"താൾ:Girija Kalyanam 1925.pdf/24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '{{center|പ്രഥമഖണ്ഡം.{{right|5}}}} ---- <poem> വക്ത്രവും പൊത്തിപ്പ...' താ... |
|||
താളിന്റെ തൽസ്ഥിതി | താളിന്റെ തൽസ്ഥിതി | ||
- | + | തെറ്റുതിരുത്തൽ വായന കഴിഞ്ഞവ | |
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 10: | വരി 10: | ||
ഗൌരിതൻവിരഹത്താൽപ്പാരിടമനാഥമായ്. |
ഗൌരിതൻവിരഹത്താൽപ്പാരിടമനാഥമായ്. |
||
ഓതുവനുപായം ഞാനാദിതേയരേ! നിങ്ങൾ |
ഓതുവനുപായം ഞാനാദിതേയരേ! നിങ്ങൾ |
||
ചെയ്തുകൊള്ളണം ലോകമാതാവിൻ പാദാർച്ചനം. |
|||
മാധവസഹോദരി മാതാവായതു മമ |
മാധവസഹോദരി മാതാവായതു മമ |
||
ഭൂതനായകപ്രിയ പ്രീതയായ് വരുമെന്നാൽ. |
ഭൂതനായകപ്രിയ പ്രീതയായ് വരുമെന്നാൽ. |
||
വരി 26: | വരി 26: | ||
പച്ചയാമുണങ്ങിയ;തുച്ചമാം കുഴിഞ്ഞതും; |
പച്ചയാമുണങ്ങിയ;തുച്ചമാം കുഴിഞ്ഞതും; |
||
കച്ചതും മധുരമാ;മുച്ചയാം നിശീഥവും; |
കച്ചതും മധുരമാ;മുച്ചയാം നിശീഥവും; |
||
തച്ചു തിന്നുന്ന മൃഗം നിശ്ചയം സഹായമാം; |
|||
കച്ചരം പടച്ചരം വച്ചരമറച്ചുടൻ |
കച്ചരം പടച്ചരം വച്ചരമറച്ചുടൻ |
||
ദുശ്ചരം ചൊറി ചുണങ്ങച്ചിരങ്ങിത്യാദിയാൽ; |
ദുശ്ചരം ചൊറി ചുണങ്ങച്ചിരങ്ങിത്യാദിയാൽ; |
||
പിച്ചയേറ്റുണ്ണുന്നവനർച്യനാമെല്ലാരാലും; |
പിച്ചയേറ്റുണ്ണുന്നവനർച്യനാമെല്ലാരാലും; |
||
വിശ്വസിപ്പവൎക്കമ്മ |
വിശ്വസിപ്പവൎക്കമ്മ നിശ്ചയം കല്പവല്ലി.” |
||
ചതുരാനനൻചൊന്ന മധുരാലാപമേവ |
ചതുരാനനൻചൊന്ന മധുരാലാപമേവ |
||
മസുരവിരോധിനാം |
മസുരവിരോധിനാം വിധുരഭാവംപോക്കി. |
||
അമരാവതീപതി കമലാസനനോടു |
അമരാവതീപതി കമലാസനനോടു |
||
വിമലമുപദേശം സകലം വീണ്ടുപോന്നു. |
വിമലമുപദേശം സകലം വീണ്ടുപോന്നു. |
05:16, 8 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
വക്ത്രവും പൊത്തിപ്പൂഷാ സരൂപം മേവുന്നതും;
ഒട്ടൊഴിയാതെ പാർത്താൽ കഷ്ടമക്കൎമ്മദോഷം
നഷ്ടമായ് വന്നില്ലതിൻ ശിഷ്ടമിന്നനുഭവം.
മാരിതനായ ദക്ഷൻ ജീവിതനായി; പിന്നെ-
പ്പൂരിതമായി യാഗം നേരിനു തക്കവണ്ണം.
ദാരിതം പാപദാരുവേരിതെന്നോരാതെപോയ്;
ഗൌരിതൻവിരഹത്താൽപ്പാരിടമനാഥമായ്.
ഓതുവനുപായം ഞാനാദിതേയരേ! നിങ്ങൾ
ചെയ്തുകൊള്ളണം ലോകമാതാവിൻ പാദാർച്ചനം.
മാധവസഹോദരി മാതാവായതു മമ
ഭൂതനായകപ്രിയ പ്രീതയായ് വരുമെന്നാൽ.
സാദരമുടൻ ദേവി ഭൂധരസുതയായി-
ച്ചെയ്തീടുമവതാരമാധിപോമന്നു പാരിൽ.
നാഥനോടവൾചേൎന്നാലേതുമില്ലാൎക്കും ഭയം;
ഭൂതനാാഥനോടവൾ പാതിമെയ് വാങ്ങിക്കൊള്ളും.
ചൂതബാണനിൽ പ്രീതചേതനനായിപ്പാര-
മാദരിച്ചീടും രതിചാതുരീവിധികളെ.
പിച്ചകബാണനിന്നു വാച്ചൊരാധികൾ വീളു-
മുജ്ജ്വലരസമെറ്റമുജ്ജ്വലമെന്നും വരും.
ഹൃജ്ജ്വരം നീക്കി നിങ്ങൾ നിൎജ്ജരന്മാരേ! നിത്യ-
മൎച്ചനം ചെയ്തീടുവിൽ വിശ്വമാതാവിൻ പദം.
വിച്ചയല്ലയോ ദേവീനൽച്ചരിതങ്ങളോൎത്താൽ
പച്ചയാമുണങ്ങിയ;തുച്ചമാം കുഴിഞ്ഞതും;
കച്ചതും മധുരമാ;മുച്ചയാം നിശീഥവും;
തച്ചു തിന്നുന്ന മൃഗം നിശ്ചയം സഹായമാം;
കച്ചരം പടച്ചരം വച്ചരമറച്ചുടൻ
ദുശ്ചരം ചൊറി ചുണങ്ങച്ചിരങ്ങിത്യാദിയാൽ;
പിച്ചയേറ്റുണ്ണുന്നവനർച്യനാമെല്ലാരാലും;
വിശ്വസിപ്പവൎക്കമ്മ നിശ്ചയം കല്പവല്ലി.”
ചതുരാനനൻചൊന്ന മധുരാലാപമേവ
മസുരവിരോധിനാം വിധുരഭാവംപോക്കി.
അമരാവതീപതി കമലാസനനോടു
വിമലമുപദേശം സകലം വീണ്ടുപോന്നു.