"താൾ:Girija Kalyanam 1925.pdf/21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 9: വരി 9:
എങ്കിലോ‍ കേൾക്ക പണ്ടു ശംകരൻ‌തിരുവടി-
എങ്കിലോ‍ കേൾക്ക പണ്ടു ശംകരൻ‌തിരുവടി-
യങ്കിലോചനനരൻപുംഗവകേതു പുരാൻ
യങ്കിലോചനനരൻപുംഗവകേതു പുരാൻ
അംഗനാശംകൊണ്ടു തിങ്ങിന വിഷാദത്താൽ
അംഗനാനാശംകൊണ്ടു തിങ്ങിന വിഷാദത്താൽ
മങ്ങിന മനസ്സിങ്കൽ‌പ്പൊങ്ങിന വിരക്തിയാൽ
മങ്ങിന മനസ്സിങ്കൽ‌പ്പൊങ്ങിന വിരക്തിയാൽ
തുംഗമാം ഹിമാദ്രിമേലങ്ങൊരു ഭാഗത്തിങ്കൽ
തുംഗമാം ഹിമാദ്രിമേലങ്ങൊരു ഭാഗത്തിങ്കൽ
*തങ്കലേ തന്നെക്കണ്ടു തിങ്കൾമൌലിയും വാണു.
*തങ്കലേ തന്നെക്കണ്ടു തിങ്കൾമൌലിയും വാണു.
നന്ദികേശ്വരഭൃംഗിപുംഗവാ‍ദികൾ ഭൂത-
നന്ദികേശ്വരഭൃംഗിപുംഗവാ‍ാദികൾ ഭൂത-
വൃന്ദവും തപസ്സിനു തന്നെയങ്ങൊരുമ്പെട്ടാർ.
വൃന്ദവും തപസ്സിനു തന്നെയങ്ങൊരുമ്പെട്ടാർ.
തന്നുടേ തത്വം കൊണ്ടങ്ങന്യചിന്തയും വിട്ടു
തന്നുടേ തത്വംകണ്ടങ്ങന്യചിന്തയും വിട്ടു
സന്തതമിരുന്നിതങ്ങന്തകാന്തകൻ ചിരം.
സന്തതമിരുന്നിതങ്ങന്തകാന്തകൻ ചിരം.
കപർദ്ദിതന്നെക്കാൺ‌മാൻ തരത്തിലവസാരം
കപർദ്ദിതന്നെക്കാൺ‌മാൻ തരത്തിലവസരം
തപസിജനങ്ങൾക്കും പ്രയത്നം ചെയ്തേ വരൂ.
തപസ്വിജനങ്ങൾക്കും പ്രയത്നം ചെയ്തേ വരൂ.
കനത്ത സന്ദേഹങ്ങൾ സമസ്തശാസ്ത്രത്തിലു-
കനത്ത സന്ദേഹങ്ങൾ സമസ്തശാസ്ത്രത്തിലു-
മുണൎത്തുമവൎക്കു മറ്റനൎത്ഥമേകിക്കൂടാ.
മുണൎത്തുമവൎക്കു മറ്റനൎത്ഥമേകിക്കൂടാ.
വരി 28: വരി 28:
വാർകുഴലിമാരെല്ലാം ചീൎക്കുമാധിയിൽ മേവി.
വാർകുഴലിമാരെല്ലാം ചീൎക്കുമാധിയിൽ മേവി.
ദേവനനവമധുസേവനരതിയില്ല
ദേവനനവമധുസേവനരതിയില്ല
ന്നേവവ്നും നാവിൽ മഹാദേവനാമമെയുള്ളൂ.
ന്നേവനും നാവിൽ മഹാദേവനാമമെയുള്ളൂ.
ദേവകൾ മുനികളെന്നേവമില്ലന്നു ഭേദം;
ദേവകൾ മുനികളെന്നേവമില്ലന്നു ഭേദം;
കേവലം മുനികളായേവരുമെന്നേ വേണ്ടൂ.
കേവലം മുനികളായേവരുമെന്നേ വേണ്ടൂ.

13:48, 5 മേയ് 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2

ഗിരിജാകല്യാണം

പെരിയസൂരികൾക്കുമരിശമുണ്ടായ്‌വരാ;
പരമാൎത്ഥിയാമെന്നിൽ‌പ്പരിതോഷമേ വരൂ.
പരിചോടേവം ചിന്തിച്ചരിയ ഭാഷയായി
ഗ്ഗിരിജാകല്യാണം ഞാനുരചെയ്യുന്നേനെന്നാൽ.

എങ്കിലോ‍ കേൾക്ക പണ്ടു ശംകരൻ‌തിരുവടി-
യങ്കിലോചനനരൻപുംഗവകേതു പുരാൻ
അംഗനാനാശംകൊണ്ടു തിങ്ങിന വിഷാദത്താൽ
മങ്ങിന മനസ്സിങ്കൽ‌പ്പൊങ്ങിന വിരക്തിയാൽ
തുംഗമാം ഹിമാദ്രിമേലങ്ങൊരു ഭാഗത്തിങ്കൽ

  • തങ്കലേ തന്നെക്കണ്ടു തിങ്കൾമൌലിയും വാണു.

നന്ദികേശ്വരഭൃംഗിപുംഗവാ‍ദികൾ ഭൂത-
വൃന്ദവും തപസ്സിനു തന്നെയങ്ങൊരുമ്പെട്ടാർ.
തന്നുടേ തത്വംകണ്ടങ്ങന്യചിന്തയും വിട്ടു
സന്തതമിരുന്നിതങ്ങന്തകാന്തകൻ ചിരം.
കപർദ്ദിതന്നെക്കാൺ‌മാൻ തരത്തിലവസരം
തപസ്വിജനങ്ങൾക്കും പ്രയത്നം ചെയ്തേ വരൂ.
കനത്ത സന്ദേഹങ്ങൾ സമസ്തശാസ്ത്രത്തിലു-
മുണൎത്തുമവൎക്കു മറ്റനൎത്ഥമേകിക്കൂടാ.
ഒട്ടനേകം നാളേവം നഷ്ടലൌകികചിന്ത-
മഷ്ടമൂൎത്തിതാൻ തപോനിഷ്ഠനായ് മരുവുന്നാൾ
വിഷ്ടപവാസികൾക്കു പെട്ടപാടെന്തു ചൊല്‌വൂ;
കഷ്ടമായ് ലോകതന്ത്രം; ഭ്രഷ്ടമായ്‌കാമതന്ത്രം;
ആൎക്കുമേ കാമരസമോൎക്കിലുമില്ലാതെയായ്
വാർകുഴലിമാരെല്ലാം ചീൎക്കുമാധിയിൽ മേവി.
ദേവനനവമധുസേവനരതിയില്ല
ന്നേവനും നാവിൽ മഹാദേവനാമമെയുള്ളൂ.
ദേവകൾ മുനികളെന്നേവമില്ലന്നു ഭേദം;
കേവലം മുനികളായേവരുമെന്നേ വേണ്ടൂ.
ദേവനാരിമാർ ശിവഭാവനാപരമാരായ്
മേവിനാർ മന്ദാകിനീപാവനതീരങ്ങളിൽ.
നിഷ്‌ഫലബഹുഫലപുഷ്പപല്ലവങ്ങളായ്-


  • ആ‍ത്മാനമാത്മന്യവലോകയന്തം’ കുമാരസംഭവം.†‘എങ്കിൽക്കൂടാ’
    (പാ‍ഠാന്തരം)
"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/21&oldid=203316" എന്ന താളിൽനിന്ന് ശേഖരിച്ചത്