"താൾ:ഭഗവദ്ദൂത്.pdf/20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
 
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
൨൨
൨൨


ളും വന്നുകൂടി, യഥേഷ്ഠം സുഖമനുഭവിച്ചു, പുത്രനാലും പൗത്രനാലും സശ്രദ്ധം ശുശ്രൂഷിതയായി മകന്റെ പല വിധങ്ങളായ ശ്രേയസ്സുകളെ കണ്ടും കേട്ടും ആനന്ദിച്ചു്, ആ മകൻ അമ്പതാം വയസ്സിൽ കാലു വെക്കുന്ന കൊല്ലമായ 1067-ൽ ഭാഗ്യശാലിനിയായ അമ്മ, അനവധി വർഷം ഭൂമിയെ അലങ്കരിച്ചതിനു ശേഷം സ്വർഗ്ഗത്തിൽ കുടിയേറി. അമ്മയുടെ അനുഗ്രഹശക്തിയാൽ ദീനമായിരുന്നാലും ദീക്ഷ നിർവ്വിഘ്നമായിത്തന്നെ കഴിഞ്ഞു. അച്ഛൻ നമ്പൂരിയുടെ കീർത്തിസ്തംഭമായ ഭഗവദ്ദൂതു പ്രസിദ്ധപ്പെടുത്തിയതും 67-ൽ തന്നെയാണു്. അംബോപദേശവും ഭഗവൽസ്തുതിയും 1061 - ൽ ഉണ്ടാക്കി. കഥകളിക്കു ശൃംഗാരമയമായ ഒരു രംഗം ഒഴിച്ചുകൂടാനാവാത്ത ഇനമായി കാണുന്നപോലെ, അച്ഛൻ നമ്പൂരിയുടെ ചെറുപ്പകാലത്തു കവിയാകണമെങ്കിൽ, ഒരംബോപദേശശതകം ഉണ്ടാക്കണം എന്നൊരു സമ്പ്രദായം ഈ പ്രദേശത്തു് ഉണ്ടായിരുന്നതിനെ അനുസരിച്ചു മാത്രമാണു് സദ്വൃത്തനായ അവിടുന്നു വിഫലമായ ‘അംബോപദേശം’ ഉണ്ടാക്കുവാൻ ഇടയായതു്. ‘പട്ടിയുടെ വേഷം കെട്ടിയ സ്ഥിതിക്കു കുരയ്ക്കുവാൻ മടിക്കേണ്ട‘ എന്നു പറഞ്ഞതു പോലെ അംബോപദേശം ഉണ്ടാക്കുവാൻ പുറപ്പെടുമ്പോൾ ആ ജാതിക്കു വേണ്ട ചമൽക്കാരമെല്ലാം വരുത്തിക്കൂട്ടുകയും, വെണ്മണി മകൻ നമ്പൂതിരിപ്പാട്ടിലെ അംബോപദേശത്തേക്കാൾ മെച്ചമാണു് അവിടുത്തേതെന്നു് പല വിദ്വജ്ജനങ്ങൾക്കും ബോദ്ധ്യമാക്കുകയും ചെയ്തു. മനമല്ലാമനസ്സോടു കൂടിയാണു് അംബോപദേശം കൃതിച്ചതു് എന്നു്, അ
ളും വന്നുകൂടി, യഥേഷ്ഠം സുഖമനുഭവിച്ചു, പുത്രനാലും പൗത്രനാലും സശ്രദ്ധം ശുശ്രൂഷിതയായി മകന്റെ പല വിധങ്ങളായ ശ്രേയസ്സുകളെ കണ്ടും കേട്ടും ആനന്ദിച്ചു്, ആ മകൻ അമ്പതാം വയസ്സിൽ കാലു വെക്കുന്ന കൊല്ലമായ 1067-ൽ ഭാഗ്യശാലിനിയായ അമ്മ, അനവധി വർഷം ഭൂമിയെ അലങ്കരിച്ചതിനു ശേഷം സ്വർഗ്ഗത്തിൽ കുടിയേറി. അമ്മയുടെ അനുഗ്രഹശക്തിയാൽ ദീനമായിരുന്നാലും ദീക്ഷ നിർവ്വിഘ്നമായിത്തന്നെ കഴിഞ്ഞു. അച്ഛൻ നമ്പൂരിയുടെ കീർത്തിസ്തംഭമായ ഭഗവദ്ദൂതു പ്രസിദ്ധപ്പെടുത്തിയതും 67-ൽ തന്നെയാണു്. അംബോപദേശവും ഭഗവൽസ്തുതിയും 1061 - ൽ ഉണ്ടാക്കി. കഥകളിക്കു ശൃംഗാരമയമായ ഒരു രംഗം ഒഴിച്ചുകൂടാനാവാത്ത ഇനമായി കാണുന്നപോലെ, അച്ഛൻ നമ്പൂരിയുടെ ചെറുപ്പകാലത്തു കവിയാകണമെങ്കിൽ, ഒരംബോപദേശശതകം ഉണ്ടാക്കണം എന്നൊരു സമ്പ്രദായം ഈ പ്രദേശത്തു് ഉണ്ടായിരുന്നതിനെ അനുസരിച്ചു മാത്രമാണു് സദ്വൃത്തനായ അവിടുന്നു വിഫലമായ ‘അംബോപദേശം’ ഉണ്ടാക്കുവാൻ ഇടയായതു്. ‘പട്ടിയുടെ വേഷം കെട്ടിയ സ്ഥിതിക്കു കുരയ്ക്കുവാൻ മടിക്കേണ്ട‘ എന്നു പറഞ്ഞതു പോലെ അംബോപദേശം ഉണ്ടാക്കുവാൻ പുറപ്പെടുമ്പോൾ ആ ജാതിക്കു വേണ്ട ചമൽക്കാരമെല്ലാം വരുത്തിക്കൂട്ടുകയും, വെണ്മണി മകൻ നമ്പൂതിരിപ്പാട്ടിലെ അംബോപദേശത്തേക്കാൾ മെച്ചമാണു് അവിടുത്തേതെന്നു് പല വിദ്വജ്ജനങ്ങൾക്കും ബോദ്ധ്യമാക്കുകയും ചെയ്തു. മനമല്ലാമനസ്സോടു കൂടിയാണു് അംബോപദേശം കൃതിച്ചതു് എന്നു്, അ

00:39, 2 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ളും വന്നുകൂടി, യഥേഷ്ഠം സുഖമനുഭവിച്ചു, പുത്രനാലും പൗത്രനാലും സശ്രദ്ധം ശുശ്രൂഷിതയായി മകന്റെ പല വിധങ്ങളായ ശ്രേയസ്സുകളെ കണ്ടും കേട്ടും ആനന്ദിച്ചു്, ആ മകൻ അമ്പതാം വയസ്സിൽ കാലു വെക്കുന്ന കൊല്ലമായ 1067-ൽ ഭാഗ്യശാലിനിയായ അമ്മ, അനവധി വർഷം ഭൂമിയെ അലങ്കരിച്ചതിനു ശേഷം സ്വർഗ്ഗത്തിൽ കുടിയേറി. അമ്മയുടെ അനുഗ്രഹശക്തിയാൽ ദീനമായിരുന്നാലും ദീക്ഷ നിർവ്വിഘ്നമായിത്തന്നെ കഴിഞ്ഞു. അച്ഛൻ നമ്പൂരിയുടെ കീർത്തിസ്തംഭമായ ഭഗവദ്ദൂതു പ്രസിദ്ധപ്പെടുത്തിയതും 67-ൽ തന്നെയാണു്. അംബോപദേശവും ഭഗവൽസ്തുതിയും 1061 - ൽ ഉണ്ടാക്കി. കഥകളിക്കു ശൃംഗാരമയമായ ഒരു രംഗം ഒഴിച്ചുകൂടാനാവാത്ത ഇനമായി കാണുന്നപോലെ, അച്ഛൻ നമ്പൂരിയുടെ ചെറുപ്പകാലത്തു കവിയാകണമെങ്കിൽ, ഒരംബോപദേശശതകം ഉണ്ടാക്കണം എന്നൊരു സമ്പ്രദായം ഈ പ്രദേശത്തു് ഉണ്ടായിരുന്നതിനെ അനുസരിച്ചു മാത്രമാണു് സദ്വൃത്തനായ അവിടുന്നു വിഫലമായ ‘അംബോപദേശം’ ഉണ്ടാക്കുവാൻ ഇടയായതു്. ‘പട്ടിയുടെ വേഷം കെട്ടിയ സ്ഥിതിക്കു കുരയ്ക്കുവാൻ മടിക്കേണ്ട‘ എന്നു പറഞ്ഞതു പോലെ അംബോപദേശം ഉണ്ടാക്കുവാൻ പുറപ്പെടുമ്പോൾ ആ ജാതിക്കു വേണ്ട ചമൽക്കാരമെല്ലാം വരുത്തിക്കൂട്ടുകയും, വെണ്മണി മകൻ നമ്പൂതിരിപ്പാട്ടിലെ അംബോപദേശത്തേക്കാൾ മെച്ചമാണു് അവിടുത്തേതെന്നു് പല വിദ്വജ്ജനങ്ങൾക്കും ബോദ്ധ്യമാക്കുകയും ചെയ്തു. മനമല്ലാമനസ്സോടു കൂടിയാണു് അംബോപദേശം കൃതിച്ചതു് എന്നു്, അ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/20&oldid=202653" എന്ന താളിൽനിന്ന് ശേഖരിച്ചത്