> നാൽ നിന്നെ രക്തമാക്കിക്കളയും. നിന്നെ അവരുടേ കൈയിൽ കൊ
ടുക്കും; നിന്റേ കല്‌വളവ് അവർ പൊളിച്ചു കാവുകളെ ഇടിച്ചു നിന്റേ
വസ്ത്രങ്ങളെ ഇഴത്തുവാരി ആഭരണക്കോപ്പും എടുത്തു നിന്നെ നഗ്നയും
</lg><lg n="൪൦"> വിവസ്ത്രയും ആക്കി വിടും. നിനക്കു നേരേ അവർ ഒരു കൂട്ടം വരു
</lg><lg n="൪൧"> ത്തി നിന്നെ കല്ലുകൊണ്ട് എറിഞ്ഞു വാളുകളാൽ തുണ്ടിക്കളയും, നിന്റേ
വീടുകളെ തീയിട്ടു ചുടുകയും അനേക സ്ത്രീകൾ കാൺങ്കേ നിങ്കൽ ന്യായ
വിധികൾ നടത്തുകയും ചെയ്യും. ഇങ്ങനേ ഞാൻ നിന്നെ വേശ്യാവൃത്തി
</lg><lg n="൪൨"> യെ ഒഴിപ്പാറാക്കും, നീ ഇനി സമ്മാനം കൊടുക്കയും ഇല്ല. എൻ ഊ
ഷ്മാവിനെ ഞാൻ നിങ്കൽ ശമിപ്പിച്ചിട്ടു എന്റേ എരിവു നിന്നെ വിട്ടു മാ
റും, ഞാൻ ഇനി വ്യസനം തോന്നാതേ അടങ്ങിപ്പാൎക്കയും ചെയ്യും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/272&oldid=192257" എന്ന താളിൽനിന്ന് ശേഖരിച്ചത്