കൃഷ്ണൻ കംസനെ കൊന്ന തിൽ പിന്നെ, അവന്റെ ഭാൎയ്യ മാർ ദുഃഖിച്ചിരിക്കയിൽ, കൃഷ്ണൻ അവരോടു: “നിങ്ങൾ ദുഃഖിക്കാ തെ
എന്റെ അമ്മോമന്റെ ഉത്ത രക്രിയയെ ചെയ്തു കൊൾവിൻ! ഒരു മനുഷ്യൻ എന്നും ജീവിച്ചി രിക്കയില്ലല്ലൊ. ഒരുവൻ അന്യ നെ കുറിച്ചു അവൻ എന്റെ സം ബന്ധിയാകുന്നു എന്നു പറയുന്ന തു വെറും ഭ്രാന്തത്രെ. അപ്പൻ, അമ്മ, മക്കൾ, ബന്ധുമിത്രങ്ങൾ മുതലായവർ എത്രത്തോളം തങ്ങ ളുടെ ആപ്തന്മാർ കൂടെയിരിക്കു ന്നുവോ അത്രത്തോളം മാത്രം അ വനോടു സാഹവാസം ചെയ്തു സുഖം അനുഭവിക്കണം” എന്നു പറഞ്ഞു. പിന്നെ കൃഷ്ണൻ ത
ആയവൻ വരുമ്പോൾ ഞങ്ങ ളോടു സകലവും അറിയിക്കും” എന്നു പറഞ്ഞു. യേശു അവ ളോടു: നിന്നോടു സംസാരിക്കു ന്ന ഞാൻ അവൻ ആകുന്നു എ ന്നു പറഞ്ഞു. അനന്തരം സ്ത്രീ തന്റെ പാത്രം വെച്ചിട്ടു നഗര ത്തിൽ ചെന്നു ആ മനുഷ്യരോടു പറഞ്ഞു. അവരെ കൂട്ടിക്കൊണ്ടു വന്നു. പിന്നെ അവരും യേശു വിന്റെ വചനങ്ങളെ കേട്ടിട്ടു വിസ്മയിച്ചു അവനിൽ വിശ്വ സിക്കുകയും “ഇവൻ ലോകര ക്ഷിതാവാകുന്ന ക്രിസ്തു ആകുന്നു എന്നു ഞങ്ങൾ അറിഞ്ഞിരിക്കു ന്നു” എന്നു സാക്ഷ്യം ചൊല്ലുക യും ചെയ്തു. (യോഹ. 4, 3–42.)
2. മനുഷ്യനെ കുറിച്ചു.
ക്രിസ്തുവിന്നു ലാജർ എന്നു പേ രായ ഒരു സ്നേഹിതൻ ഉണ്ടായി രുന്നു. അവൻ മരിച്ചാറെ അ വന്റെ സഹോദരിമാരെ കാ ൺ്മാൻ പോയി. അപ്പോൾ ആ സഹോദരിമാരിൽ ഒരുത്തി “ക ൎത്താവെ! നീ ഇവിടെ ഉണ്ടായി രുന്നു എങ്കിൽ എന്റെ സഹോ ദരൻ മരിക്കയില്ലായിരുന്നു” എ എന്നു പറഞ്ഞു. യേശു അവ ളോടു: “നിൻറെ സഹോദരൻ ഉയിൎത്തെഴുനീല്ക്കും എന്തുകൊ ണ്ടെന്നാൽ ഞാൻ തന്നെ പുനരു ത്ഥാനവും ജീവനും ആകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മ രിച്ചാലും ജീവിക്കും. ജീവിച്ചിരു ന്നു എങ്കൽ വിശ്വസിക്കുന്നവൻ ആരും ഒരിക്കലും മരിക്കയില്ല.