ആറാംകല്പന ൪൧
൧൬൦–എന്നാൽദെഷ്യംഎന്തിനൊടുസമമായ്വരും—
ഉ. തൻസഹൊദരനെപകെക്കുന്നവൻഎല്ലാംകുലപാതകനാ
കുന്നു—കുലപാതകൻ ആൎക്കുംനിത്യജീവൻഉള്ളിൽവസിച്ചി
രിക്കുന്നതുമില്ലഎന്നുനിങ്ങൾഅറിയുന്നു(൧യൊ. ൩,൧൫)
ഗല.൫,൨൧)—
൧൬൧–ശത്രുവിന്റെദുഃഖംകാണുന്നതുസുഖമായിർവരാമൊ—
ഉ. നിന്റെശത്രുവീഴുമ്പൊൾസന്തൊഷിക്കരുതു—ഇഅടരുമ്പൊ
ൾആനന്ദിക്കയുംഅരുതു—യഹൊവഅതിനെകണ്ടൽ
നീരസമായിരിക്കും(സുഭ.൨൪,൧൭)
൧൬൨–ദൊഷത്തിന്നുപകരംദൊഷംചെയ്യാമൊ—
ഉ. ദൊഷത്തിന്നുദൊഷത്തെയുംശകാരത്തിന്നുശകാരത്തെ
യുംപകരംചെയ്യാത്തവർ എന്നുതന്നെഅല്ലഇതിന്നായി
ട്ടുവിളിക്കപ്പെട്ടവർഎന്നറിഞ്ഞുഅനുഗ്രഹിക്കുന്നവരായുമി
രിപ്പിൻഎന്നാൽഅനുഗ്രഹത്തെഅനുഭവിപ്പാറാകും(൧
പെത.൩,൯)—കാരണം പ്രതിക്രിയഎനിക്കുള്ളതുഞാൻ
പകരംചെയ്യുംഎന്നുകൎത്താവ്പറയുന്നു—നിങ്ങൾതന്നെപ
കവീട്ടാതെ(ദെവ)കൊപത്തിന്നുഇടകൊടുപ്പിൻ(രൊ൧൨,൯)
൧൬൩–വിരൊധികളിൽനിന്നുവളരെദൊഷംഉണ്ടാകുന്നുഎങ്കി
ൽഎങ്ങനെ—
ഉ. തിന്മയൊടുതൊല്ക്കാതെനന്മയാൽതിന്മയെജയിക്കുക(രൊ
മ.൧൨,൨൧)—കണ്ണിന്നുപകരംകണ്ണെന്നുംപല്ലിന്നുപക
രംപല്ലെന്നുംപറയപ്പെട്ടതുനിങ്ങൾകെട്ടിട്ടുണ്ടല്ലൊ—എന്നാ
ൽഞാൻനിങ്ങളൊടുപറയുന്നിതു—ദൊഷത്തൊടുഎതിരി
ടരുതുആരെങ്കിലുംനിന്നെവലത്തുകവിളിൽഅടിക്കുന്നു
വൊഅവന്നുമറ്റെതുംതിരിച്ചുകൊടുക്ക(മത.൫,൩൮-൪൧)
൧൬൪–ആത്മാവിന്റെമരണത്തെവരുത്തുവാൻസഹായിക്കുന്ന
6