"താൾ:Girija Kalyanam 1925.pdf/21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
താളിന്റെ തൽസ്ഥിതി | താളിന്റെ തൽസ്ഥിതി | ||
- | + | തെറ്റുതിരുത്തൽ വായന കഴിഞ്ഞവ | |
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 9: | വരി 9: | ||
എങ്കിലോ കേൾക്ക പണ്ടു ശംകരൻതിരുവടി- |
എങ്കിലോ കേൾക്ക പണ്ടു ശംകരൻതിരുവടി- |
||
യങ്കിലോചനനരൻപുംഗവകേതു പുരാൻ |
യങ്കിലോചനനരൻപുംഗവകേതു പുരാൻ |
||
അംഗനാനാശംകൊണ്ടു തിങ്ങിന വിഷാദത്താൽ |
|||
മങ്ങിന മനസ്സിങ്കൽപ്പൊങ്ങിന വിരക്തിയാൽ |
മങ്ങിന മനസ്സിങ്കൽപ്പൊങ്ങിന വിരക്തിയാൽ |
||
തുംഗമാം ഹിമാദ്രിമേലങ്ങൊരു ഭാഗത്തിങ്കൽ |
തുംഗമാം ഹിമാദ്രിമേലങ്ങൊരു ഭാഗത്തിങ്കൽ |
||
*തങ്കലേ തന്നെക്കണ്ടു തിങ്കൾമൌലിയും വാണു. |
*തങ്കലേ തന്നെക്കണ്ടു തിങ്കൾമൌലിയും വാണു. |
||
നന്ദികേശ്വരഭൃംഗിപുംഗവാദികൾ ഭൂത- |
|||
നന്ദികേശ്വരഭൃംഗിപുംഗവാാദികൾ ഭൂത- |
|||
വൃന്ദവും തപസ്സിനു തന്നെയങ്ങൊരുമ്പെട്ടാർ. |
വൃന്ദവും തപസ്സിനു തന്നെയങ്ങൊരുമ്പെട്ടാർ. |
||
തന്നുടേ |
തന്നുടേ തത്വംകണ്ടങ്ങന്യചിന്തയും വിട്ടു |
||
സന്തതമിരുന്നിതങ്ങന്തകാന്തകൻ ചിരം. |
സന്തതമിരുന്നിതങ്ങന്തകാന്തകൻ ചിരം. |
||
കപർദ്ദിതന്നെക്കാൺമാൻ |
കപർദ്ദിതന്നെക്കാൺമാൻ തരത്തിലവസരം |
||
തപസ്വിജനങ്ങൾക്കും പ്രയത്നം ചെയ്തേ വരൂ. |
|||
കനത്ത സന്ദേഹങ്ങൾ സമസ്തശാസ്ത്രത്തിലു- |
കനത്ത സന്ദേഹങ്ങൾ സമസ്തശാസ്ത്രത്തിലു- |
||
മുണൎത്തുമവൎക്കു മറ്റനൎത്ഥമേകിക്കൂടാ. |
മുണൎത്തുമവൎക്കു മറ്റനൎത്ഥമേകിക്കൂടാ. |
||
വരി 28: | വരി 28: | ||
വാർകുഴലിമാരെല്ലാം ചീൎക്കുമാധിയിൽ മേവി. |
വാർകുഴലിമാരെല്ലാം ചീൎക്കുമാധിയിൽ മേവി. |
||
ദേവനനവമധുസേവനരതിയില്ല |
ദേവനനവമധുസേവനരതിയില്ല |
||
ന്നേവനും നാവിൽ മഹാദേവനാമമെയുള്ളൂ. |
|||
ദേവകൾ മുനികളെന്നേവമില്ലന്നു ഭേദം; |
ദേവകൾ മുനികളെന്നേവമില്ലന്നു ഭേദം; |
||
കേവലം മുനികളായേവരുമെന്നേ വേണ്ടൂ. |
കേവലം മുനികളായേവരുമെന്നേ വേണ്ടൂ. |
13:48, 5 മേയ് 2019-നു നിലവിലുള്ള രൂപം
2
പെരിയസൂരികൾക്കുമരിശമുണ്ടായ്‌വരാ;
പരമാൎത്ഥിയാമെന്നിൽപ്പരിതോഷമേ വരൂ.
പരിചോടേവം ചിന്തിച്ചരിയ ഭാഷയായി
ഗ്ഗിരിജാകല്യാണം ഞാനുരചെയ്യുന്നേനെന്നാൽ.
എങ്കിലോ കേൾക്ക പണ്ടു ശംകരൻതിരുവടി-
യങ്കിലോചനനരൻപുംഗവകേതു പുരാൻ
അംഗനാനാശംകൊണ്ടു തിങ്ങിന വിഷാദത്താൽ
മങ്ങിന മനസ്സിങ്കൽപ്പൊങ്ങിന വിരക്തിയാൽ
തുംഗമാം ഹിമാദ്രിമേലങ്ങൊരു ഭാഗത്തിങ്കൽ
- തങ്കലേ തന്നെക്കണ്ടു തിങ്കൾമൌലിയും വാണു.
നന്ദികേശ്വരഭൃംഗിപുംഗവാദികൾ ഭൂത-
വൃന്ദവും തപസ്സിനു തന്നെയങ്ങൊരുമ്പെട്ടാർ.
തന്നുടേ തത്വംകണ്ടങ്ങന്യചിന്തയും വിട്ടു
സന്തതമിരുന്നിതങ്ങന്തകാന്തകൻ ചിരം.
കപർദ്ദിതന്നെക്കാൺമാൻ തരത്തിലവസരം
തപസ്വിജനങ്ങൾക്കും പ്രയത്നം ചെയ്തേ വരൂ.
കനത്ത സന്ദേഹങ്ങൾ സമസ്തശാസ്ത്രത്തിലു-
മുണൎത്തുമവൎക്കു മറ്റനൎത്ഥമേകിക്കൂടാ.
ഒട്ടനേകം നാളേവം നഷ്ടലൌകികചിന്ത-
മഷ്ടമൂൎത്തിതാൻ തപോനിഷ്ഠനായ് മരുവുന്നാൾ
വിഷ്ടപവാസികൾക്കു പെട്ടപാടെന്തു ചൊല്‌വൂ;
കഷ്ടമായ് ലോകതന്ത്രം; ഭ്രഷ്ടമായ്‌കാമതന്ത്രം;
ആൎക്കുമേ കാമരസമോൎക്കിലുമില്ലാതെയായ്
വാർകുഴലിമാരെല്ലാം ചീൎക്കുമാധിയിൽ മേവി.
ദേവനനവമധുസേവനരതിയില്ല
ന്നേവനും നാവിൽ മഹാദേവനാമമെയുള്ളൂ.
ദേവകൾ മുനികളെന്നേവമില്ലന്നു ഭേദം;
കേവലം മുനികളായേവരുമെന്നേ വേണ്ടൂ.
ദേവനാരിമാർ ശിവഭാവനാപരമാരായ്
മേവിനാർ മന്ദാകിനീപാവനതീരങ്ങളിൽ.
നിഷ്‌ഫലബഹുഫലപുഷ്പപല്ലവങ്ങളായ്-
- ആത്മാനമാത്മന്യവലോകയന്തം’ കുമാരസംഭവം.†‘എങ്കിൽക്കൂടാ’
(പാഠാന്തരം)