— 26 —
ച്ഛിക്കും എന്നുവെച്ചു കൃഷ്ണൻ അ ടങ്ങിപ്പാൎത്തു. അതിന്റെ ശേ ഷം സത്രാജിത്തിന്റെ വക്കൽ ഉണ്ടായിരുന്ന ആ രത്നം കാണാ തെപോയി. അപ്പോൾ അവൻ കൃഷ്ണനെ സംശയിപ്പാൻ തുടങ്ങി. ഈ അപരാധത്ത പരിഹരി പ്പാൻ കൃഷ്ണൻ യാദവന്മാരോടുകൂ ടെ രത്നത്തെ തിരയുവാൻ പുറ പ്പെട്ടു. അവൻ ചില ദിവസ ങ്ങളോളം വനത്തിൽ സഞ്ചരി ച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ച ത്ത സിംഹത്തെ കണ്ടെത്തി അ തിന്നു സമീപം ഒരു കരടിയുടെ ചവിട്ടടിയും കണ്ടു. ഇതിനെ വല്ല മനുഷ്യരും കൊന്നതായിരി ക്കേണം എന്നാലോചിച്ചുംകൊ ണ്ടു ആ ചവിട്ടടി നോക്കി നോ ക്കി നടന്നു ഒരു ഗുഹയുടെ വാതു ക്കൽ വന്നെത്തി. കൃഷ്ണൻ ത ന്റെ കൂടെയുള്ളവരെ പുറമെ നിറുത്തി താൻ അകത്തു കടന്നു. അതു ജാംബുവാന്റെ ഗുഹയായി രുന്നു. അവിടെ ഒരു ദാസി കു ട്ടികളെ കളിപ്പിച്ചുംകൊണ്ടു സ്യമ ന്തകം എന്ന രത്നത്തെ കുറിച്ചു ഒരു പാട്ടു പാടുന്നതിനെ കേട്ടു. ആകയാൽ പക്ഷേ ആ രത്നം ഇവിടെ ഉണ്ടായിരിക്കും എന്നു ള്ള സംശയത്തോടു കൂടെ മുമ്പോ ട്ടു ചെന്നപ്പോൾ ആ രത്നം ഒരു കുട്ടിയുടെ കയ്യിൽ കണ്ടെത്തി. പിന്നെ കൃഷ്ണന്നും ജാംബുവാന്നും തമ്മിൽ ഇരുപത്തെട്ടു ദിവസ ത്തോളം ഘോരയുദ്ധം ഉണ്ടായി. ഇതിന്മദ്ധ്യേ കൃഷ്ണനോടു കൂടെ വന്ന യാദവന്മാർ ഗുഹയുടെ പു |
യ്തിട്ടു അവൻ മൂന്നാമതും ഗലീല യിൽ സഞ്ചരിപ്പാൻ പോയി. അവൻ ഒരു മരുഭൂമിയിലേക്കു |