"താൾ:Girija Kalyanam 1925.pdf/147" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 1: | വരി 1: | ||
<poem>അനൎഗ്ഗളം ദുരിതം ചെയ്തിരിക്കും കാലവും പോകു- |
<poem>അനൎഗ്ഗളം ദുരിതം ചെയ്തിരിക്കും കാലവും പോകു- |
||
മടുക്കുമന്തകനായുസ്സൊടുക്കത്തിങ്കൽ. |
മടുക്കുമന്തകനായുസ്സൊടുക്കത്തിങ്കൽ. |
||
നടുക്കമുണ്ടവൻ വന്നിങ്ങടിക്കുമെന്നതിനാൽ നി |
|||
ന്നടിക്കോളമടുത്തേൻ ഞാൻ വടക്കുന്നാഥാ |
ന്നടിക്കോളമടുത്തേൻ ഞാൻ വടക്കുന്നാഥാ. ൧ |
||
ആദിയും നിന്നവധിയും ജാതിയും പേർ മഹിമയും |
ആദിയും നിന്നവധിയും ജാതിയും പേർ മഹിമയും |
||
മാധവനുമറിഞ്ഞീല ചതുർമ്മുഖനും, |
മാധവനുമറിഞ്ഞീല ചതുർമ്മുഖനും, |
||
ആതിര |
ആതിര നിന്തിരുനാളെന്നേതു ഹേതു ജനം ചൊല്ലാൻ? |
||
ഭൂതനാഥാ! ശിവ! ശംഭോ! വടക്കുന്നാഥാ, ൨ |
ഭൂതനാഥാ! ശിവ! ശംഭോ! വടക്കുന്നാഥാ, ൨ |
||
ഇരിക്കുന്നു ഗിരികന്യ തിരുത്തുടയിലെപ്പോഴും; |
ഇരിക്കുന്നു ഗിരികന്യ തിരുത്തുടയിലെപ്പോഴും; |
||
വരി 11: | വരി 11: | ||
ഭരിക്കുന്നു ജഗദ്വാസികളേ : നിന്റേ ചരിത്രങ്ങൾ |
ഭരിക്കുന്നു ജഗദ്വാസികളേ : നിന്റേ ചരിത്രങ്ങൾ |
||
ധരിക്കാവല്ലെനിക്കേതും വടക്കുന്നാഥാ. ൩ |
ധരിക്കാവല്ലെനിക്കേതും വടക്കുന്നാഥാ. ൩ |
||
ൟവിധങ്ങൾ നിരൂപിച്ചാൽ |
ൟവിധങ്ങൾ നിരൂപിച്ചാൽ സേവചെയ് വാനധികാരം |
||
ദേവകൾക്കും |
ദേവകൾക്കും മുനികൾക്കുമെനിക്കുമൊക്കും. |
||
ആവൊളം |
ആവൊളം ഞാൻ ഭജിക്കുന്നേൻ താവകം മേ പരം തത്ത്വം |
||
ഭാവനയിലുദിക്കേണം വടക്കുന്നാഥാ, ൪ |
ഭാവനയിലുദിക്കേണം വടക്കുന്നാഥാ, ൪ |
||
ഉറ്റവരും പറ്റുപാങ്ങും വിത്തപൂരം വസ്തുസാരം |
ഉറ്റവരും പറ്റുപാങ്ങും വിത്തപൂരം വസ്തുസാരം |
||
വരി 23: | വരി 23: | ||
മുട്ടുവനീശ്വരചിത്തമെന്നിരിക്കേ യമരാജൻ- |
മുട്ടുവനീശ്വരചിത്തമെന്നിരിക്കേ യമരാജൻ- |
||
തീട്ടുവന്നു പലൎക്കയ്യോ ! വടക്കുന്നാഥാ, ൬ |
തീട്ടുവന്നു പലൎക്കയ്യോ ! വടക്കുന്നാഥാ, ൬ |
||
എന്നിലേകു കൃപാം മുൻപേ, |
എന്നിലേകു കൃപാം മുൻപേ, സമ്പദമിങ്ങയയ്ക്കേണ്ട; |
||
മന്ദധീകൾ പുരന്മാൎക്കും വന്നു പോയ് നാശം ; |
മന്ദധീകൾ പുരന്മാൎക്കും വന്നു പോയ് നാശം ; |
||
ദന്തിവക്ത്രനെതിൽ കൂടും ? ഭവൽഭക്തൻ |
ദന്തിവക്ത്രനെതിൽ കൂടും ?കുന്തിപുത്രൻ? ഭവൽഭക്തൻ |
||
നന്ദികേശനഹം വന്ദേ വടക്കുന്നാഥാ ൭ |
നന്ദികേശനഹം വന്ദേ വടക്കുന്നാഥാ ൭ |
||
ഏതുപുണ്യമേതുപാപമാരറിഞ്ഞു ? ദേഹി നീ മേ |
ഏതുപുണ്യമേതുപാപമാരറിഞ്ഞു ? ദേഹി നീ മേ |
17:11, 24 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
(൪)
അനൎഗ്ഗളം ദുരിതം ചെയ്തിരിക്കും കാലവും പോകു-
മടുക്കുമന്തകനായുസ്സൊടുക്കത്തിങ്കൽ.
നടുക്കമുണ്ടവൻ വന്നിങ്ങടിക്കുമെന്നതിനാൽ നി
ന്നടിക്കോളമടുത്തേൻ ഞാൻ വടക്കുന്നാഥാ. ൧
ആദിയും നിന്നവധിയും ജാതിയും പേർ മഹിമയും
മാധവനുമറിഞ്ഞീല ചതുർമ്മുഖനും,
ആതിര നിന്തിരുനാളെന്നേതു ഹേതു ജനം ചൊല്ലാൻ?
ഭൂതനാഥാ! ശിവ! ശംഭോ! വടക്കുന്നാഥാ, ൨
ഇരിക്കുന്നു ഗിരികന്യ തിരുത്തുടയിലെപ്പോഴും;
രമിക്കുന്നു സുരധുനി ജടമുടിയിൽ.
ഭരിക്കുന്നു ജഗദ്വാസികളേ : നിന്റേ ചരിത്രങ്ങൾ
ധരിക്കാവല്ലെനിക്കേതും വടക്കുന്നാഥാ. ൩
ൟവിധങ്ങൾ നിരൂപിച്ചാൽ സേവചെയ് വാനധികാരം
ദേവകൾക്കും മുനികൾക്കുമെനിക്കുമൊക്കും.
ആവൊളം ഞാൻ ഭജിക്കുന്നേൻ താവകം മേ പരം തത്ത്വം
ഭാവനയിലുദിക്കേണം വടക്കുന്നാഥാ, ൪
ഉറ്റവരും പറ്റുപാങ്ങും വിത്തപൂരം വസ്തുസാരം
ചെറ്റുപോരാ ചെറ്റുപോരാ എന്നൊഴിഞ്ഞുണ്ടോ?
അറ്റുപോമായുസ്സൊരുനാൾ; ചെറ്റതുണ്ടോ ചിന്ത നൃണാം
വിറ്റതിന്നും വിധൗെ പുണ്യം ? വടക്കുന്നാഥാ. ൫
ഊട്ടുവൻ ഭൂസുരകോടി; വേട്ടു വംശമുറപ്പിപ്പൻ;
നാട്ടിലെല്ലാം ഗുണൈരീട്ടംകൂട്ടുവൻ കീൎത്തിം;
മുട്ടുവനീശ്വരചിത്തമെന്നിരിക്കേ യമരാജൻ-
തീട്ടുവന്നു പലൎക്കയ്യോ ! വടക്കുന്നാഥാ, ൬
എന്നിലേകു കൃപാം മുൻപേ, സമ്പദമിങ്ങയയ്ക്കേണ്ട;
മന്ദധീകൾ പുരന്മാൎക്കും വന്നു പോയ് നാശം ;
ദന്തിവക്ത്രനെതിൽ കൂടും ?കുന്തിപുത്രൻ? ഭവൽഭക്തൻ
നന്ദികേശനഹം വന്ദേ വടക്കുന്നാഥാ ൭
ഏതുപുണ്യമേതുപാപമാരറിഞ്ഞു ? ദേഹി നീ മേ
പ്രീതിഭൂതിസ്ഫീതമേധാമോദിതാം ദൃഷ്ടിം;